tag:blogger.com,1999:blog-9879955586241230772024-03-14T03:23:27.734+05:30മലയാളം ബൈബിള്സന്തോഷ്http://www.blogger.com/profile/00584819328958863119noreply@blogger.comBlogger158125tag:blogger.com,1999:blog-987995558624123077.post-84618494746699101792010-12-22T09:40:00.001+05:302010-12-22T09:40:41.047+05:30അപ്പ. പ്രവര്ത്തനങ്ങള് 15<b>ജറുസലെം സൂനഹദോസ് </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">യൂദയായിൽനിന്നു ചിലർ അവിടെ വന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്ഛേദനം ചെയ്യപ്പെടാത്തപക്ഷം രക്ഷപ്രാപിക്കുവാൻ സാധ്യമല്ല എന്നു സഹോദരരെ പഠിപ്പിച്ചു.</div> </div> --> 1. യൂദയായിൽനിന്നു ചിലർ അവിടെ വന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്ഛേദനം ചെയ്യപ്പെടാത്തപക്ഷം രക്ഷപ്രാപിക്കുവാൻ സാധ്യമല്ല എന്നു സഹോദരരെ പഠിപ്പിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">പൗലോസും ബാർണബാസും അവരോടു വിയോജിക്കുകയും വിവാദത്തിൽ ഏർപ്പെടുകയുംചെയ്തു. തൻമൂലം, ജറുസലെമിൽച്ചെന്ന് അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരുമായി ഈ പ്രശ്നം ചർച്ചചെയ്യാൻ പൗലോസും ബാർണബാസും അവരുടെ കൂട്ടത്തിൽപ്പെട്ട മറ്റു ചിലരും നിയോഗിക്കപ്പെട്ടു.</div> </div> --> 2. പൗലോസും ബാർണബാസും അവരോടു വിയോജിക്കുകയും വിവാദത്തിൽ ഏർപ്പെടുകയുംചെയ്തു. തൻമൂലം, ജറുസലെമിൽച്ചെന്ന് അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരുമായി ഈ പ്രശ്നം ചർച്ചചെയ്യാൻ പൗലോസും ബാർണബാസും അവരുടെ കൂട്ടത്തിൽപ്പെട്ട മറ്റു ചിലരും നിയോഗിക്കപ്പെട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">സഭയുടെ നിർദ്ദേശമനുസരിച്ചുയാത്രതിരിച്ച അവർ വിജാതീയരുടെ മാനസാന്തരവാർത്ത വിവരിച്ചുകേൾപ്പിച്ചുകൊണ്ട് ഫിനീഷ്യാ, സമരിയാ എന്നിവിടങ്ങളിലൂടെ കടന്നുപോയി. സഹോദരൻമാർക്കെല്ലാം വലിയ സന്തോഷമുളവായി.</div> </div> --> 3. സഭയുടെ നിർദ്ദേശമനുസരിച്ചുയാത്രതിരിച്ച അവർ വിജാതീയരുടെ മാനസാന്തരവാർത്ത വിവരിച്ചുകേൾപ്പിച്ചുകൊണ്ട് ഫിനീഷ്യാ, സമരിയാ എന്നിവിടങ്ങളിലൂടെ കടന്നുപോയി. സഹോദരൻമാർക്കെല്ലാം വലിയ സന്തോഷമുളവായി.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">ജറുസലെമിൽ എത്തിയപ്പോൾ സഭയും അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരും അവരെ സ്വീകരിച്ചു. ദൈവം തങ്ങൾ മുഖാന്തരം പ്രവർത്തിച്ച കാര്യങ്ങൾ അവർ പ്രഖ്യാപിച്ചു.</div> </div> --> 4. ജറുസലെമിൽ എത്തിയപ്പോൾ സഭയും അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരും അവരെ സ്വീകരിച്ചു. ദൈവം തങ്ങൾ മുഖാന്തരം പ്രവർത്തിച്ച കാര്യങ്ങൾ അവർ പ്രഖ്യാപിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">എന്നാൽ, ഫരിസേയരുടെ ഗണത്തിൽനിന്നു വിശ്വാസം സ്വീകരിച്ച ചിലർ എഴുന്നേറ്റുപ്രസ്താവിച്ചു: അവരെ പരിച്ഛേദനംചെയ്യുകയും മോശയുടെ നിയമം പാലിക്കണമെന്ന് അവരോടു നിർദേശിക്കുകയും ചെയ്യുക ആവശ്യമാണ്.</div> </div> --> 5. എന്നാൽ, ഫരിസേയരുടെ ഗണത്തിൽനിന്നു വിശ്വാസം സ്വീകരിച്ച ചിലർ എഴുന്നേറ്റുപ്രസ്താവിച്ചു: അവരെ പരിച്ഛേദനംചെയ്യുകയും മോശയുടെ നിയമം പാലിക്കണമെന്ന് അവരോടു നിർദേശിക്കുകയും ചെയ്യുക ആവശ്യമാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">ഇക്കാര്യം പരിഗണിക്കാൻ അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരും ഒരുമിച്ചുകൂടി.</div> </div> --> 6. ഇക്കാര്യം പരിഗണിക്കാൻ അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരും ഒരുമിച്ചുകൂടി.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">വലിയ വാദപ്രതിവാദം നടന്നപ്പോൾ, പത്രോസ് എഴുന്നേറ്റു പറഞ്ഞു: സഹോദരൻമാരേ, വളരെ മുമ്പുതന്നെ ദൈവം നിങ്ങളുടെയിടയിൽ ഒരു തെരഞ്ഞെടുപ്പു നടത്തുകയും വിജാതീയർ എന്റെ അധരങ്ങളിൽനിന്നു സുവിശേഷവചനങ്ങൾകേട്ടു വിശ്വസിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു എന്നു നിങ്ങൾക്കറിയാമല്ലോ.</div> </div> --> 7. വലിയ വാദപ്രതിവാദം നടന്നപ്പോൾ, പത്രോസ് എഴുന്നേറ്റു പറഞ്ഞു: സഹോദരൻമാരേ, വളരെ മുമ്പുതന്നെ ദൈവം നിങ്ങളുടെയിടയിൽ ഒരു തെരഞ്ഞെടുപ്പു നടത്തുകയും വിജാതീയർ എന്റെ അധരങ്ങളിൽനിന്നു സുവിശേഷവചനങ്ങൾകേട്ടു വിശ്വസിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു എന്നു നിങ്ങൾക്കറിയാമല്ലോ.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കെന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അവരെ അംഗീകരിച്ചു.</div> </div> --> 8. ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കെന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അവരെ അംഗീകരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">നമ്മളും അവരും തമ്മിൽ അവിടുന്നു വ്യത്യാസം കൽപിച്ചില്ല; അവരുടെ ഹൃദയങ്ങളെയും വിശ്വാസം കൊണ്ടു പവിത്രീകരിച്ചു.</div> </div> --> 9. നമ്മളും അവരും തമ്മിൽ അവിടുന്നു വ്യത്യാസം കൽപിച്ചില്ല; അവരുടെ ഹൃദയങ്ങളെയും വിശ്വാസം കൊണ്ടു പവിത്രീകരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">അതുകൊണ്ട്, നമ്മുടെ പിതാക്കൻമാർക്കോ നമുക്കോ താങ്ങാൻ വയ്യാതിരുന്ന ഒരു നുകം ഇപ്പോൾ ശിഷ്യരുടെ ചുമലിൽ വച്ചുകെട്ടി എന്തിനു ദൈവത്തെനിങ്ങൾ പരീക്ഷിക്കുന്നു?</div> </div> --> 10. അതുകൊണ്ട്, നമ്മുടെ പിതാക്കൻമാർക്കോ നമുക്കോ താങ്ങാൻ വയ്യാതിരുന്ന ഒരു നുകം ഇപ്പോൾ ശിഷ്യരുടെ ചുമലിൽ വച്ചുകെട്ടി എന്തിനു ദൈവത്തെനിങ്ങൾ പരീക്ഷിക്കുന്നു?<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">അവരെപ്പോലെതന്നെ നാമും രക്ഷപ്രാപിക്കുന്നത് കർത്താവായ യേശുവിന്റെ കൃപയാലാണെന്നു നാം വിശ്വസിക്കുന്നു.</div> </div> --> 11. അവരെപ്പോലെതന്നെ നാമും രക്ഷപ്രാപിക്കുന്നത് കർത്താവായ യേശുവിന്റെ കൃപയാലാണെന്നു നാം വിശ്വസിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">സമൂഹം നിശ്ശബ്ദമായിരുന്നു. തങ്ങൾവഴി വിജാതീയരുടെയിടയിൽ ദൈവം പ്രവർത്തിച്ച അദ്ഭുതങ്ങളും അടയാളങ്ങളും ബാർണബാസും പൗലോസും വിവരിച്ചത് അവർ ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരുന്നു.</div> </div> --> 12. സമൂഹം നിശ്ശബ്ദമായിരുന്നു. തങ്ങൾവഴി വിജാതീയരുടെയിടയിൽ ദൈവം പ്രവർത്തിച്ച അദ്ഭുതങ്ങളും അടയാളങ്ങളും ബാർണബാസും പൗലോസും വിവരിച്ചത് അവർ ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">അവർ പറഞ്ഞവസാനിപ്പിച്ചപ്പോൾ യാക്കോബ് പറഞ്ഞു: സഹോദരൻമാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ.</div> </div> --> 13. അവർ പറഞ്ഞവസാനിപ്പിച്ചപ്പോൾ യാക്കോബ് പറഞ്ഞു: സഹോദരൻമാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">തന്റെ നാമത്തിനുവേണ്ടി വിജാതീയരിൽനിന്ന് ഒരു ജനത്തെ തെരഞ്ഞെടുക്കാൻ ദൈവം ആദ്യം അവരെ സന്ദർശിച്ചതെങ്ങനെയെന്നു ശിമയോൻ വിവരിച്ചുവല്ലോ.</div> </div> --> 14. തന്റെ നാമത്തിനുവേണ്ടി വിജാതീയരിൽനിന്ന് ഒരു ജനത്തെ തെരഞ്ഞെടുക്കാൻ ദൈവം ആദ്യം അവരെ സന്ദർശിച്ചതെങ്ങനെയെന്നു ശിമയോൻ വിവരിച്ചുവല്ലോ.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">പ്രവാചകൻമാരുടെ വാക്കുകൾ ഇതിനോടു പൂർണമായി യോജിക്കുന്നു. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു:</div> </div> --> 15. പ്രവാചകൻമാരുടെ വാക്കുകൾ ഇതിനോടു പൂർണമായി യോജിക്കുന്നു. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു:<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">ഇതിനുശേഷം ഞാൻ തിരിച്ചുവരും. ദാവീദിന്റെ വീണുപോയ കൂടാരം ഞാൻ വീണ്ടും പണിയും. അതിന്റെ ന ഷ്ടശിഷ്ടങ്ങളിൽനിന്ന് ഞാൻ അതിനെ പുതുക്കിപ്പണിയും. അതിനെ ഞാൻ വീണ്ടും ഉയർത്തിനിർത്തും.</div> </div> --> 16. ഇതിനുശേഷം ഞാൻ തിരിച്ചുവരും. ദാവീദിന്റെ വീണുപോയ കൂടാരം ഞാൻ വീണ്ടും പണിയും. അതിന്റെ ന ഷ്ടശിഷ്ടങ്ങളിൽനിന്ന് ഞാൻ അതിനെ പുതുക്കിപ്പണിയും. അതിനെ ഞാൻ വീണ്ടും ഉയർത്തിനിർത്തും.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">കർത്താവ് അരുളിച്ചെയ്യുന്നു: ശേഷിക്കുന്ന ജനങ്ങളും എന്റെ നാമത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിജാതീയരും കർത്താവിനെ അന്വേഷിക്കുന്നതിനുവേണ്ടിയാണിത്.</div> </div> --> 17. കർത്താവ് അരുളിച്ചെയ്യുന്നു: ശേഷിക്കുന്ന ജനങ്ങളും എന്റെ നാമത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിജാതീയരും കർത്താവിനെ അന്വേഷിക്കുന്നതിനുവേണ്ടിയാണിത്.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">അവിടുന്നു പുരാതനകാലംമുതൽ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.</div> </div> --> 18. അവിടുന്നു പുരാതനകാലംമുതൽ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">അതിനാൽ, ദൈവത്തിലേക്കു തിരിയുന്ന വിജാതീയരെ നാം വിഷമിപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം.</div> </div> --> 19. അതിനാൽ, ദൈവത്തിലേക്കു തിരിയുന്ന വിജാതീയരെ നാം വിഷമിപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">എന്നാൽ, അവർ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന മാലിന്യത്തിൽനിന്നും വ്യഭിചാരത്തിൽനിന്നും കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ടവയിൽ നിന്നും രക്തത്തിൽ നിന്നും അകന്നിരിക്കാൻ അവർക്ക് എഴുതണം.</div> </div> --> 20. എന്നാൽ, അവർ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന മാലിന്യത്തിൽനിന്നും വ്യഭിചാരത്തിൽനിന്നും കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ടവയിൽ നിന്നും രക്തത്തിൽ നിന്നും അകന്നിരിക്കാൻ അവർക്ക് എഴുതണം.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">എന്തെന്നാൽ, തലമുറകൾക്കു മുമ്പുതന്നെ എല്ലാ നഗരങ്ങളിലും മോശയുടെ നിയമം പ്രഘോഷിക്കുന്ന ചിലരുണ്ടായിരുന്നു. എല്ലാ സാബത്തിലും സിനഗോഗുകളിൽ അതു വായിക്കുകയും ചെയ്യുന്നുണ്ട്.</div> </div> --> 21. എന്തെന്നാൽ, തലമുറകൾക്കു മുമ്പുതന്നെ എല്ലാ നഗരങ്ങളിലും മോശയുടെ നിയമം പ്രഘോഷിക്കുന്ന ചിലരുണ്ടായിരുന്നു. എല്ലാ സാബത്തിലും സിനഗോഗുകളിൽ അതു വായിക്കുകയും ചെയ്യുന്നുണ്ട്.<br /> <!-- <div class="result_row_heading"> <div class="result_col_2">സൂനഹദോസ് തീരുമാനം</div> </div> --> <br /> <b> സൂനഹദോസ് തീരുമാനം </b><br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">തങ്ങളിൽനിന്നു ചിലരെ തെരഞ്ഞെടുത്ത് ബാർണബാസിനോടും പൗലോസിനോടുമൊപ്പം അന്ത്യോക്യായിലേക്ക് അയയ്ക്കുന്നതു നന്നായിരിക്കുമെന്ന് അപ്പസ്തോലൻമാർക്കും ശ്രേഷ്ഠൻമാർക്കും സഭയ്ക്കുമുഴുവനും തോന്നി. സഹോദരൻമാ രിൽ നേതാക്കൻമാരായിരുന്ന ബാർസബാസ് എന്നു വിളിക്കുന്ന യൂദാസിനെയും സീലാസിനെയും ഒരു എഴുത്തുമായി അവർ അയച്ചു.</div> </div> --> 22. തങ്ങളിൽനിന്നു ചിലരെ തെരഞ്ഞെടുത്ത് ബാർണബാസിനോടും പൗലോസിനോടുമൊപ്പം അന്ത്യോക്യായിലേക്ക് അയയ്ക്കുന്നതു നന്നായിരിക്കുമെന്ന് അപ്പസ്തോലൻമാർക്കും ശ്രേഷ്ഠൻമാർക്കും സഭയ്ക്കുമുഴുവനും തോന്നി. സഹോദരൻമാ രിൽ നേതാക്കൻമാരായിരുന്ന ബാർസബാസ് എന്നു വിളിക്കുന്ന യൂദാസിനെയും സീലാസിനെയും ഒരു എഴുത്തുമായി അവർ അയച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">എഴുത്ത് ഇപ്രകാരമായിരുന്നു: അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരുമായ സഹോദരൻമാർ അന്ത്യോക്യായിലെയും സിറിയായിലെയും കിലിക്യായിലെയും വിജാതീയരിൽനിന്നുള്ള സഹോദരരായ നിങ്ങൾക്ക് അഭിവാദനമർപ്പിക്കുന്നു.</div> </div> --> 23. എഴുത്ത് ഇപ്രകാരമായിരുന്നു: അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരുമായ സഹോദരൻമാർ അന്ത്യോക്യായിലെയും സിറിയായിലെയും കിലിക്യായിലെയും വിജാതീയരിൽനിന്നുള്ള സഹോദരരായ നിങ്ങൾക്ക് അഭിവാദനമർപ്പിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">ഞങ്ങളിൽ ചിലർ പ്രസംഗങ്ങൾ മുഖേന നിങ്ങൾക്കു മനശ്ചാഞ്ചല്യം വരുത്തിക്കൊണ്ടു നിങ്ങളെ ബുഡ്ഢിമുട്ടിച്ചുവെന്ന് ഞങ്ങൾകേട്ടു. ഞങ്ങൾ അവർക്കുയാതൊരു നിർദേശവും നൽകിയിരുന്നില്ല.</div> </div> --> 24. ഞങ്ങളിൽ ചിലർ പ്രസംഗങ്ങൾ മുഖേന നിങ്ങൾക്കു മനശ്ചാഞ്ചല്യം വരുത്തിക്കൊണ്ടു നിങ്ങളെ ബുഡ്ഢിമുട്ടിച്ചുവെന്ന് ഞങ്ങൾകേട്ടു. ഞങ്ങൾ അവർക്കുയാതൊരു നിർദേശവും നൽകിയിരുന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">അതുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട ചിലരെ നമ്മുടെ പ്രിയപ്പെട്ട ബാർണബാസിനോടും പൗലോസിനോടുമൊപ്പം നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കുന്നത് നന്നായിരിക്കുമെന്ന് ഞങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു.</div> </div> --> 25. അതുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട ചിലരെ നമ്മുടെ പ്രിയപ്പെട്ട ബാർണബാസിനോടും പൗലോസിനോടുമൊപ്പം നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കുന്നത് നന്നായിരിക്കുമെന്ന് ഞങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">അവർ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെപ്രതി സ്വന്തം ജീവനെപ്പോലും പണയപ്പെടുത്തിയിരിക്കുന്നവരാണല്ലോ.</div> </div> --> 26. അവർ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെപ്രതി സ്വന്തം ജീവനെപ്പോലും പണയപ്പെടുത്തിയിരിക്കുന്നവരാണല്ലോ.<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">അതുകൊണ്ട്, ഞങ്ങൾ യൂദാസിനെയും സീലാസിനെയും അയച്ചിരിക്കുന്നു. ഈ കാര്യങ്ങൾതന്നെ അവർ നിങ്ങളോടു നേരിട്ടു സംസാരിക്കുന്നതായിരിക്കും.</div> </div> --> 27. അതുകൊണ്ട്, ഞങ്ങൾ യൂദാസിനെയും സീലാസിനെയും അയച്ചിരിക്കുന്നു. ഈ കാര്യങ്ങൾതന്നെ അവർ നിങ്ങളോടു നേരിട്ടു സംസാരിക്കുന്നതായിരിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">താഴെപ്പറയുന്ന അത്യാവശ്യകാര്യങ്ങളെക്കാൾ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേൽ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നി.</div> </div> --> 28. താഴെപ്പറയുന്ന അത്യാവശ്യകാര്യങ്ങളെക്കാൾ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേൽ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നി.<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">വിഗ്രഹങ്ങൾക്കർപ്പിച്ചവസ്തുക്കൾ, രക്തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയിൽനിന്നു നിങ്ങൾ അകന്നിരിക്കണം. ഇവയിൽനിന്ന് അകന്നിരുന്നാൽ നിങ്ങൾക്കു നന്ന്. മംഗളാശംസകൾ!</div> </div> --> 29. വിഗ്രഹങ്ങൾക്കർപ്പിച്ചവസ്തുക്കൾ, രക്തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയിൽനിന്നു നിങ്ങൾ അകന്നിരിക്കണം. ഇവയിൽനിന്ന് അകന്നിരുന്നാൽ നിങ്ങൾക്കു നന്ന്. മംഗളാശംസകൾ!<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">അവർയാത്രതിരിച്ച് അന്ത്യോക്യായിൽ എത്തി; ജനങ്ങളെ മുഴുവൻ വിളിച്ചുകൂട്ടി എഴുത്ത് അവരെ ഏൽപിച്ചു.</div> </div> --> 30. അവർയാത്രതിരിച്ച് അന്ത്യോക്യായിൽ എത്തി; ജനങ്ങളെ മുഴുവൻ വിളിച്ചുകൂട്ടി എഴുത്ത് അവരെ ഏൽപിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">അവർ ആ ഉപദേശം വായിച്ച് സന്തുഷ്ടരായി.</div> </div> --> 31. അവർ ആ ഉപദേശം വായിച്ച് സന്തുഷ്ടരായി.<br /> <!-- <div class="result_row_selected"> <div class="result_col_1">32</div> <div class="result_col_2">പ്രവാചകൻമാർ കൂടിയായിരുന്ന യൂദാസും സീലാസും സഹോദരർക്ക് വളരെ ഉപദേശങ്ങൾ നൽകുകയും അവരെ വിശ്വാസത്തിൽ ശക്തിപ്പെടുത്തുകയും ചെയ്തു.</div> </div> --> 32. പ്രവാചകൻമാർ കൂടിയായിരുന്ന യൂദാസും സീലാസും സഹോദരർക്ക് വളരെ ഉപദേശങ്ങൾ നൽകുകയും അവരെ വിശ്വാസത്തിൽ ശക്തിപ്പെടുത്തുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">33</div> <div class="result_col_2">അവർ കുറെനാൾ അവിടെ ചെലവഴിച്ചു.</div> </div> --> 33. അവർ കുറെനാൾ അവിടെ ചെലവഴിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">34</div> <div class="result_col_2">പിന്നീട് അവരെ അയച്ചവരുടെ അടുക്കലേക്ക് സഹോദരർ അവരെ സൗഹാർഡ്ഡപൂർവ്വംയാത്രയാക്കി.</div> </div> --> 34. പിന്നീട് അവരെ അയച്ചവരുടെ അടുക്കലേക്ക് സഹോദരർ അവരെ സൗഹാർഡ്ഡപൂർവ്വംയാത്രയാക്കി.<br /> <!-- <div class="result_row_selected"> <div class="result_col_1">35</div> <div class="result_col_2">എന്നാൽ, പൗലോസും ബാർണബാസും മറ്റു പലരോടുമൊപ്പം കർത്താവിന്റെ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അന്ത്യോക്യായിൽ താമസിച്ചു.</div> </div> --> 35. എന്നാൽ, പൗലോസും ബാർണബാസും മറ്റു പലരോടുമൊപ്പം കർത്താവിന്റെ വചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അന്ത്യോക്യായിൽ താമസിച്ചു.<br /> <!-- <div class="result_row_heading"> <div class="result_col_2">പൗലോസും ബാർണബാസും വേർപിരിയുന്നു</div> </div> --> <br /> <b> പൗലോസും ബാർണബാസും വേർപിരിയുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">36</div> <div class="result_col_2">കുറെദിവസം കഴിഞ്ഞപ്പോൾ പൗലോസ് ബാർണബാസിനോടു പറഞ്ഞു: വരൂ, നാം കർത്താവിന്റെ വചനം പ്രസംഗിച്ച എല്ലാ നഗരങ്ങളിലും തിരിച്ചുചെന്ന് സഹോദരരെ സന്ദർശിച്ച് അവർ എങ്ങനെ കഴിയുന്നുവെന്ന് അറിയാം.</div> </div> --> 36. കുറെദിവസം കഴിഞ്ഞപ്പോൾ പൗലോസ് ബാർണബാസിനോടു പറഞ്ഞു: വരൂ, നാം കർത്താവിന്റെ വചനം പ്രസംഗിച്ച എല്ലാ നഗരങ്ങളിലും തിരിച്ചുചെന്ന് സഹോദരരെ സന്ദർശിച്ച് അവർ എങ്ങനെ കഴിയുന്നുവെന്ന് അറിയാം.<br /> <!-- <div class="result_row_selected"> <div class="result_col_1">37</div> <div class="result_col_2">മർക്കോസ് എന്നു വിളിക്കപ്പെടുന്ന യോഹന്നാനെക്കൂടി കൊണ്ടുപോകാൻ ബാർണബാസ് ആഗ്രഹിച്ചു.</div> </div> --> 37. മർക്കോസ് എന്നു വിളിക്കപ്പെടുന്ന യോഹന്നാനെക്കൂടി കൊണ്ടുപോകാൻ ബാർണബാസ് ആഗ്രഹിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">38</div> <div class="result_col_2">എന്നാൽ, പാംഫീലിയായിൽവച്ച് തങ്ങളിൽനിന്നു പിരിഞ്ഞുപോവുകയും പിന്നീട് ജോലിയിൽ തങ്ങളോടു ചേരാതിരിക്കുകയുംചെയ്ത ഒരുവനെ കൂടെ കൊണ്ടുപോകാതിരിക്കുകയാണ് നല്ലത് എന്നായിരുന്നു പൗലോസിന്റെ പക്ഷം.</div> </div> --> 38. എന്നാൽ, പാംഫീലിയായിൽവച്ച് തങ്ങളിൽനിന്നു പിരിഞ്ഞുപോവുകയും പിന്നീട് ജോലിയിൽ തങ്ങളോടു ചേരാതിരിക്കുകയുംചെയ്ത ഒരുവനെ കൂടെ കൊണ്ടുപോകാതിരിക്കുകയാണ് നല്ലത് എന്നായിരുന്നു പൗലോസിന്റെ പക്ഷം.<br /> <!-- <div class="result_row_selected"> <div class="result_col_1">39</div> <div class="result_col_2">ശക്തമായ അഭിപ്രായഭിന്നതമൂലം അവർ പിരിഞ്ഞു. ബാർണബാസ് മർക്കോസിനെയും കൂട്ടി സൈപ്രസിലേക്കു കപ്പൽ കയറി.</div> </div> --> 39. ശക്തമായ അഭിപ്രായഭിന്നതമൂലം അവർ പിരിഞ്ഞു. ബാർണബാസ് മർക്കോസിനെയും കൂട്ടി സൈപ്രസിലേക്കു കപ്പൽ കയറി.<br /> <!-- <div class="result_row_selected"> <div class="result_col_1">40</div> <div class="result_col_2">പൗലോസ് സീലാസിനെ തെരഞ്ഞെടുത്ത് അവനോടുകൂടെയാത്രതിരിച്ചു. സഹോദരരെല്ലാം അവരെ കർത്താവിന്റെ കൃപയ്ക്കു ഭരമേൽപിച്ചു.</div> </div> --> 40. പൗലോസ് സീലാസിനെ തെരഞ്ഞെടുത്ത് അവനോടുകൂടെയാത്രതിരിച്ചു. സഹോദരരെല്ലാം അവരെ കർത്താവിന്റെ കൃപയ്ക്കു ഭരമേൽപിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">41</div> <div class="result_col_2">അവൻ സഭകളെ ശക്തിപ്പെടുത്തിക്കൊണ്ട് സിറിയായിലൂടെയും കിലിക്യായിലൂടെയും സഞ്ചരിച്ചു.</div> </div> --> 41. അവൻ സഭകളെ ശക്തിപ്പെടുത്തിക്കൊണ്ട് സിറിയായിലൂടെയും കിലിക്യായിലൂടെയും സഞ്ചരിച്ചു.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-68955505358839970582010-12-22T09:39:00.004+05:302010-12-22T09:40:41.048+05:30അപ്പ. പ്രവര്ത്തനങ്ങള് 14<b>പൗലോസ് ഇക്കോണിയത്തിൽ </b> <br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">അവർ ഇക്കോണിയത്തിലെ യഹൂദരുടെ സിനഗോഗിൽ പ്രവേശിച്ച് പ്രസംഗിച്ചു. യഹൂദരും ഗ്രീക്കുകാരുമടങ്ങിയ ഒരു വലിയ ഗണം വിശ്വസിച്ചു.</div> </div> --> 1. അവർ ഇക്കോണിയത്തിലെ യഹൂദരുടെ സിനഗോഗിൽ പ്രവേശിച്ച് പ്രസംഗിച്ചു. യഹൂദരും ഗ്രീക്കുകാരുമടങ്ങിയ ഒരു വലിയ ഗണം വിശ്വസിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">വിശ്വസിക്കാതിരുന്ന യഹൂദർ സഹോദരർക്കെതിരായി വിജാതീയരെ ഇളക്കുകയും അവരുടെ മനസ്സിനെ വിദ്വേഷംകൊണ്ടു നിറയ്ക്കുകയും ചെയ്തു.</div> </div> --> 2. വിശ്വസിക്കാതിരുന്ന യഹൂദർ സഹോദരർക്കെതിരായി വിജാതീയരെ ഇളക്കുകയും അവരുടെ മനസ്സിനെ വിദ്വേഷംകൊണ്ടു നിറയ്ക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">എങ്കിലും, അവർ വളരെനാൾ അവിടെ താമസിച്ച്, കർത്താവിനെപ്പറ്റി ധൈര്യപൂർവംപ്രസംഗിച്ചു. അദ്ഭുതങ്ങളും അടയാളങ്ങളുംപ്രവർത്തിക്കാൻ അവർക്ക് അനുഗ്രഹം നൽകിക്കൊണ്ട് കർത്താവ് തന്റെ കൃപയുടെ വചനത്തിനു സാക്ഷ്യം നൽകി.</div> </div> --> 3. എങ്കിലും, അവർ വളരെനാൾ അവിടെ താമസിച്ച്, കർത്താവിനെപ്പറ്റി ധൈര്യപൂർവംപ്രസംഗിച്ചു. അദ്ഭുതങ്ങളും അടയാളങ്ങളുംപ്രവർത്തിക്കാൻ അവർക്ക് അനുഗ്രഹം നൽകിക്കൊണ്ട് കർത്താവ് തന്റെ കൃപയുടെ വചനത്തിനു സാക്ഷ്യം നൽകി.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">എന്നാൽ, നഗരത്തിലെ ജനങ്ങളുടെയിടയിൽ ഭിന്നതയുണ്ടായി. ചിലർ യഹൂദരുടെകൂടെയും ചിലർ അപ്പസ്തോലൻമാരുടെകൂടെയും ചേർന്നു.</div> </div> --> 4. എന്നാൽ, നഗരത്തിലെ ജനങ്ങളുടെയിടയിൽ ഭിന്നതയുണ്ടായി. ചിലർ യഹൂദരുടെകൂടെയും ചിലർ അപ്പസ്തോലൻമാരുടെകൂടെയും ചേർന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">അവരെ അപമാനിക്കാനും കല്ലെറിയാനുമുള്ള ഒരു നീക്കം വിജാതീയരുടെയും യഹൂദരുടെയും അവരുടെ അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായി.</div> </div> --> 5. അവരെ അപമാനിക്കാനും കല്ലെറിയാനുമുള്ള ഒരു നീക്കം വിജാതീയരുടെയും യഹൂദരുടെയും അവരുടെ അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായി.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">ഇതറിഞ്ഞ് അവർ ലിക്കവോനിയായിലെ നഗരങ്ങളായ ലിസ്ത്രായിലേക്കും ദെർബേയിലേക്കും സമീപപ്രദേശങ്ങളിലേക്കും പലായനം ചെയ്തു.</div> </div> --> 6. ഇതറിഞ്ഞ് അവർ ലിക്കവോനിയായിലെ നഗരങ്ങളായ ലിസ്ത്രായിലേക്കും ദെർബേയിലേക്കും സമീപപ്രദേശങ്ങളിലേക്കും പലായനം ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">അവിടെ അവർ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നു.</div> </div> --> 7. അവിടെ അവർ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നു.<br /> <!-- <div class="result_row_heading"> <div class="result_col_2">ലിസ്ത്രായിൽ</div> </div> --> <br /> <b> ലിസ്ത്രായിൽ </b><br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">കാലുകൾക്കു സ്വാധീനമില്ലാത്ത ഒരുവൻ ലിസ്ത്രായിൽ ഉണ്ടായിരുന്നു. ജൻമനാ മുടന്തനായിരുന്ന അവന് ഒരിക്കലും നടക്കാൻ കഴിഞ്ഞിരുന്നില്ല.</div> </div> --> 8. കാലുകൾക്കു സ്വാധീനമില്ലാത്ത ഒരുവൻ ലിസ്ത്രായിൽ ഉണ്ടായിരുന്നു. ജൻമനാ മുടന്തനായിരുന്ന അവന് ഒരിക്കലും നടക്കാൻ കഴിഞ്ഞിരുന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">പൗലോസ് പ്രസംഗിക്കുന്നത് അവൻ കേട്ടു. പൗലോസ് അവനെ സൂക്ഷിച്ചുനോക്കി. സൗഖ്യം പ്രാപിക്കാൻ തക്കവിശ്വാസം അവനുണ്ടെന്നു കണ്ട് പൗലോസ്</div> </div> --> 9. പൗലോസ് പ്രസംഗിക്കുന്നത് അവൻ കേട്ടു. പൗലോസ് അവനെ സൂക്ഷിച്ചുനോക്കി. സൗഖ്യം പ്രാപിക്കാൻ തക്കവിശ്വാസം അവനുണ്ടെന്നു കണ്ട് പൗലോസ്<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">ഉച്ചത്തിൽ പറഞ്ഞു: എഴുന്നേറ്റ് കാലുറപ്പിച്ചു നിൽക്കുക. അവൻ ചാടിയെഴുന്നേറ്റു നടന്നു.</div> </div> --> 10. ഉച്ചത്തിൽ പറഞ്ഞു: എഴുന്നേറ്റ് കാലുറപ്പിച്ചു നിൽക്കുക. അവൻ ചാടിയെഴുന്നേറ്റു നടന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">പൗലോസ് ചെയ്ത ഈപ്രവൃത്തി കണ്ട ജനക്കൂട്ടം ലിക്കവോനിയൻ ഭാഷയിൽ ഉച്ചത്തിൽ പറഞ്ഞു: ദേവൻമാർ മനുഷ്യരൂപം ധരിച്ച് നമ്മുടെയിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു.</div> </div> --> 11. പൗലോസ് ചെയ്ത ഈപ്രവൃത്തി കണ്ട ജനക്കൂട്ടം ലിക്കവോനിയൻ ഭാഷയിൽ ഉച്ചത്തിൽ പറഞ്ഞു: ദേവൻമാർ മനുഷ്യരൂപം ധരിച്ച് നമ്മുടെയിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">അവർ ബാർണബാസിനെ സേവൂസെന്നും, പൗലോസ് പ്രധാന പ്രസംഗകനായിരുന്നതിനാൽ അവനെ ഹെർമസ് എന്നും വിളിച്ചു.</div> </div> --> 12. അവർ ബാർണബാസിനെ സേവൂസെന്നും, പൗലോസ് പ്രധാന പ്രസംഗകനായിരുന്നതിനാൽ അവനെ ഹെർമസ് എന്നും വിളിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">നഗരത്തിന്റെ മുമ്പിലുള്ള സേവൂസിന്റെ ക്ഷേത്രത്തിലെ പുരോഹിതൻ കാളകളും പൂമാലകളുമായി കവാടത്തിങ്കൽവന്ന് ജനങ്ങളോടു ചേർന്നു ബലിയർപ്പിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചു.</div> </div> --> 13. നഗരത്തിന്റെ മുമ്പിലുള്ള സേവൂസിന്റെ ക്ഷേത്രത്തിലെ പുരോഹിതൻ കാളകളും പൂമാലകളുമായി കവാടത്തിങ്കൽവന്ന് ജനങ്ങളോടു ചേർന്നു ബലിയർപ്പിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">ഇതറിഞ്ഞ് അപ്പസ്തോലൻമാരായ ബാർണബാസും പൗലോസും വസ്ത്രം കീറി ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് വിളിച്ചുപറഞ്ഞു:</div> </div> --> 14. ഇതറിഞ്ഞ് അപ്പസ്തോലൻമാരായ ബാർണബാസും പൗലോസും വസ്ത്രം കീറി ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് വിളിച്ചുപറഞ്ഞു:<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">ഹേ, മനുഷ്യരേ, നിങ്ങൾ ഈചെയ്യുന്നതെന്താണ്? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്. വ്യർഥ മായ ഈ രീതികളിൽനിന്ന്, ജീവിക്കുന്നദൈവത്തിലേക്കു നിങ്ങൾ തിരിയണം എന്ന് ഞങ്ങൾ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്.</div> </div> --> 15. ഹേ, മനുഷ്യരേ, നിങ്ങൾ ഈചെയ്യുന്നതെന്താണ്? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്. വ്യർഥ മായ ഈ രീതികളിൽനിന്ന്, ജീവിക്കുന്നദൈവത്തിലേക്കു നിങ്ങൾ തിരിയണം എന്ന് ഞങ്ങൾ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">കഴിഞ്ഞതലമുറകളിൽ എല്ലാ ജനതകളെയും സ്വന്തം മാർഗങ്ങളിൽ സ ഞ്ചരിക്കാൻ അവിടുന്ന് അനുവദിച്ചു.</div> </div> --> 16. കഴിഞ്ഞതലമുറകളിൽ എല്ലാ ജനതകളെയും സ്വന്തം മാർഗങ്ങളിൽ സ ഞ്ചരിക്കാൻ അവിടുന്ന് അനുവദിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">എങ്കിലും, നൻമ പ്രവർത്തിക്കുകയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടമായ കാലാവസ്ഥയും നിങ്ങൾക്കു പ്രദാനം ചെയ്യുകയും ആഹാരവും ആനന്ദവും നൽകി നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്തുകൊണ്ട് അവിടുന്നു തനിക്കു സാക്ഷ്യം നൽകിക്കൊണ്ടിരുന്നു.</div> </div> --> 17. എങ്കിലും, നൻമ പ്രവർത്തിക്കുകയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടമായ കാലാവസ്ഥയും നിങ്ങൾക്കു പ്രദാനം ചെയ്യുകയും ആഹാരവും ആനന്ദവും നൽകി നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്തുകൊണ്ട് അവിടുന്നു തനിക്കു സാക്ഷ്യം നൽകിക്കൊണ്ടിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">അവർ ഇപ്രകാരം പറഞ്ഞു തങ്ങൾക്കു ബലിയർപ്പിക്കുന്നതിൽനിന്നു ജനങ്ങളെ കഷ്ടിച്ചു പിൻതിരിപ്പിച്ചു.</div> </div> --> 18. അവർ ഇപ്രകാരം പറഞ്ഞു തങ്ങൾക്കു ബലിയർപ്പിക്കുന്നതിൽനിന്നു ജനങ്ങളെ കഷ്ടിച്ചു പിൻതിരിപ്പിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">അന്ത്യോക്യായിൽനിന്നും ഇക്കോണിയത്തിൽനിന്നും അവിടെയെത്തിയ യഹൂദൻമാർ ജനങ്ങളെ പ്രേരിപ്പിച്ച് പൗലോസിനെ കല്ലെറിയിച്ചു. മരിച്ചുപോയെന്നു വിചാരിച്ച് അവർ അവനെ നഗരത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോയി.</div> </div> --> 19. അന്ത്യോക്യായിൽനിന്നും ഇക്കോണിയത്തിൽനിന്നും അവിടെയെത്തിയ യഹൂദൻമാർ ജനങ്ങളെ പ്രേരിപ്പിച്ച് പൗലോസിനെ കല്ലെറിയിച്ചു. മരിച്ചുപോയെന്നു വിചാരിച്ച് അവർ അവനെ നഗരത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോയി.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">എന്നാൽ, ശിഷ്യൻമാർ അവനു ചുറ്റും കൂടിയപ്പോൾ അവൻ എഴുന്നേറ്റു പട്ടണത്തിൽ പ്രവേശിച്ചു. അടുത്ത ദിവസം ബാർണബാസുമൊത്ത് അവൻ ദെർബേയിലേക്കു പോയി.</div> </div> --> 20. എന്നാൽ, ശിഷ്യൻമാർ അവനു ചുറ്റും കൂടിയപ്പോൾ അവൻ എഴുന്നേറ്റു പട്ടണത്തിൽ പ്രവേശിച്ചു. അടുത്ത ദിവസം ബാർണബാസുമൊത്ത് അവൻ ദെർബേയിലേക്കു പോയി.<br /> <!-- <div class="result_row_heading"> <div class="result_col_2">അന്ത്യോക്യായിൽ</div> </div> --> <br /> <b> അന്ത്യോക്യായിൽ </b><br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">ആ നഗരത്തിലും അവർ സുവിശേഷം പ്രസംഗിച്ച് പലരെയും ശിഷ്യരാക്കി. അനന്തരം അവർ ലിസ്ത്രായിലേക്കും ഇക്കോണിയത്തിലേക്കും അന്ത്യോക്യായിലേക്കും തിരിച്ചുചെന്നു.</div> </div> --> 21. ആ നഗരത്തിലും അവർ സുവിശേഷം പ്രസംഗിച്ച് പലരെയും ശിഷ്യരാക്കി. അനന്തരം അവർ ലിസ്ത്രായിലേക്കും ഇക്കോണിയത്തിലേക്കും അന്ത്യോക്യായിലേക്കും തിരിച്ചുചെന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">വിശ്വാസത്തിൽ നിലനിൽക്കണമെന്നും നിരവധി പീഡനങ്ങളിലൂടെ ദൈവരാജ്യത്തിൽ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ട് ശിഷ്യരുടെ മനസ്സിനെ അവർ ശക്തിപ്പെടുത്തി.</div> </div> --> 22. വിശ്വാസത്തിൽ നിലനിൽക്കണമെന്നും നിരവധി പീഡനങ്ങളിലൂടെ ദൈവരാജ്യത്തിൽ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ട് ശിഷ്യരുടെ മനസ്സിനെ അവർ ശക്തിപ്പെടുത്തി.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">അവർ സഭകൾതോറും ശ്രേഷ്ഠൻമാരെ നിയമിച്ച് പ്രാർഥനയോടും ഉപവാസത്തോടും കൂടെ, അവരെ തങ്ങൾ വിശ്വസിച്ച കർത്താവിനു സമർപ്പിച്ചു.</div> </div> --> 23. അവർ സഭകൾതോറും ശ്രേഷ്ഠൻമാരെ നിയമിച്ച് പ്രാർഥനയോടും ഉപവാസത്തോടും കൂടെ, അവരെ തങ്ങൾ വിശ്വസിച്ച കർത്താവിനു സമർപ്പിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">പിന്നീട് അവർ പിസീദിയായിലൂടെ കടന്ന് പാംഫീലിയായിൽ എത്തി.</div> </div> --> 24. പിന്നീട് അവർ പിസീദിയായിലൂടെ കടന്ന് പാംഫീലിയായിൽ എത്തി.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">പെർഗായിൽ വചനം പ്രസംഗിച്ചതിനുശേഷം അവർ അത്താലിയായിലേക്കു പോയി.</div> </div> --> 25. പെർഗായിൽ വചനം പ്രസംഗിച്ചതിനുശേഷം അവർ അത്താലിയായിലേക്കു പോയി.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">അവിടെനിന്ന് അന്ത്യോക്യായിലേക്കു കപ്പൽ കയറി. തങ്ങൾ നിർവഹിച്ച ദൗത്യത്തിന് ആവശ്യമായിരുന്ന ദൈവകൃപയ്ക്ക് അവർ ഭരമേൽപിക്കപ്പെട്ടത് അവിടെവച്ചാണല്ലോ.</div> </div> --> 26. അവിടെനിന്ന് അന്ത്യോക്യായിലേക്കു കപ്പൽ കയറി. തങ്ങൾ നിർവഹിച്ച ദൗത്യത്തിന് ആവശ്യമായിരുന്ന ദൈവകൃപയ്ക്ക് അവർ ഭരമേൽപിക്കപ്പെട്ടത് അവിടെവച്ചാണല്ലോ.<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">അവർ അവിടെ എത്തിയപ്പോൾ സഭയെ വിളിച്ചുകൂട്ടി തങ്ങൾ മുഖാന്തരം ദൈവം എന്തെല്ലാം പ്രവർത്തിച്ചുവെന്നും വിജാതീയർക്കു വിശ്വാസത്തിന്റെ വാതിൽ അവിടുന്ന് എങ്ങനെ തുറന്നുകൊടുത്തുവെന്നും വിശദീകരിച്ചു.</div> </div> --> 27. അവർ അവിടെ എത്തിയപ്പോൾ സഭയെ വിളിച്ചുകൂട്ടി തങ്ങൾ മുഖാന്തരം ദൈവം എന്തെല്ലാം പ്രവർത്തിച്ചുവെന്നും വിജാതീയർക്കു വിശ്വാസത്തിന്റെ വാതിൽ അവിടുന്ന് എങ്ങനെ തുറന്നുകൊടുത്തുവെന്നും വിശദീകരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">പിന്നീട്, കുറെക്കാലത്തേക്ക് അവർ ശിഷ്യരോടുകൂടെ അവിടെ താമസിച്ചു.</div> </div> --> 28. പിന്നീട്, കുറെക്കാലത്തേക്ക് അവർ ശിഷ്യരോടുകൂടെ അവിടെ താമസിച്ചു.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-47455758579926073442010-12-22T09:39:00.003+05:302010-12-22T09:40:41.048+05:30അപ്പ. പ്രവര്ത്തനങ്ങള് 13<b>ബാർണബാസും സാവൂളും അയയ്ക്കപ്പെടുന്നു. </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">അന്ത്യോക്യായിലെ സഭയിൽപ്രവാചകൻമാരും പ്രബോധകൻമാരും ഉണ്ടായിരുന്നു ബാർണബാസ്, നീഗർ എന്നു വിളിക്കപ്പെടുന്ന ശിമയോൻ, കിറേനേക്കാരൻ ലൂസിയോസ്, സാമന്തരാജാവായ ഹേറോദേസിനോടുകൂടെ വളർന്ന മനായേൻ, സാവൂൾ എന്നിവർ.</div> </div> --> 1. അന്ത്യോക്യായിലെ സഭയിൽപ്രവാചകൻമാരും പ്രബോധകൻമാരും ഉണ്ടായിരുന്നു ബാർണബാസ്, നീഗർ എന്നു വിളിക്കപ്പെടുന്ന ശിമയോൻ, കിറേനേക്കാരൻ ലൂസിയോസ്, സാമന്തരാജാവായ ഹേറോദേസിനോടുകൂടെ വളർന്ന മനായേൻ, സാവൂൾ എന്നിവർ.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">അവർ കർത്താവിനു ശുശ്രൂഷ ചെയ്തും ഉപവസിച്ചും കഴിയവേ, പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു: ബാർണബാസിനെയും സാവൂളിനെയും ഞാൻ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റിനിറുത്തുക.</div> </div> --> 2. അവർ കർത്താവിനു ശുശ്രൂഷ ചെയ്തും ഉപവസിച്ചും കഴിയവേ, പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു: ബാർണബാസിനെയും സാവൂളിനെയും ഞാൻ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റിനിറുത്തുക.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">ഉപവാസത്തിനും പ്രാർഥ നയ്ക്കും ശേഷം അവർ അവരുടെമേൽ കൈ വയ്പു നടത്തി പറഞ്ഞയച്ചു.</div> </div> --> 3. ഉപവാസത്തിനും പ്രാർഥ നയ്ക്കും ശേഷം അവർ അവരുടെമേൽ കൈ വയ്പു നടത്തി പറഞ്ഞയച്ചു.<br /> <!-- <div class="result_row_heading"> <div class="result_col_2">പാഫോസിലെ മാന്ത്രികൻ</div> </div> --> <br /> <b> പാഫോസിലെ മാന്ത്രികൻ </b><br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">പരിശുദ്ധാത്മാവിനാൽ അയയ്ക്കപ്പെട്ട അവർ സെലൂക്യായിലേക്കു പോവുകയും അവിടെനിന്നു സൈപ്രസിലേക്കു കപ്പൽ കയറുകയും ചെയ്തു.</div> </div> --> 4. പരിശുദ്ധാത്മാവിനാൽ അയയ്ക്കപ്പെട്ട അവർ സെലൂക്യായിലേക്കു പോവുകയും അവിടെനിന്നു സൈപ്രസിലേക്കു കപ്പൽ കയറുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">സലാമീസിൽ എത്തിയപ്പോൾ അവർ യഹൂദരുടെ സിനഗോഗുകളിൽ ദൈവവചനം പ്രസംഗിച്ചു. അവരെ സഹായിക്കാൻ യോഹന്നാനും ഉണ്ടായിരുന്നു.</div> </div> --> 5. സലാമീസിൽ എത്തിയപ്പോൾ അവർ യഹൂദരുടെ സിനഗോഗുകളിൽ ദൈവവചനം പ്രസംഗിച്ചു. അവരെ സഹായിക്കാൻ യോഹന്നാനും ഉണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">അവർ ദ്വീപുമുഴുവൻ ചുറ്റിസഞ്ചരിച്ച് പാഫോസിലെത്തിയപ്പോൾ ഒരു മന്ത്ര വാദിയെ കണ്ടുമുട്ടി. അവൻ ബർവ യേശു എന്നു പേരുള്ള യഹൂദനായ ഒരു വ്യാജപ്രവാചകനായിരുന്നു.</div> </div> --> 6. അവർ ദ്വീപുമുഴുവൻ ചുറ്റിസഞ്ചരിച്ച് പാഫോസിലെത്തിയപ്പോൾ ഒരു മന്ത്ര വാദിയെ കണ്ടുമുട്ടി. അവൻ ബർവ യേശു എന്നു പേരുള്ള യഹൂദനായ ഒരു വ്യാജപ്രവാചകനായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">ഉപസ്ഥാനപതിയും ബുദ്ധിമാനുമായ സേർജിയൂസ് പാവുളൂസിന്റെ ഒരു സദസ്യനായിരുന്നു അവൻ . ഈ ഉപസ്ഥാനപതി ദൈവവചനം ശ്രവിക്കാൻ താത്പര്യപ്പെട്ട് ബാർണബാസിനെയും സാവൂളിനെയും വിളിപ്പിച്ചു.</div> </div> --> 7. ഉപസ്ഥാനപതിയും ബുദ്ധിമാനുമായ സേർജിയൂസ് പാവുളൂസിന്റെ ഒരു സദസ്യനായിരുന്നു അവൻ . ഈ ഉപസ്ഥാനപതി ദൈവവചനം ശ്രവിക്കാൻ താത്പര്യപ്പെട്ട് ബാർണബാസിനെയും സാവൂളിനെയും വിളിപ്പിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">എന്നാൽ, മാന്ത്രികനായ എലിമാസ് മാന്ത്രികൻ എന്നാണ് ഈ പേരിന്റെ അർഥം വിശ്വാസത്തിൽനിന്ന് ഉപസ്ഥാനപതിയെ വ്യതിചലിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവരെ തടഞ്ഞു.</div> </div> --> 8. എന്നാൽ, മാന്ത്രികനായ എലിമാസ് മാന്ത്രികൻ എന്നാണ് ഈ പേരിന്റെ അർഥം വിശ്വാസത്തിൽനിന്ന് ഉപസ്ഥാനപതിയെ വ്യതിചലിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവരെ തടഞ്ഞു.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">പൗലോസ് എന്നുകൂടിപേരുണ്ടായിരുന്ന സാവൂളാകട്ടെ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അവന്റെ നേരേ സൂക്ഷിച്ചുനോക്കി</div> </div> --> 9. പൗലോസ് എന്നുകൂടിപേരുണ്ടായിരുന്ന സാവൂളാകട്ടെ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അവന്റെ നേരേ സൂക്ഷിച്ചുനോക്കി<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">പറഞ്ഞു: സാത്താന്റെ സന്താനമേ, സകല നീതിക്കും എതിരായവനേ, ദുഷ്ട തയും വഞ്ചനയും നിറഞ്ഞവനേ, ദൈവത്തിന്റെ നേർവഴികൾ ദുഷിപ്പിക്കുന്നതിൽ നിന്നു വിരമിക്കയില്ലേ?</div> </div> --> 10. പറഞ്ഞു: സാത്താന്റെ സന്താനമേ, സകല നീതിക്കും എതിരായവനേ, ദുഷ്ട തയും വഞ്ചനയും നിറഞ്ഞവനേ, ദൈവത്തിന്റെ നേർവഴികൾ ദുഷിപ്പിക്കുന്നതിൽ നിന്നു വിരമിക്കയില്ലേ?<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">ഇതാ കർത്താവിന്റെ കരം ഇപ്പോൾ നിന്റെ മേൽ പതിക്കും. നീ അന്ധനായിത്തീരും; കുറെക്കാലത്തേക്ക് സൂര്യനെ ദർശിക്കാൻ നിനക്കു സാധിക്കുകയില്ല. ഉടൻതന്നെ മൂടലും അന്ധകാരവും അവനെ ആവരണം ചെയ്തു. തന്നെ കൈയ്ക്കു പിടിച്ചു നയിക്കാൻ അവൻ ആളുകളെ അന്വേഷിച്ചു ചുറ്റിത്തിരിഞ്ഞു.</div> </div> --> 11. ഇതാ കർത്താവിന്റെ കരം ഇപ്പോൾ നിന്റെ മേൽ പതിക്കും. നീ അന്ധനായിത്തീരും; കുറെക്കാലത്തേക്ക് സൂര്യനെ ദർശിക്കാൻ നിനക്കു സാധിക്കുകയില്ല. ഉടൻതന്നെ മൂടലും അന്ധകാരവും അവനെ ആവരണം ചെയ്തു. തന്നെ കൈയ്ക്കു പിടിച്ചു നയിക്കാൻ അവൻ ആളുകളെ അന്വേഷിച്ചു ചുറ്റിത്തിരിഞ്ഞു.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">ഈ സംഭവം കണ്ടപ്പോൾ ഉപസ്ഥാനപതി കർത്താവിന്റെ പ്രബോധനത്തെക്കുറിച്ച് അദ്ഭുതപ്പെടുകയും വിശ്വാസം സ്വീകരിക്കുകയുംചെയ്തു.</div> </div> --> 12. ഈ സംഭവം കണ്ടപ്പോൾ ഉപസ്ഥാനപതി കർത്താവിന്റെ പ്രബോധനത്തെക്കുറിച്ച് അദ്ഭുതപ്പെടുകയും വിശ്വാസം സ്വീകരിക്കുകയുംചെയ്തു.<br /> <!-- <div class="result_row_heading"> <div class="result_col_2">പൗലോസ് അന്ത്യോക്യായിൽ</div> </div> --> <br /> <b> പൗലോസ് അന്ത്യോക്യായിൽ </b><br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">പൗലോസും കൂടെയുള്ളവരും പാഫോസിൽനിന്ന് കപ്പൽയാത്ര ചെയ്ത് പാംഫീലിയായിലെ പെർഗായിൽ എത്തി. യോഹന്നാൻ അവരെ വിട്ട് ജറുസലെമിലേക്കു മടങ്ങിപ്പോയി.</div> </div> --> 13. പൗലോസും കൂടെയുള്ളവരും പാഫോസിൽനിന്ന് കപ്പൽയാത്ര ചെയ്ത് പാംഫീലിയായിലെ പെർഗായിൽ എത്തി. യോഹന്നാൻ അവരെ വിട്ട് ജറുസലെമിലേക്കു മടങ്ങിപ്പോയി.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">എന്നാൽ, അവർ പെർഗാ കടന്ന് പിസീദിയായിലെ അന്ത്യോകായിൽ വന്നെത്തി. സാബത്തുദിവസം അവർ സിനഗോഗിൽ പ്രവേശിച്ച് അവിടെ ഉപവിഷ്ടരായി.</div> </div> --> 14. എന്നാൽ, അവർ പെർഗാ കടന്ന് പിസീദിയായിലെ അന്ത്യോകായിൽ വന്നെത്തി. സാബത്തുദിവസം അവർ സിനഗോഗിൽ പ്രവേശിച്ച് അവിടെ ഉപവിഷ്ടരായി.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">നിയമവുംപ്രവചനങ്ങളും വായിച്ചുക ഴിഞ്ഞപ്പോൾ സിനഗോഗിലെ അധികാരി കൾ ആളയച്ച് അവരോട് ഇപ്രകാരം പറയിച്ചു: സഹോദരൻമാരേ, നിങ്ങളിലാർക്കെങ്കിലും ജനങ്ങൾക്ക് ഉപദേശം നൽകാനുണ്ടെങ്കിൽ പറയാം.</div> </div> --> 15. നിയമവുംപ്രവചനങ്ങളും വായിച്ചുക ഴിഞ്ഞപ്പോൾ സിനഗോഗിലെ അധികാരി കൾ ആളയച്ച് അവരോട് ഇപ്രകാരം പറയിച്ചു: സഹോദരൻമാരേ, നിങ്ങളിലാർക്കെങ്കിലും ജനങ്ങൾക്ക് ഉപദേശം നൽകാനുണ്ടെങ്കിൽ പറയാം.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">അപ്പോൾ പൗലോസ് എഴുന്നേറ്റു നിന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ടു പറഞ്ഞു:ഇസ്രായേൽ ജനമേ, ദൈവത്തെ ഭയപ്പെടുന്നവരേ, ശ്രദ്ധിക്കുവിൻ.</div> </div> --> 16. അപ്പോൾ പൗലോസ് എഴുന്നേറ്റു നിന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ടു പറഞ്ഞു:ഇസ്രായേൽ ജനമേ, ദൈവത്തെ ഭയപ്പെടുന്നവരേ, ശ്രദ്ധിക്കുവിൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">ഈ ഇസ്രായേൽ ജനതയുടെ ദൈവം നമ്മുടെ പിതാക്കൻമാരെ തെരഞ്ഞെടുത്തു. ഈജിപ്തിൽ വസിച്ചിരുന്ന കാലത്ത് അവരെ അവിടുന്ന് ഒരു വലിയ ജനമാക്കി. തന്റെ ശക്തമായ ഭുജംകൊണ്ട് അവിടെ നിന്ന് അവരെ കൊണ്ടുപോരുകയും ചെയ്തു.</div> </div> --> 17. ഈ ഇസ്രായേൽ ജനതയുടെ ദൈവം നമ്മുടെ പിതാക്കൻമാരെ തെരഞ്ഞെടുത്തു. ഈജിപ്തിൽ വസിച്ചിരുന്ന കാലത്ത് അവരെ അവിടുന്ന് ഒരു വലിയ ജനമാക്കി. തന്റെ ശക്തമായ ഭുജംകൊണ്ട് അവിടെ നിന്ന് അവരെ കൊണ്ടുപോരുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">അവിടുന്നു നാൽപതു വർഷത്തോളം മരുഭൂമിയിൽ അവരോടു ക്ഷമാപൂർവം പെരുമാറി.</div> </div> --> 18. അവിടുന്നു നാൽപതു വർഷത്തോളം മരുഭൂമിയിൽ അവരോടു ക്ഷമാപൂർവം പെരുമാറി.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">കാനാൻദേശത്തുവച്ച് ഏഴു ജാതികളെ നശിപ്പിച്ചതിനുശേഷം അവരുടെ ഭൂമി</div> </div> --> 19. കാനാൻദേശത്തുവച്ച് ഏഴു ജാതികളെ നശിപ്പിച്ചതിനുശേഷം അവരുടെ ഭൂമി<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">നാനൂറ്റിയമ്പതു വർഷത്തോളം ഇസ്രായേൽക്കാർക്ക് അവകാശമായിക്കൊടുത്തു. അതിനുശേഷം അവിടുന്നു പ്രവാചകനായ സാമുവലിന്റെ കാലംവരെ അവർക്കുന്യായാധിപൻമാരെ നൽകി.</div> </div> --> 20. നാനൂറ്റിയമ്പതു വർഷത്തോളം ഇസ്രായേൽക്കാർക്ക് അവകാശമായിക്കൊടുത്തു. അതിനുശേഷം അവിടുന്നു പ്രവാചകനായ സാമുവലിന്റെ കാലംവരെ അവർക്കുന്യായാധിപൻമാരെ നൽകി.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">പിന്നീട് അവർ ഒരു രാജാവിനുവേണ്ടി അപേക്ഷിച്ചു. ബഞ്ചമിൻ ഗോത്രത്തിൽപ്പെട്ട കിഷിന്റെ പുത്രൻ സാവൂളിനെ നാൽപതു വർഷത്തേക്ക് ദൈവം അവർക്കു നൽകി.</div> </div> --> 21. പിന്നീട് അവർ ഒരു രാജാവിനുവേണ്ടി അപേക്ഷിച്ചു. ബഞ്ചമിൻ ഗോത്രത്തിൽപ്പെട്ട കിഷിന്റെ പുത്രൻ സാവൂളിനെ നാൽപതു വർഷത്തേക്ക് ദൈവം അവർക്കു നൽകി.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">അനന്തരം അവനെ നീക്കംചെയ്തിട്ട് ദാവീദിനെ അവരുടെ രാജാവായി അവിടുന്ന് ഉയർത്തി. അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്സെയുടെ പുത്രനായ ദാവീദിൽ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാൻ കണ്ടെത്തിയിരിക്കുന്നു.</div> </div> --> 22. അനന്തരം അവനെ നീക്കംചെയ്തിട്ട് ദാവീദിനെ അവരുടെ രാജാവായി അവിടുന്ന് ഉയർത്തി. അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്സെയുടെ പുത്രനായ ദാവീദിൽ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാൻ കണ്ടെത്തിയിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">അവൻ എന്റെ ഹിതം നിറവേറ്റും. വാഗ് ദാനം ചെയ്തിരുന്നതുപോലെ ഇവന്റെ വംശത്തിൽ നിന്ന് ഇസ്രായേലിനു രക്ഷ കനായി യേശുവിനെ ദൈവം ഉയർത്തിയിരിക്കുന്നു.</div> </div> --> 23. അവൻ എന്റെ ഹിതം നിറവേറ്റും. വാഗ് ദാനം ചെയ്തിരുന്നതുപോലെ ഇവന്റെ വംശത്തിൽ നിന്ന് ഇസ്രായേലിനു രക്ഷ കനായി യേശുവിനെ ദൈവം ഉയർത്തിയിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">അവന്റെ ആഗമനത്തിനുമുമ്പ് യോഹന്നാൻ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്റെ ജ്ഞാനസ്നാനം പ്രസംഗിച്ചു.</div> </div> --> 24. അവന്റെ ആഗമനത്തിനുമുമ്പ് യോഹന്നാൻ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്റെ ജ്ഞാനസ്നാനം പ്രസംഗിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">തന്റെ ദൗത്യം അവസാനിക്കാറായപ്പോൾ യോഹന്നാൻ പറഞ്ഞു: ഞാൻ ആരെന്നാണ് നിങ്ങളുടെ സങ്കൽപം? ഞാൻ അവനല്ല; എന്നാൽ ഇതാ, എനിക്കുശേഷം ഒരുവൻ വരുന്നു. അവന്റെ പാദരക്ഷ അഴിക്കാൻ ഞാൻ യോഗ്യനല്ല.</div> </div> --> 25. തന്റെ ദൗത്യം അവസാനിക്കാറായപ്പോൾ യോഹന്നാൻ പറഞ്ഞു: ഞാൻ ആരെന്നാണ് നിങ്ങളുടെ സങ്കൽപം? ഞാൻ അവനല്ല; എന്നാൽ ഇതാ, എനിക്കുശേഷം ഒരുവൻ വരുന്നു. അവന്റെ പാദരക്ഷ അഴിക്കാൻ ഞാൻ യോഗ്യനല്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">സഹോദരരേ, അബ്രാഹത്തിന്റെ സന്തതികളേ, ദൈവഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്ഷയുടെ വചനം അയയ്ക്കപ്പെട്ടിരിക്കുന്നു.</div> </div> --> 26. സഹോദരരേ, അബ്രാഹത്തിന്റെ സന്തതികളേ, ദൈവഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്ഷയുടെ വചനം അയയ്ക്കപ്പെട്ടിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">ജറുസലെം നിവാസികളും അവരുടെ അധികാരികളും അവനെ അറിയാതെയും എല്ലാ സാബത്തിലും വായിക്കുന്ന പ്രവാചകവചനങ്ങൾ ഗ്രഹിക്കാതെയും അവനെ ശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ആ വചനങ്ങൾ പൂർത്തിയാക്കി.</div> </div> --> 27. ജറുസലെം നിവാസികളും അവരുടെ അധികാരികളും അവനെ അറിയാതെയും എല്ലാ സാബത്തിലും വായിക്കുന്ന പ്രവാചകവചനങ്ങൾ ഗ്രഹിക്കാതെയും അവനെ ശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ആ വചനങ്ങൾ പൂർത്തിയാക്കി.<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">മരണശിക്ഷയർഹിക്കുന്ന ഒരു കുറ്റവും അവനിൽ കാണാതിരുന്നിട്ടും അവനെ വധിക്കാൻ അവർ പീലാത്തോസിനോട് ആവശ്യപ്പെട്ടു.</div> </div> --> 28. മരണശിക്ഷയർഹിക്കുന്ന ഒരു കുറ്റവും അവനിൽ കാണാതിരുന്നിട്ടും അവനെ വധിക്കാൻ അവർ പീലാത്തോസിനോട് ആവശ്യപ്പെട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">അവനെക്കുറിച്ച് എഴുതപ്പെട്ടിരുന്നതെല്ലാം പൂർത്തിയായപ്പോൾ അവർ അവനെ കുരിശിൽനിന്നു താഴെയിറക്കി കല്ലറയിൽ സംസ്കരിച്ചു.</div> </div> --> 29. അവനെക്കുറിച്ച് എഴുതപ്പെട്ടിരുന്നതെല്ലാം പൂർത്തിയായപ്പോൾ അവർ അവനെ കുരിശിൽനിന്നു താഴെയിറക്കി കല്ലറയിൽ സംസ്കരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">എന്നാൽ, ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു.</div> </div> --> 30. എന്നാൽ, ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">അവനോടൊപ്പം ഗലീലിയിൽനിന്ന് ജറുസലെമിലേക്കു വന്നവർക്ക് അവൻ പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവർ ഇപ്പോൾ ജനങ്ങളുടെ മുമ്പിൽ അവന്റെ സാക്ഷികളാണ്.</div> </div> --> 31. അവനോടൊപ്പം ഗലീലിയിൽനിന്ന് ജറുസലെമിലേക്കു വന്നവർക്ക് അവൻ പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവർ ഇപ്പോൾ ജനങ്ങളുടെ മുമ്പിൽ അവന്റെ സാക്ഷികളാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">32</div> <div class="result_col_2">ഞങ്ങൾ നിങ്ങളോടു പ്രസംഗിക്കുന്ന സുവിശേഷം ഇതാണ്;</div> </div> --> 32. ഞങ്ങൾ നിങ്ങളോടു പ്രസംഗിക്കുന്ന സുവിശേഷം ഇതാണ്;<br /> <!-- <div class="result_row_selected"> <div class="result_col_1">33</div> <div class="result_col_2">പിതാക്കൻമാർക്കു നൽകിയിരുന്ന വാഗ്ദാനം യേശുവിനെ ഉയിർപ്പിച്ചുകൊണ്ട് ദൈവം മക്കളായ നമുക്കുനിറവേറ്റിത്തന്നിരിക്കുന്നു. രണ്ടാം സങ്കീർത്തനത്തിൽ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ: നീ എന്റെ പുത്രനാണ്. ഇന്നു ഞാൻ നിനക്കു ജൻമം നൽകി.</div> </div> --> 33. പിതാക്കൻമാർക്കു നൽകിയിരുന്ന വാഗ്ദാനം യേശുവിനെ ഉയിർപ്പിച്ചുകൊണ്ട് ദൈവം മക്കളായ നമുക്കുനിറവേറ്റിത്തന്നിരിക്കുന്നു. രണ്ടാം സങ്കീർത്തനത്തിൽ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ: നീ എന്റെ പുത്രനാണ്. ഇന്നു ഞാൻ നിനക്കു ജൻമം നൽകി.<br /> <!-- <div class="result_row_selected"> <div class="result_col_1">34</div> <div class="result_col_2">നാശത്തിന്റെ അവ സ്ഥയിലേക്കു തിരിച്ചുചെല്ലാനാവാത്തവി ധം മരിച്ചവരിൽനിന്ന് അവനെ ഉയിർപ്പിച്ചതിനെക്കുറിച്ച് അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു: ദാവീദിനു വാഗ്ദാനം ചെയ്യപ്പെട്ട വിശ്വസ്തവും വിശുദ്ധവുമായ അനുഗ്ര ഹങ്ങൾ നിങ്ങൾക്കു ഞാൻ തരും.</div> </div> --> 34. നാശത്തിന്റെ അവ സ്ഥയിലേക്കു തിരിച്ചുചെല്ലാനാവാത്തവി ധം മരിച്ചവരിൽനിന്ന് അവനെ ഉയിർപ്പിച്ചതിനെക്കുറിച്ച് അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു: ദാവീദിനു വാഗ്ദാനം ചെയ്യപ്പെട്ട വിശ്വസ്തവും വിശുദ്ധവുമായ അനുഗ്ര ഹങ്ങൾ നിങ്ങൾക്കു ഞാൻ തരും.<br /> <!-- <div class="result_row_selected"> <div class="result_col_1">35</div> <div class="result_col_2">മറ്റൊരു സങ്കീർത്തനത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: അവിടുത്തെ പരിശുദ്ധൻ ജീർണിക്കാൻ അവിടുന്ന് അനുവദിക്കുകയില്ല.</div> </div> --> 35. മറ്റൊരു സങ്കീർത്തനത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: അവിടുത്തെ പരിശുദ്ധൻ ജീർണിക്കാൻ അവിടുന്ന് അനുവദിക്കുകയില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">36</div> <div class="result_col_2">ദാവീദ് തന്റെ തലമുറയിൽ ദൈവഹിതം നിറവേറ്റിയതിനുശേഷം മരണം പ്രാപിച്ചു. അവൻ പിതാക്കൻമാരോടു ചേരുകയും ജീർണത പ്രാപിക്കുകയും ചെയ്തു.</div> </div> --> 36. ദാവീദ് തന്റെ തലമുറയിൽ ദൈവഹിതം നിറവേറ്റിയതിനുശേഷം മരണം പ്രാപിച്ചു. അവൻ പിതാക്കൻമാരോടു ചേരുകയും ജീർണത പ്രാപിക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">37</div> <div class="result_col_2">എന്നാൽ, ദൈവം ഉയിർപ്പിച്ചവനാകട്ടെ ജീർണത പ്രാപിച്ചില്ല.</div> </div> --> 37. എന്നാൽ, ദൈവം ഉയിർപ്പിച്ചവനാകട്ടെ ജീർണത പ്രാപിച്ചില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">38</div> <div class="result_col_2">സഹോദരരേ, നിങ്ങൾ ഇത് അറിഞ്ഞുകൊള്ളുവിൻ. നിങ്ങൾക്കു പാപമോചനം പ്രഘോഷിക്കപ്പെട്ടിരിക്കുന്നത് ഇവൻ വഴിയത്രേ. മോശയുടെ നിയമം വഴി നീതീകരണം ലഭിക്കാനാവാത്ത കാര്യങ്ങളുണ്ട്.</div> </div> --> 38. സഹോദരരേ, നിങ്ങൾ ഇത് അറിഞ്ഞുകൊള്ളുവിൻ. നിങ്ങൾക്കു പാപമോചനം പ്രഘോഷിക്കപ്പെട്ടിരിക്കുന്നത് ഇവൻ വഴിയത്രേ. മോശയുടെ നിയമം വഴി നീതീകരണം ലഭിക്കാനാവാത്ത കാര്യങ്ങളുണ്ട്.<br /> <!-- <div class="result_row_selected"> <div class="result_col_1">39</div> <div class="result_col_2">വിശ്വസിക്കുന്നവർക്ക് അവൻ വഴി അവയിൽ നീതീകരണം ലഭിക്കും.</div> </div> --> 39. വിശ്വസിക്കുന്നവർക്ക് അവൻ വഴി അവയിൽ നീതീകരണം ലഭിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">40</div> <div class="result_col_2">അതുകൊണ്ട്, പ്രവചനങ്ങളിൽ പറഞ്ഞിട്ടുള്ളത് നിങ്ങൾക്കു സംഭവിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ;</div> </div> --> 40. അതുകൊണ്ട്, പ്രവചനങ്ങളിൽ പറഞ്ഞിട്ടുള്ളത് നിങ്ങൾക്കു സംഭവിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ;<br /> <!-- <div class="result_row_selected"> <div class="result_col_1">41</div> <div class="result_col_2">നിന്ദകരേ, കാണുവിൻ, ആശ്ചര്യപ്പെടുവിൻ; അപ്രത്യക്ഷരാകുവിൻ. എന്തെന്നാൽ, നിങ്ങളുടെ ദിവസങ്ങളിൽ ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു ആരുപറഞ്ഞാലും നിങ്ങൾ വിശ്വസിക്കാത്ത ഒരു പ്രവൃത്തി.</div> </div> --> 41. നിന്ദകരേ, കാണുവിൻ, ആശ്ചര്യപ്പെടുവിൻ; അപ്രത്യക്ഷരാകുവിൻ. എന്തെന്നാൽ, നിങ്ങളുടെ ദിവസങ്ങളിൽ ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു ആരുപറഞ്ഞാലും നിങ്ങൾ വിശ്വസിക്കാത്ത ഒരു പ്രവൃത്തി.<br /> <!-- <div class="result_row_selected"> <div class="result_col_1">42</div> <div class="result_col_2">ഇക്കാര്യങ്ങളെല്ലാം അടുത്ത സാബത്തിലും വിവരിക്കണമെന്ന് അവർ പുറത്തുവന്നപ്പോൾ ആളുകൾ അവരോടപേക്ഷിച്ചു.</div> </div> --> 42. ഇക്കാര്യങ്ങളെല്ലാം അടുത്ത സാബത്തിലും വിവരിക്കണമെന്ന് അവർ പുറത്തുവന്നപ്പോൾ ആളുകൾ അവരോടപേക്ഷിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">43</div> <div class="result_col_2">സിനഗോഗിലെ സമ്മേളനം പിരിഞ്ഞപ്പോൾ പല യഹൂദരും യഹൂദമതത്തിൽ പുതുതായി ചേർന്ന ദൈവഭക്തരായ പലരും പൗലോസിനെയും ബാർണബാസിനെയും അനുഗമിച്ചു. അവരാകട്ടെ, അവരോടു സംസാരിക്കുകയും ദൈവകൃപയിൽ നിലനിൽക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.</div> </div> --> 43. സിനഗോഗിലെ സമ്മേളനം പിരിഞ്ഞപ്പോൾ പല യഹൂദരും യഹൂദമതത്തിൽ പുതുതായി ചേർന്ന ദൈവഭക്തരായ പലരും പൗലോസിനെയും ബാർണബാസിനെയും അനുഗമിച്ചു. അവരാകട്ടെ, അവരോടു സംസാരിക്കുകയും ദൈവകൃപയിൽ നിലനിൽക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">44</div> <div class="result_col_2">അടുത്ത സാബത്തിൽ ദൈവവചനം ശ്രവിക്കാൻ നഗരവാസികൾ എല്ലാവരുംതന്നെ സമ്മേളിച്ചു.</div> </div> --> 44. അടുത്ത സാബത്തിൽ ദൈവവചനം ശ്രവിക്കാൻ നഗരവാസികൾ എല്ലാവരുംതന്നെ സമ്മേളിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">45</div> <div class="result_col_2">ജനക്കൂട്ടത്തെ കണ്ടപ്പോൾ യഹൂദർ അസൂയപൂണ്ട് പൗലോസ് പറഞ്ഞകാര്യങ്ങളെ എതിർക്കുകയും അവനെ ദുഷിക്കുകയും ചെയ്തു.</div> </div> --> 45. ജനക്കൂട്ടത്തെ കണ്ടപ്പോൾ യഹൂദർ അസൂയപൂണ്ട് പൗലോസ് പറഞ്ഞകാര്യങ്ങളെ എതിർക്കുകയും അവനെ ദുഷിക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">46</div> <div class="result_col_2">പൗലോസും ബാർണബാസും ധൈര്യപൂർവം ഇങ്ങനെ പറഞ്ഞു: ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു. എന്നാൽ, നിങ്ങൾ അതു തള്ളിക്കളയുന്നതുകൊണ്ടും നിത്യജീവനു നിങ്ങളെത്തന്നെ അയോഗ്യരാക്കിത്തീർത്തിരിക്കുന്നതുകൊണ്ടും ഇതാ, ഞങ്ങൾ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു.</div> </div> --> 46. പൗലോസും ബാർണബാസും ധൈര്യപൂർവം ഇങ്ങനെ പറഞ്ഞു: ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു. എന്നാൽ, നിങ്ങൾ അതു തള്ളിക്കളയുന്നതുകൊണ്ടും നിത്യജീവനു നിങ്ങളെത്തന്നെ അയോഗ്യരാക്കിത്തീർത്തിരിക്കുന്നതുകൊണ്ടും ഇതാ, ഞങ്ങൾ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">47</div> <div class="result_col_2">കാരണം, കർത്താവു ഞങ്ങളോട് ഇങ്ങനെ കൽപിച്ചിരിക്കുന്നു: ഭൂമിയുടെ അതിർത്തികൾവരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയർക്ക് ഒരു ദീപമായി നിന്നെ ഞാൻ സ്ഥാപിച്ചിരിക്കുന്നു.</div> </div> --> 47. കാരണം, കർത്താവു ഞങ്ങളോട് ഇങ്ങനെ കൽപിച്ചിരിക്കുന്നു: ഭൂമിയുടെ അതിർത്തികൾവരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയർക്ക് ഒരു ദീപമായി നിന്നെ ഞാൻ സ്ഥാപിച്ചിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">48</div> <div class="result_col_2">ഈ വാക്കുകൾകേട്ടപ്പോൾ വിജാതീയർ സന്തോഷ ഭരിതരായി കർത്താവിന്റെ വചനത്തെപ്രകീർത്തിച്ചു. നിത്യജീവനു നിയോഗം ലഭിച്ചവരെല്ലാം വിശ്വസിക്കുകയും ചെയ്തു.</div> </div> --> 48. ഈ വാക്കുകൾകേട്ടപ്പോൾ വിജാതീയർ സന്തോഷ ഭരിതരായി കർത്താവിന്റെ വചനത്തെപ്രകീർത്തിച്ചു. നിത്യജീവനു നിയോഗം ലഭിച്ചവരെല്ലാം വിശ്വസിക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">49</div> <div class="result_col_2">കർത്താവിന്റെ വചനം ആ നാട്ടിലെല്ലാം വ്യാപിച്ചു.</div> </div> --> 49. കർത്താവിന്റെ വചനം ആ നാട്ടിലെല്ലാം വ്യാപിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">50</div> <div class="result_col_2">എന്നാൽ, യഹൂദൻമാർ ബഹുമാന്യരായ ഭക്തസ്ത്രീകളെയും നഗരത്തിലെ പ്രമാണികളെയും പ്രേരിപ്പിച്ച് പൗലോസിനും ബാർണബാസിനുമെതിരായി പീഡനം ഇളക്കിവിടുകയും അവരെ ആ നാട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തു.</div> </div> --> 50. എന്നാൽ, യഹൂദൻമാർ ബഹുമാന്യരായ ഭക്തസ്ത്രീകളെയും നഗരത്തിലെ പ്രമാണികളെയും പ്രേരിപ്പിച്ച് പൗലോസിനും ബാർണബാസിനുമെതിരായി പീഡനം ഇളക്കിവിടുകയും അവരെ ആ നാട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">51</div> <div class="result_col_2">അവർ തങ്ങളുടെ പാദങ്ങളിലെ പൊടി അവർക്കെതിരായി തട്ടിക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്കു പോയി.</div> </div> --> 51. അവർ തങ്ങളുടെ പാദങ്ങളിലെ പൊടി അവർക്കെതിരായി തട്ടിക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്കു പോയി.<br /> <!-- <div class="result_row_selected"> <div class="result_col_1">52</div> <div class="result_col_2">ശിഷ്യൻമാർ ആ നന്ദത്താലും പരിശുദ്ധാത്മാവിനാലും നിറഞ്ഞവരായി.</div> </div> --> 52. ശിഷ്യൻമാർ ആ നന്ദത്താലും പരിശുദ്ധാത്മാവിനാലും നിറഞ്ഞവരായി.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-8360093098010249342010-12-22T09:39:00.001+05:302010-12-22T09:40:41.049+05:30അപ്പ. പ്രവര്ത്തനങ്ങള് 12<b>യാക്കോബിന്റെ വധം </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">അക്കാലത്ത് ഹേറോദേസ് രാജാവ് സഭയിൽപ്പെട്ട ചിലരെ പീഡിപ്പിക്കാൻ തുടങ്ങി.</div> </div> --> 1. അക്കാലത്ത് ഹേറോദേസ് രാജാവ് സഭയിൽപ്പെട്ട ചിലരെ പീഡിപ്പിക്കാൻ തുടങ്ങി.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">അവൻ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.</div> </div> --> 2. അവൻ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">യഹൂദരെ ഇതു സന്തോഷിപ്പിച്ചുവെന്നു കണ്ട് അവൻ പത്രോസിനെയും ബന്ധന സ്ഥനാക്കാൻ ഒരുമ്പെട്ടു. അതു പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങളായിരുന്നു.</div> </div> --> 3. യഹൂദരെ ഇതു സന്തോഷിപ്പിച്ചുവെന്നു കണ്ട് അവൻ പത്രോസിനെയും ബന്ധന സ്ഥനാക്കാൻ ഒരുമ്പെട്ടു. അതു പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങളായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">അവനെ കാരാഗൃഹത്തിലടച്ചതിനുശേഷം നാലു ഭടൻമാർ വീതമുള്ള നാലു സംഘങ്ങളെ അവൻ കാവലിനു നിയോഗിച്ചു. പെ സഹാ കഴിയുമ്പോൾ അവനെ ജനത്തിന്റെ മുമ്പിൽകൊണ്ടുവരാമെന്നായിരുന്നു അവന്റെ ഉദ്ദേശ്യം.</div> </div> --> 4. അവനെ കാരാഗൃഹത്തിലടച്ചതിനുശേഷം നാലു ഭടൻമാർ വീതമുള്ള നാലു സംഘങ്ങളെ അവൻ കാവലിനു നിയോഗിച്ചു. പെ സഹാ കഴിയുമ്പോൾ അവനെ ജനത്തിന്റെ മുമ്പിൽകൊണ്ടുവരാമെന്നായിരുന്നു അവന്റെ ഉദ്ദേശ്യം.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">അങ്ങനെ പത്രോസ് കാരാഗൃഹത്തിൽ സൂക്ഷിക്കപ്പെട്ടു. സഭ അവനുവേണ്ടി ദൈവത്തോടു തീക്ഷണമായിപ്രാർഥിച്ചുകൊണ്ടിരുന്നു.</div> </div> --> 5. അങ്ങനെ പത്രോസ് കാരാഗൃഹത്തിൽ സൂക്ഷിക്കപ്പെട്ടു. സഭ അവനുവേണ്ടി ദൈവത്തോടു തീക്ഷണമായിപ്രാർഥിച്ചുകൊണ്ടിരുന്നു.<br /> <!-- <div class="result_row_heading"> <div class="result_col_2">കാരാഗൃഹത്തിൽ അദ്ഭുതം</div> </div> --> <br /> <b> കാരാഗൃഹത്തിൽ അദ്ഭുതം </b><br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">പരസ്യവിചാരണയ്ക്കു പുറത്തുകൊണ്ടുവരാൻ ഹേറോദേസ് ഉഡ്ഡേശിച്ചിരുന്നതിന്റെ തലേ രാത്രി പത്രോസ് ഇരുചങ്ങല കളാൽ ബന്ധിതനായി രണ്ടു പടയാളികളുടെ മധ്യേ ഉറങ്ങുകയായിരുന്നു. പട്ടാളക്കാർ കാരാഗൃഹവാതിൽക്കൽ കാവൽനിൽക്കുന്നുണ്ടായിരുന്നു.</div> </div> --> 6. പരസ്യവിചാരണയ്ക്കു പുറത്തുകൊണ്ടുവരാൻ ഹേറോദേസ് ഉഡ്ഡേശിച്ചിരുന്നതിന്റെ തലേ രാത്രി പത്രോസ് ഇരുചങ്ങല കളാൽ ബന്ധിതനായി രണ്ടു പടയാളികളുടെ മധ്യേ ഉറങ്ങുകയായിരുന്നു. പട്ടാളക്കാർ കാരാഗൃഹവാതിൽക്കൽ കാവൽനിൽക്കുന്നുണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">പെട്ടെന്ന് കർത്താവിന്റെ ഒരു ദൂതൻപ്രത്യക്ഷനായി. ആ മുറിയാകെ പ്രകാശം നിറഞ്ഞു. അവൻ പത്രോസിനെ പാർശ്വത്തിൽ തട്ടി ഉണർത്തിക്കൊണ്ടു പറഞ്ഞു: വേഗം എഴുന്നേൽക്കൂ. അപ്പോൾ അവന്റെ കൈകളിൽനിന്നു ചങ്ങലകൾ താഴെ വീണു.</div> </div> --> 7. പെട്ടെന്ന് കർത്താവിന്റെ ഒരു ദൂതൻപ്രത്യക്ഷനായി. ആ മുറിയാകെ പ്രകാശം നിറഞ്ഞു. അവൻ പത്രോസിനെ പാർശ്വത്തിൽ തട്ടി ഉണർത്തിക്കൊണ്ടു പറഞ്ഞു: വേഗം എഴുന്നേൽക്കൂ. അപ്പോൾ അവന്റെ കൈകളിൽനിന്നു ചങ്ങലകൾ താഴെ വീണു.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">ദൂതൻ അവനോടു പറഞ്ഞു: നീ അരമുറുക്കി പാദരക്ഷകൾ അണിയുക. അവൻ അങ്ങനെ ചെയ്തു. ദൂതൻ വീണ്ടും പറഞ്ഞു:മേലങ്കി ധരിച്ചുകൊണ്ട് എന്റെ പിന്നാലെ വരുക.</div> </div> --> 8. ദൂതൻ അവനോടു പറഞ്ഞു: നീ അരമുറുക്കി പാദരക്ഷകൾ അണിയുക. അവൻ അങ്ങനെ ചെയ്തു. ദൂതൻ വീണ്ടും പറഞ്ഞു:മേലങ്കി ധരിച്ചുകൊണ്ട് എന്റെ പിന്നാലെ വരുക.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">അവൻ പുറത്തിറങ്ങി ദൂതനെ അനുഗമിച്ചു. എങ്കിലും, ദൂതൻവഴി സംഭവിച്ച ഇക്കാര്യംയാഥാർഥ്യമാണെന്ന് അവനു തോന്നിയില്ല. തനിക്ക് ഒരു ദർശനം ഉണ്ടായതാണെന്നേ അവൻ കരുതിയുള്ളൂ.</div> </div> --> 9. അവൻ പുറത്തിറങ്ങി ദൂതനെ അനുഗമിച്ചു. എങ്കിലും, ദൂതൻവഴി സംഭവിച്ച ഇക്കാര്യംയാഥാർഥ്യമാണെന്ന് അവനു തോന്നിയില്ല. തനിക്ക് ഒരു ദർശനം ഉണ്ടായതാണെന്നേ അവൻ കരുതിയുള്ളൂ.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">അവർ ഒന്നാമത്തെയും രണ്ടാമത്തെയും കാവൽസ്ഥാനങ്ങൾ പിന്നിട്ടു നഗരത്തിലേക്കുള്ള ഇരുമ്പുകവാടത്തിലെത്തി. അത് അവർക്കായി സ്വയം തുറന്നു. അവർ പുറത്തു കടന്ന് ഒരു തെരുവുപിന്നിട്ടപ്പോൾ ദൂതൻ പെട്ടെന്ന് അപ്രത്യക്ഷനായി.</div> </div> --> 10. അവർ ഒന്നാമത്തെയും രണ്ടാമത്തെയും കാവൽസ്ഥാനങ്ങൾ പിന്നിട്ടു നഗരത്തിലേക്കുള്ള ഇരുമ്പുകവാടത്തിലെത്തി. അത് അവർക്കായി സ്വയം തുറന്നു. അവർ പുറത്തു കടന്ന് ഒരു തെരുവുപിന്നിട്ടപ്പോൾ ദൂതൻ പെട്ടെന്ന് അപ്രത്യക്ഷനായി. <br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">അപ്പോഴാണ് പത്രോസിന് പൂർണബോധം വന്നത്. അവൻ പറഞ്ഞു: കർത്താവു തന്റെ ദൂതനെ അയച്ച് ഹേറോദേസിന്റെ കരങ്ങളിൽ നിന്നും യഹൂദൻമാരുടെ വ്യാമോഹങ്ങളിൽനിന്നും എന്നെ മോചിപ്പിച്ചിരിക്കുന്നുവെന്ന് ഇപ്പോൾ എനിക്കു വ്യക്തമായി.</div> </div> --> 11. അപ്പോഴാണ് പത്രോസിന് പൂർണബോധം വന്നത്. അവൻ പറഞ്ഞു: കർത്താവു തന്റെ ദൂതനെ അയച്ച് ഹേറോദേസിന്റെ കരങ്ങളിൽ നിന്നും യഹൂദൻമാരുടെ വ്യാമോഹങ്ങളിൽനിന്നും എന്നെ മോചിപ്പിച്ചിരിക്കുന്നുവെന്ന് ഇപ്പോൾ എനിക്കു വ്യക്തമായി.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">ഇക്കാര്യം ഗ്രഹിച്ചപ്പോൾ അവൻ , മർക്കോസ് എന്ന് അപരനാമമുള്ള യോഹന്നാന്റെ അമ്മയായ മറിയത്തിന്റെ വീട്ടിലേക്കു പോയി. അവിടെ വളരെപ്പേർ സമ്മേളിച്ച് പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.</div> </div> --> 12. ഇക്കാര്യം ഗ്രഹിച്ചപ്പോൾ അവൻ , മർക്കോസ് എന്ന് അപരനാമമുള്ള യോഹന്നാന്റെ അമ്മയായ മറിയത്തിന്റെ വീട്ടിലേക്കു പോയി. അവിടെ വളരെപ്പേർ സമ്മേളിച്ച് പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">അവൻ പടിവാതിൽക്കൽ മുട്ടിയപ്പോൾ റോദാ എന്ന വേലക്കാരി ഇറങ്ങിവന്നു നോക്കി.</div> </div> --> 13. അവൻ പടിവാതിൽക്കൽ മുട്ടിയപ്പോൾ റോദാ എന്ന വേലക്കാരി ഇറങ്ങിവന്നു നോക്കി.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">പത്രോസിന്റെ സ്വരം തിരിച്ചറിഞ്ഞഅവൾ സന്തോഷഭരിതയായി വാതിൽ തുറക്കുന്ന കാര്യം മറന്ന് അകത്തേക്ക് ഓടിച്ചെന്ന്, പത്രോസ് വാതിൽക്കൽ നിൽക്കുന്നു എന്നറിയിച്ചു.</div> </div> --> 14. പത്രോസിന്റെ സ്വരം തിരിച്ചറിഞ്ഞഅവൾ സന്തോഷഭരിതയായി വാതിൽ തുറക്കുന്ന കാര്യം മറന്ന് അകത്തേക്ക് ഓടിച്ചെന്ന്, പത്രോസ് വാതിൽക്കൽ നിൽക്കുന്നു എന്നറിയിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">നിനക്കു ഭ്രാന്താണ് എന്ന് അവർ പറഞ്ഞു. അവൾ വീണ്ടും തറപ്പിച്ചു പറഞ്ഞപ്പോൾ അവന്റെ കാവൽദൂതനായിരിക്കും എന്നായിരുന്നു അവരുടെ മറുപടി.</div> </div> --> 15. നിനക്കു ഭ്രാന്താണ് എന്ന് അവർ പറഞ്ഞു. അവൾ വീണ്ടും തറപ്പിച്ചു പറഞ്ഞപ്പോൾ അവന്റെ കാവൽദൂതനായിരിക്കും എന്നായിരുന്നു അവരുടെ മറുപടി.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">പത്രോസ് വാതിൽക്കൽ മുട്ടിക്കൊണ്ടിരുന്നു. അവർ കതകു തുറന്നപ്പോൾ അവനെക്കണ്ടു വിസ്മയിച്ചു.</div> </div> --> 16. പത്രോസ് വാതിൽക്കൽ മുട്ടിക്കൊണ്ടിരുന്നു. അവർ കതകു തുറന്നപ്പോൾ അവനെക്കണ്ടു വിസ്മയിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">നിശ്ശബ്ദരായിരിക്കുവാൻ കൈകൊണ്ട് ആംഗ്യം കാണിച്ചതിനുശേഷം എങ്ങനെയാണ് കർത്താവു തന്നെ കാരാഗൃഹത്തിൽനിന്നു രക്ഷപെ ടുത്തിയതെന്ന് അവൻ വിശദീകരിച്ചു. ഈ സംഭവം യാക്കോബിനോടും സഹോദരൻമാരോടും പറയണമെന്ന് അവൻ ആവശ്യപ്പെട്ടു. അനന്തരം അവൻ അവിടെ നിന്ന് പുറപ്പെട്ട് വേറൊരു സ്ഥലത്തേക്കു പോയി. പ്രഭാതമായപ്പോൾ,</div> </div> --> 17. നിശ്ശബ്ദരായിരിക്കുവാൻ കൈകൊണ്ട് ആംഗ്യം കാണിച്ചതിനുശേഷം എങ്ങനെയാണ് കർത്താവു തന്നെ കാരാഗൃഹത്തിൽനിന്നു രക്ഷപെ ടുത്തിയതെന്ന് അവൻ വിശദീകരിച്ചു. ഈ സംഭവം യാക്കോബിനോടും സഹോദരൻമാരോടും പറയണമെന്ന് അവൻ ആവശ്യപ്പെട്ടു. അനന്തരം അവൻ അവിടെ നിന്ന് പുറപ്പെട്ട് വേറൊരു സ്ഥലത്തേക്കു പോയി. പ്രഭാതമായപ്പോൾ,<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">പത്രോസിന് എന്തു സംഭവിച്ചിരിക്കാമെന്നതിനെക്കുറിച്ചു പടയാളികളുടെയിടയിൽ വലിയ പരിഭ്രാന്തിയുണ്ടായി.</div> </div> --> 18. പത്രോസിന് എന്തു സംഭവിച്ചിരിക്കാമെന്നതിനെക്കുറിച്ചു പടയാളികളുടെയിടയിൽ വലിയ പരിഭ്രാന്തിയുണ്ടായി.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">അവനെ അന്വേഷിച്ചു കണ്ടെത്താതെ വന്നപ്പോൾ ഹേറോദേസ് കാവൽക്കാരെ വിചാരണ ചെയ്യുകയും അവരെ കൊല്ലാൻ ആജ്ഞാപിക്കുകയും ചെയ്തു. അനന്തരം പത്രോസ്യൂദയായിൽനിന്ന് കേസറിയായിലേക്കുപോയി അവിടെ താമസിച്ചു.</div> </div> --> 19. അവനെ അന്വേഷിച്ചു കണ്ടെത്താതെ വന്നപ്പോൾ ഹേറോദേസ് കാവൽക്കാരെ വിചാരണ ചെയ്യുകയും അവരെ കൊല്ലാൻ ആജ്ഞാപിക്കുകയും ചെയ്തു. അനന്തരം പത്രോസ്യൂദയായിൽനിന്ന് കേസറിയായിലേക്കുപോയി അവിടെ താമസിച്ചു.<br /> <!-- <div class="result_row_heading"> <div class="result_col_2">ഹേറോദേസിന്റെ ദുരന്തം</div> </div> --> <br /> <b> ഹേറോദേസിന്റെ ദുരന്തം </b><br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">ടയിറിലും സീദോനിലുമുള്ള ആളുകളോടു ഹേറോദേസിന് വൈരമുണ്ടായിരുന്നു. അവർ ഒത്തുചേർന്ന് രാജാവിന്റെ അടുത്തുചെന്ന്, അവന്റെ പള്ളിയറക്കാരനായ ബ്ളാസ്തോസിനെ സ്വാധീനിച്ച്, സമാധാനത്തിനുവേണ്ടി അപേക്ഷിച്ചു. കാരണം, അവരുടെ ദേശം ഭക്ഷ്യസാധനങ്ങൾക്ക് ആശ്രയിച്ചിരുന്നത് അവന്റെ രാജ്യത്തെയാണ്.</div> </div> --> 20. ടയിറിലും സീദോനിലുമുള്ള ആളുകളോടു ഹേറോദേസിന് വൈരമുണ്ടായിരുന്നു. അവർ ഒത്തുചേർന്ന് രാജാവിന്റെ അടുത്തുചെന്ന്, അവന്റെ പള്ളിയറക്കാരനായ ബ്ളാസ്തോസിനെ സ്വാധീനിച്ച്, സമാധാനത്തിനുവേണ്ടി അപേക്ഷിച്ചു. കാരണം, അവരുടെ ദേശം ഭക്ഷ്യസാധനങ്ങൾക്ക് ആശ്രയിച്ചിരുന്നത് അവന്റെ രാജ്യത്തെയാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">ഒരു നിശ്ചിതദിവസം ഹേറോദേസ് രാജകീയ വസ്ത്രങ്ങൾ ധരിച്ച് സിംഹാസനത്തിൽ ഉപ വിഷ്ടനായി അവരോടു പരസ്യമായി സംസാരിച്ചു.</div> </div> --> 21. ഒരു നിശ്ചിതദിവസം ഹേറോദേസ് രാജകീയ വസ്ത്രങ്ങൾ ധരിച്ച് സിംഹാസനത്തിൽ ഉപ വിഷ്ടനായി അവരോടു പരസ്യമായി സംസാരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത് ഒരു ദേവന്റെ സ്വരമാണ്, മനുഷ്യന്റേതല്ല.</div> </div> --> 22. ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത് ഒരു ദേവന്റെ സ്വരമാണ്, മനുഷ്യന്റേതല്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">പെട്ടെന്നു കർത്താവിന്റെ ഒരു ദൂതൻ അവനെ അടിച്ചുവീഴ്ത്തി. എന്തെന്നാൽ, ദൈവത്തിന് അവൻ മഹത്വം നൽകിയില്ല. പുഴുക്കൾക്കി രയായി അവൻ അന്ത്യശ്വാസം വലിച്ചു.</div> </div> --> 23. പെട്ടെന്നു കർത്താവിന്റെ ഒരു ദൂതൻ അവനെ അടിച്ചുവീഴ്ത്തി. എന്തെന്നാൽ, ദൈവത്തിന് അവൻ മഹത്വം നൽകിയില്ല. പുഴുക്കൾക്കി രയായി അവൻ അന്ത്യശ്വാസം വലിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">ദൈവവചനം വളർന്നു വ്യാപിച്ചു.</div> </div> --> 24. ദൈവവചനം വളർന്നു വ്യാപിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">ബാർണബാസും സാവൂളും തങ്ങളുടെ ദൗത്യം പൂർത്തിയാക്കി ജറുസലെമിൽനിന്നു തിരിച്ചുവന്നു. മർക്കോസ് എന്ന് അപരനാമ മുള്ള യോഹന്നാനെയും അവർ കൂടെക്കൊണ്ടുപോന്നു.</div> </div> --> 25. ബാർണബാസും സാവൂളും തങ്ങളുടെ ദൗത്യം പൂർത്തിയാക്കി ജറുസലെമിൽനിന്നു തിരിച്ചുവന്നു. മർക്കോസ് എന്ന് അപരനാമ മുള്ള യോഹന്നാനെയും അവർ കൂടെക്കൊണ്ടുപോന്നു.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-29045473573771236632010-12-22T09:34:00.000+05:302010-12-22T09:40:41.050+05:30അപ്പ. പ്രവര്ത്തനങ്ങള് 11<b>പത്രോസിന്റെന്യായവാദം </b> <br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">വിജാതീയരും ദൈവവചനം സ്വീകരിച്ചുവെന്നുയൂദയായിലുണ്ടായിരുന്ന അപ്പസ്തോലൻമാരും സഹോദരരും കേട്ടു.</div> </div> --> 1. വിജാതീയരും ദൈവവചനം സ്വീകരിച്ചുവെന്നുയൂദയായിലുണ്ടായിരുന്ന അപ്പസ്തോലൻമാരും സഹോദരരും കേട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">തൻമൂലം, പത്രോസ് ജറുസലെമിൽ വന്നപ്പോൾ പരിച്ഛേദനവാദികൾ അവനെ എതിർത്തു.</div> </div> --> 2. തൻമൂലം, പത്രോസ് ജറുസലെമിൽ വന്നപ്പോൾ പരിച്ഛേദനവാദികൾ അവനെ എതിർത്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">അവർ ചോദിച്ചു: അപരിച്ഛേദിതരുടെ അടുക്കൽ നീ പോവുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയുംചെയ്തതെന്തുകൊണ്ട്?</div> </div> --> 3. അവർ ചോദിച്ചു: അപരിച്ഛേദിതരുടെ അടുക്കൽ നീ പോവുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയുംചെയ്തതെന്തുകൊണ്ട്?<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">പത്രോസ് അവരോട് എല്ലാം ക്രമമായി വിശദീകരിക്കാൻ തുടങ്ങി.</div> </div> --> 4. പത്രോസ് അവരോട് എല്ലാം ക്രമമായി വിശദീകരിക്കാൻ തുടങ്ങി.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">ഞാൻ യോപ്പാനഗരത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ എനിക്ക് ദിവ്യാനുഭൂതിയിൽ ഒരു ദർശനമുണ്ടായി. സ്വർഗത്തിൽനിന്നു വലിയ വിരിപ്പുപോലെ ഒരു പാത്രം നാലുകോണിലും പിടിച്ച് ഇറക്കുന്നത് ഞാൻ കണ്ടു. അത് എന്റെ അടുത്തുവന്നു.</div> </div> --> 5. ഞാൻ യോപ്പാനഗരത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ എനിക്ക് ദിവ്യാനുഭൂതിയിൽ ഒരു ദർശനമുണ്ടായി. സ്വർഗത്തിൽനിന്നു വലിയ വിരിപ്പുപോലെ ഒരു പാത്രം നാലുകോണിലും പിടിച്ച് ഇറക്കുന്നത് ഞാൻ കണ്ടു. അത് എന്റെ അടുത്തുവന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതിൽ ഭൂമിയിലെ നാൽക്കാലികളെയും വന്യമൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശപ്പറവകളെയും കണ്ടു.</div> </div> --> 6. ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതിൽ ഭൂമിയിലെ നാൽക്കാലികളെയും വന്യമൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശപ്പറവകളെയും കണ്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">എന്നോടു സംസാരിക്കുന്ന ഒരു സ്വരം ഞാൻ കേട്ടു: പത്രോസേ, എഴുന്നേൽക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക.</div> </div> --> 7. എന്നോടു സംസാരിക്കുന്ന ഒരു സ്വരം ഞാൻ കേട്ടു: പത്രോസേ, എഴുന്നേൽക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">അപ്പോൾ ഞാൻ മറുപടി പറഞ്ഞു: കർത്താവേ, ഒരിക്കലുമില്ല. ഹീനമോ അശുദ്ധമോ ആയയാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ല.</div> </div> --> 8. അപ്പോൾ ഞാൻ മറുപടി പറഞ്ഞു: കർത്താവേ, ഒരിക്കലുമില്ല. ഹീനമോ അശുദ്ധമോ ആയയാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">സ്വർഗത്തിൽനിന്നു രണ്ടാമതും ആ സ്വരം പറഞ്ഞു: ദൈവം വിശുദ്ധീകരിച്ചതിനെ നീ മലിനമെന്നു വിളിക്കരുത്.</div> </div> --> 9. സ്വർഗത്തിൽനിന്നു രണ്ടാമതും ആ സ്വരം പറഞ്ഞു: ദൈവം വിശുദ്ധീകരിച്ചതിനെ നീ മലിനമെന്നു വിളിക്കരുത്.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. പിന്നീട് എല്ലാം സ്വർഗത്തിലേക്കു തിരിച്ചെടുക്കപ്പെട്ടു.</div> </div> --> 10. മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. പിന്നീട് എല്ലാം സ്വർഗത്തിലേക്കു തിരിച്ചെടുക്കപ്പെട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">അപ്പോൾത്തന്നെ കേസറിയായിൽനിന്ന് എന്റെ അടുത്തേക്ക് അയയ്ക്കപ്പെട്ട മൂന്നുപേർ ഞാൻ താമസിച്ചിരുന്ന വീട്ടിലെത്തി.</div> </div> --> 11. അപ്പോൾത്തന്നെ കേസറിയായിൽനിന്ന് എന്റെ അടുത്തേക്ക് അയയ്ക്കപ്പെട്ട മൂന്നുപേർ ഞാൻ താമസിച്ചിരുന്ന വീട്ടിലെത്തി.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">ഒരു സന്ദേഹവും കൂടാതെ അവരോടൊപ്പം പോകാൻ എനിക്ക് ആത്മാവിന്റെ നിർദേശമുണ്ടായി. ഈ ആറു സഹോദരൻമാരും എന്നെ അനുയാത്ര ചെയ്തു. ഞങ്ങൾ ആ മനുഷ്യന്റെ വീട്ടിൽ പ്രവേശിച്ചു.</div> </div> --> 12. ഒരു സന്ദേഹവും കൂടാതെ അവരോടൊപ്പം പോകാൻ എനിക്ക് ആത്മാവിന്റെ നിർദേശമുണ്ടായി. ഈ ആറു സഹോദരൻമാരും എന്നെ അനുയാത്ര ചെയ്തു. ഞങ്ങൾ ആ മനുഷ്യന്റെ വീട്ടിൽ പ്രവേശിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">തന്റെ ഭവനത്തിൽ ഒരു ദൂതൻ നിൽക്കുന്നതായി കണ്ടുവെന്നും അവൻ ഇങ്ങനെ അറിയിച്ചുവെന്നും അവൻ പറഞ്ഞു. നീ യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക.</div> </div> --> 13. തന്റെ ഭവനത്തിൽ ഒരു ദൂതൻ നിൽക്കുന്നതായി കണ്ടുവെന്നും അവൻ ഇങ്ങനെ അറിയിച്ചുവെന്നും അവൻ പറഞ്ഞു. നീ യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">നിനക്കും നിന്റെ ഭവനത്തിനു മുഴുവനും രക്ഷ കിട്ടുന്നതിനുള്ള കാര്യങ്ങൾ അവൻ നിന്നോടു പറയും.</div> </div> --> 14. നിനക്കും നിന്റെ ഭവനത്തിനു മുഴുവനും രക്ഷ കിട്ടുന്നതിനുള്ള കാര്യങ്ങൾ അവൻ നിന്നോടു പറയും.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">ഞാൻ അവരോടുപ്രസംഗിക്കാൻ തുടങ്ങിയപ്പോൾ, മുമ്പ് നമ്മുടെമേൽ എന്നതുപോലെതന്നെ അവരുടെമേലും പരിശുദ്ധാത്മാവു വന്നു.</div> </div> --> 15. ഞാൻ അവരോടുപ്രസംഗിക്കാൻ തുടങ്ങിയപ്പോൾ, മുമ്പ് നമ്മുടെമേൽ എന്നതുപോലെതന്നെ അവരുടെമേലും പരിശുദ്ധാത്മാവു വന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">അ പ്പോൾ ഞാൻ കർത്താവിന്റെ വാക്കുകൾ ഓർത്തു: യോഹന്നാൻ ജലംകൊണ്ടു സ്നാനം നൽകി; നിങ്ങളാകട്ടെ പരിശുദ്ധാത്മാവിനാൽ സ്നാനമേൽക്കും.</div> </div> --> 16. അ പ്പോൾ ഞാൻ കർത്താവിന്റെ വാക്കുകൾ ഓർത്തു: യോഹന്നാൻ ജലംകൊണ്ടു സ്നാനം നൽകി; നിങ്ങളാകട്ടെ പരിശുദ്ധാത്മാവിനാൽ സ്നാനമേൽക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">നാം യേശുക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ ദൈവം നമുക്കു നൽകിയ അതേ ദാനം അവർക്കും അവിടുന്നു നൽകിയെങ്കിൽ ദൈവത്തെ തടസ്സപ്പെടുത്താൻ ഞാനാരാണ്?</div> </div> --> 17. നാം യേശുക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ ദൈവം നമുക്കു നൽകിയ അതേ ദാനം അവർക്കും അവിടുന്നു നൽകിയെങ്കിൽ ദൈവത്തെ തടസ്സപ്പെടുത്താൻ ഞാനാരാണ്?<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">ഈ വാക്കു കൾ കേട്ടപ്പോൾ അവർ നിശ്ശബ്ദരായി. ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയർക്കും ദൈവംപ്രദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവർ ദൈവത്തെ മഹത്വപ്പെടുത്തി.</div> </div> --> 18. ഈ വാക്കു കൾ കേട്ടപ്പോൾ അവർ നിശ്ശബ്ദരായി. ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയർക്കും ദൈവംപ്രദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവർ ദൈവത്തെ മഹത്വപ്പെടുത്തി.<br /> <!-- <div class="result_row_heading"> <div class="result_col_2">സഭ അന്ത്യോക്യായിൽ</div> </div> --> <br /> <b> സഭ അന്ത്യോക്യായിൽ </b><br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">സ്തേഫാനോസിനെ സംബന്ധിച്ചുണ്ടായ പീഡനം നിമിത്തം ചിതറിക്കപ്പെട്ടവർ ഫിനീഷ്യാ, സൈപ്രസ്, അന്ത്യോക്യാ എന്നീ പ്രദേശങ്ങൾവരെ സഞ്ചരിച്ചു. യഹൂദരോടല്ലാതെ മറ്റാരോടും അവർ വചനം പ്രസംഗിച്ചിരുന്നില്ല.</div> </div> --> 19. സ്തേഫാനോസിനെ സംബന്ധിച്ചുണ്ടായ പീഡനം നിമിത്തം ചിതറിക്കപ്പെട്ടവർ ഫിനീഷ്യാ, സൈപ്രസ്, അന്ത്യോക്യാ എന്നീ പ്രദേശങ്ങൾവരെ സഞ്ചരിച്ചു. യഹൂദരോടല്ലാതെ മറ്റാരോടും അവർ വചനം പ്രസംഗിച്ചിരുന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">അക്കൂട്ടത്തിൽ സൈപ്രസിൽ നിന്നും കിറേനേയിൽനിന്നുമുള്ള ചിലർ ഉണ്ടായിരുന്നു. അവർ അന്ത്യോക്യായിൽ വന്നപ്പോൾ ഗ്രീക്കുകാരോടും കർത്താവായ യേശുവിനെക്കുറിച്ച് പ്രസംഗിച്ചു.</div> </div> --> 20. അക്കൂട്ടത്തിൽ സൈപ്രസിൽ നിന്നും കിറേനേയിൽനിന്നുമുള്ള ചിലർ ഉണ്ടായിരുന്നു. അവർ അന്ത്യോക്യായിൽ വന്നപ്പോൾ ഗ്രീക്കുകാരോടും കർത്താവായ യേശുവിനെക്കുറിച്ച് പ്രസംഗിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">കർത്താവിന്റെ കരം അവരോടുകൂടെയുണ്ടായിരുന്നു. വിശ്വസിച്ചവളരെപ്പേർ കർത്താവിലേക്കു തിരിഞ്ഞു.</div> </div> --> 21. കർത്താവിന്റെ കരം അവരോടുകൂടെയുണ്ടായിരുന്നു. വിശ്വസിച്ചവളരെപ്പേർ കർത്താവിലേക്കു തിരിഞ്ഞു.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">ഈ വാർത്ത ജറുസലെമിലെ സഭയിലെത്തി. അവർ ബാർണബാസിനെ അന്ത്യോക്യായിലേക്കയച്ചു.</div> </div> --> 22. ഈ വാർത്ത ജറുസലെമിലെ സഭയിലെത്തി. അവർ ബാർണബാസിനെ അന്ത്യോക്യായിലേക്കയച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">അവൻ ചെന്ന് ദൈവത്തിന്റെ കൃപാവരം ദർശിച്ചു സന്തുഷ്ടനാവുകയും കർത്താവിനോടു വിശ്വസ്തതയുള്ളവരായി ദൃഢനിശ്ചയത്തോടെ നിലകൊള്ളാൻ അവരെ ഉപദേശിക്കു കയും ചെയ്തു.</div> </div> --> 23. അവൻ ചെന്ന് ദൈവത്തിന്റെ കൃപാവരം ദർശിച്ചു സന്തുഷ്ടനാവുകയും കർത്താവിനോടു വിശ്വസ്തതയുള്ളവരായി ദൃഢനിശ്ചയത്തോടെ നിലകൊള്ളാൻ അവരെ ഉപദേശിക്കു കയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">കാരണം, അവൻ പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞഒരു നല്ല മനുഷ്യനായിരുന്നു. നിരവധിയാളുകൾ കർത്താവിന്റെ അനുയായികളായിത്തീർന്നു.</div> </div> --> 24. കാരണം, അവൻ പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞഒരു നല്ല മനുഷ്യനായിരുന്നു. നിരവധിയാളുകൾ കർത്താവിന്റെ അനുയായികളായിത്തീർന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">സാവൂളിനെ അന്വേഷിച്ച് ബാർണബാസ് താർസോസിലേക്കു പോയി.</div> </div> --> 25. സാവൂളിനെ അന്വേഷിച്ച് ബാർണബാസ് താർസോസിലേക്കു പോയി.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">അവനെ കണ്ടുമുട്ടിയപ്പോൾ അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടു പോന്നു. ഒരു വർഷം മുഴുവൻ അവർ അവിടത്തെ സഭാസമ്മേളനങ്ങളിൽ പങ്കെടുക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യായിൽ വച്ചാണ് ശിഷ്യൻമാർ ആദ്യമായി ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെട്ടത്.</div> </div> --> 26. അവനെ കണ്ടുമുട്ടിയപ്പോൾ അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടു പോന്നു. ഒരു വർഷം മുഴുവൻ അവർ അവിടത്തെ സഭാസമ്മേളനങ്ങളിൽ പങ്കെടുക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യായിൽ വച്ചാണ് ശിഷ്യൻമാർ ആദ്യമായി ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെട്ടത്.<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">ഇക്കാലത്ത് ജറുസലെമിൽനിന്നുപ്രവാചകൻമാർ അന്ത്യോക്യായിലേക്കു വന്നു.</div> </div> --> 27. ഇക്കാലത്ത് ജറുസലെമിൽനിന്നുപ്രവാചകൻമാർ അന്ത്യോക്യായിലേക്കു വന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">അവരിൽ ഹാഗാബോസ് എന്നൊരുവൻ എഴുന്നേറ്റ്, ലോകവ്യാപകമായ ഒരു വലിയ ക്ഷാമം ഉണ്ടാകും എന്നു പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി പ്രവചിച്ചു. ക്ലാവുദിയൂസിന്റെ ഭരണകാലത്ത് ഈ ക്ഷാമമുണ്ടായി.</div> </div> --> 28. അവരിൽ ഹാഗാബോസ് എന്നൊരുവൻ എഴുന്നേറ്റ്, ലോകവ്യാപകമായ ഒരു വലിയ ക്ഷാമം ഉണ്ടാകും എന്നു പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി പ്രവചിച്ചു. ക്ലാവുദിയൂസിന്റെ ഭരണകാലത്ത് ഈ ക്ഷാമമുണ്ടായി.<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">ശിഷ്യരെല്ലാവരും തങ്ങളുടെ കഴിവനുസരിച്ച്യൂദയായിൽ താമസിച്ചിരുന്ന സഹോദരർക്കു ദുരിതാശ്വാസം എത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു.</div> </div> --> 29. ശിഷ്യരെല്ലാവരും തങ്ങളുടെ കഴിവനുസരിച്ച്യൂദയായിൽ താമസിച്ചിരുന്ന സഹോദരർക്കു ദുരിതാശ്വാസം എത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">ബാർണബാസും സാവൂളും വഴി സഹായം ശ്രേഷ്ഠൻമാർക്കു എത്തിച്ചുകൊടുത്തുകൊണ്ട് അവർ അതു നിർവ്വഹിക്കുകയും ചെയ്തു.</div> </div> --> 30. ബാർണബാസും സാവൂളും വഴി സഹായം ശ്രേഷ്ഠൻമാർക്കു എത്തിച്ചുകൊടുത്തുകൊണ്ട് അവർ അതു നിർവ്വഹിക്കുകയും ചെയ്തു.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-24854711423612348782010-12-16T14:11:00.003+05:302010-12-16T14:12:15.063+05:30അപ്പ. പ്രവര്ത്തനങ്ങള് 10<b>കൊർണേലിയൂസ് </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">കേസറിയായിൽ കൊർണേലിയൂസ് എന്നൊരുവൻ ഉണ്ടായിരുന്നു. അവൻ ഇത്താലിക്കെ എന്നു വിളിക്കപ്പെടുന്ന സൈന്യവിഭാഗത്തിലെ ഒരു ശതാധിപനായിരുന്നു.</div> </div> --> 1. കേസറിയായിൽ കൊർണേലിയൂസ് എന്നൊരുവൻ ഉണ്ടായിരുന്നു. അവൻ ഇത്താലിക്കെ എന്നു വിളിക്കപ്പെടുന്ന സൈന്യവിഭാഗത്തിലെ ഒരു ശതാധിപനായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">അവനും കുടുംബവും ദൈവഭയവും ഭക്തിയുമുള്ളവരായിരുന്നു. അവൻ ജനങ്ങൾക്ക് ഉദാരമായി ദാനധർമം ചെയ്യുകയുംദൈവത്തോട് നിരന്തരം പ്രാർഥിക്കുകയും ചെയ്തുപോന്നു.</div> </div> --> 2. അവനും കുടുംബവും ദൈവഭയവും ഭക്തിയുമുള്ളവരായിരുന്നു. അവൻ ജനങ്ങൾക്ക് ഉദാരമായി ദാനധർമം ചെയ്യുകയുംദൈവത്തോട് നിരന്തരം പ്രാർഥിക്കുകയും ചെയ്തുപോന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">ഒരു ദിവസം ഏതാണ്ട്ഒമ്പതാം മണിക്കൂറിൽ കൊർണേലിയൂസ് എന്നുവിളിച്ചുകൊണ്ടു ഒരു ദൈവദൂതൻ ആഗതനാകുന്നത് ഒരു ദർശനത്തിൽ അവൻ വ്യക്തമായിക്കണ്ടു.</div> </div> --> 3. ഒരു ദിവസം ഏതാണ്ട്ഒമ്പതാം മണിക്കൂറിൽ കൊർണേലിയൂസ് എന്നുവിളിച്ചുകൊണ്ടു ഒരു ദൈവദൂതൻ ആഗതനാകുന്നത് ഒരു ദർശനത്തിൽ അവൻ വ്യക്തമായിക്കണ്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">ഭയവിഹ്വലനായി ഉറ്റുനോക്കിക്കൊണ്ട് അവൻ ചോദിച്ചു: പ്രഭോ, ഇതെന്താണ്? ദൂതൻ പറഞ്ഞു: നിന്റെ പ്രാർഥനകളും ദാനധർമങ്ങളും ദൈവസന്നിധിയിൽ നിന്നെ അനുസ്മരിപ്പിച്ചിരിക്കുന്നു.</div> </div> --> 4. ഭയവിഹ്വലനായി ഉറ്റുനോക്കിക്കൊണ്ട് അവൻ ചോദിച്ചു: പ്രഭോ, ഇതെന്താണ്? ദൂതൻ പറഞ്ഞു: നിന്റെ പ്രാർഥനകളും ദാനധർമങ്ങളും ദൈവസന്നിധിയിൽ നിന്നെ അനുസ്മരിപ്പിച്ചിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക.</div> </div> --> 5. യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">അവൻ കടൽത്തീരത്തു താമസിക്കുന്നതുകൽപണിക്കാരൻ ശിമയോന്റെ വീട്ടി ലുണ്ട്.</div> </div> --> 6. അവൻ കടൽത്തീരത്തു താമസിക്കുന്നതുകൽപണിക്കാരൻ ശിമയോന്റെ വീട്ടി ലുണ്ട്.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">തന്നോടു സംസാരിച്ച ദൂതൻ പോയപ്പോൾ അവൻ തന്റെ രണ്ടു ഭൃത്യന്മാരെയും അംഗരക്ഷകൻമാരിൽപ്പെട്ട വിശ്വസ്ത നായ ഒരു പടയാളിയെയും വിളിച്ച്,</div> </div> --> 7. തന്നോടു സംസാരിച്ച ദൂതൻ പോയപ്പോൾ അവൻ തന്റെ രണ്ടു ഭൃത്യന്മാരെയും അംഗരക്ഷകൻമാരിൽപ്പെട്ട വിശ്വസ്ത നായ ഒരു പടയാളിയെയും വിളിച്ച്,<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">എല്ലാം വിശദീകരിച്ചുകൊടുത്തതിനു ശേഷം അവരെ യോപ്പായിലേക്ക് അയച്ചു.</div> </div> --> 8. എല്ലാം വിശദീകരിച്ചുകൊടുത്തതിനു ശേഷം അവരെ യോപ്പായിലേക്ക് അയച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">അവർയാത്ര ചെയ്ത് പിറ്റേ ദിവസം നഗരത്തെ സമീപിച്ചപ്പോൾ പത്രോസ് പ്രാർ ഥിക്കാൻമട്ടുപ്പാവിലേക്കു പോവുകയായിരുന്നു. ഏകദേശം ആറാം മണിക്കൂറായിരുന്നു.</div> </div> --> 9. അവർയാത്ര ചെയ്ത് പിറ്റേ ദിവസം നഗരത്തെ സമീപിച്ചപ്പോൾ പത്രോസ് പ്രാർ ഥിക്കാൻമട്ടുപ്പാവിലേക്കു പോവുകയായിരുന്നു. ഏകദേശം ആറാം മണിക്കൂറായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">അവനു വിശുന്ന. എന്തെങ്കിലും ഭക്ഷിക്കണമെന്നു തോന്നി. അവർ ഭക്ഷണം തയ്യാറാക്കിക്കൊിരുപ്പോൾ അവന് ഒരു ദിവ്യാനുഭൂതി ഉണ്ടായി.</div> </div> --> 10. അവനു വിശുന്ന. എന്തെങ്കിലും ഭക്ഷിക്കണമെന്നു തോന്നി. അവർ ഭക്ഷണം തയ്യാറാക്കിക്കൊിരുപ്പോൾ അവന് ഒരു ദിവ്യാനുഭൂതി ഉണ്ടായി.<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">സ്വർഗം തുറന്നിരിക്കുന്നതും വലിയ വിരിപ്പുപോലുള്ള ഒരു പാത്രം നാലുകോണിലും പിടിച്ച് ഭൂമിയിലേക്ക് ഇറക്കപ്പെടുന്നതും അവൻ കണ്ടു.</div> </div> --> 11. സ്വർഗം തുറന്നിരിക്കുന്നതും വലിയ വിരിപ്പുപോലുള്ള ഒരു പാത്രം നാലുകോണിലും പിടിച്ച് ഭൂമിയിലേക്ക് ഇറക്കപ്പെടുന്നതും അവൻ കണ്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">ഭൂമിയിലെ എല്ലാത്തരം നാൽക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും അതിലുണ്ടായിരുന്നു.</div> </div> --> 12. ഭൂമിയിലെ എല്ലാത്തരം നാൽക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും അതിലുണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">ഒരു സ്വരവും അവൻ കേട്ടു: പത്രോസേ, എഴുന്നേൽക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക.</div> </div> --> 13. ഒരു സ്വരവും അവൻ കേട്ടു: പത്രോസേ, എഴുന്നേൽക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">പത്രോസ് പറഞ്ഞു: കർത്താവേ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ല.</div> </div> --> 14. പത്രോസ് പറഞ്ഞു: കർത്താവേ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">രണ്ടാമതും അവൻ ആ സ്വരം കേട്ടു: ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്.</div> </div> --> 15. രണ്ടാമതും അവൻ ആ സ്വരം കേട്ടു: ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടൻതന്നെ പാത്രം ആകാശത്തേക്ക് എടുക്കപ്പെടുകയും ചെയ്തു.</div> </div> --> 16. മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടൻതന്നെ പാത്രം ആകാശത്തേക്ക് എടുക്കപ്പെടുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">താൻ കണ്ട ദർശനത്തിന്റെ അർഥമെന്തെന്നു പത്രോസ് സംശയിച്ചുനിൽക്കുമ്പോൾ, കൊർണേലിയൂസ് അയച്ച ആളുകൾ ശിമയോന്റെ വീടന്വേഷിച്ച് പടിവാതിൽക്കൽ നിൽപുണ്ടായിരുന്നു.</div> </div> --> 17. താൻ കണ്ട ദർശനത്തിന്റെ അർഥമെന്തെന്നു പത്രോസ് സംശയിച്ചുനിൽക്കുമ്പോൾ, കൊർണേലിയൂസ് അയച്ച ആളുകൾ ശിമയോന്റെ വീടന്വേഷിച്ച് പടിവാതിൽക്കൽ നിൽപുണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോൻ ഇവിടെയാണോ താമസിക്കുന്നത് എന്ന് അവർ വിളിച്ചു ചോദിച്ചു.</div> </div> --> 18. പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോൻ ഇവിടെയാണോ താമസിക്കുന്നത് എന്ന് അവർ വിളിച്ചു ചോദിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">പത്രോസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ആത്മാവ് അവനോടു പറഞ്ഞു: ഇതാ, മൂന്നുപേർ നിന്നെ അന്വേഷിക്കുന്നു.</div> </div> --> 19. പത്രോസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ആത്മാവ് അവനോടു പറഞ്ഞു: ഇതാ, മൂന്നുപേർ നിന്നെ അന്വേഷിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">എഴുന്നേറ്റ് താഴേക്കു ചെല്ലുക; ഒന്നും സംശയിക്കാതെ അവരോടൊപ്പം പോവുക. എന്തെന്നാൽ, ഞാനാണ് അവരെ അയച്ചിരിക്കുന്നത്.</div> </div> --> 20. എഴുന്നേറ്റ് താഴേക്കു ചെല്ലുക; ഒന്നും സംശയിക്കാതെ അവരോടൊപ്പം പോവുക. എന്തെന്നാൽ, ഞാനാണ് അവരെ അയച്ചിരിക്കുന്നത്.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">പത്രോസ് താഴെ വന്ന് അവരോടു പറഞ്ഞു: നിങ്ങൾ അന്വേഷിക്കുന്ന ആൾ ഞാൻ തന്നെ. നിങ്ങൾ വന്നതിന്റെ ഉദ്ദേശ്യമെന്ത്?</div> </div> --> 21. പത്രോസ് താഴെ വന്ന് അവരോടു പറഞ്ഞു: നിങ്ങൾ അന്വേഷിക്കുന്ന ആൾ ഞാൻ തന്നെ. നിങ്ങൾ വന്നതിന്റെ ഉദ്ദേശ്യമെന്ത്?<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">അവർ പറഞ്ഞു: നീതിമാനും ദൈവഭയമുള്ളവനും യഹൂദജനത്തിനു മുഴുവൻ സമ്മതനുമായകൊർണേലിയൂസ് എന്ന ശതാധിപന്, നിന്നെ ആളയച്ച് വീട്ടിലേക്ക് കൊണ്ടുചെല്ലണമെന്നും, നിന്റെ വാക്കുകൾകേൾക്കണമെന്നും, ദൈവദൂതനിൽനിന്നു നിർദ്ദേശം ലഭിച്ചിരിക്കുന്നു.</div> </div> --> 22. അവർ പറഞ്ഞു: നീതിമാനും ദൈവഭയമുള്ളവനും യഹൂദജനത്തിനു മുഴുവൻ സമ്മതനുമായകൊർണേലിയൂസ് എന്ന ശതാധിപന്, നിന്നെ ആളയച്ച് വീട്ടിലേക്ക് കൊണ്ടുചെല്ലണമെന്നും, നിന്റെ വാക്കുകൾകേൾക്കണമെന്നും, ദൈവദൂതനിൽനിന്നു നിർദ്ദേശം ലഭിച്ചിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">അവൻ അവരെ അകത്തേക്കു വിളിച്ച് അവിടെ താമസിപ്പിച്ചു. അടുത്ത ദിവസം അവൻ അവരോടൊപ്പം പുറപ്പെട്ടു. യോപ്പായിൽനിന്നുള്ള ചില സഹോദരൻമാരും അവനെ അനുയാത്ര ചെയ്തു.</div> </div> --> 23. അവൻ അവരെ അകത്തേക്കു വിളിച്ച് അവിടെ താമസിപ്പിച്ചു. അടുത്ത ദിവസം അവൻ അവരോടൊപ്പം പുറപ്പെട്ടു. യോപ്പായിൽനിന്നുള്ള ചില സഹോദരൻമാരും അവനെ അനുയാത്ര ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">പിറ്റേ ദിവസം അവർ കേസറിയായിലെത്തി. കൊർണേലിയൂസ് തന്റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി, അവരുടെ വരവു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.</div> </div> --> 24. പിറ്റേ ദിവസം അവർ കേസറിയായിലെത്തി. കൊർണേലിയൂസ് തന്റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി, അവരുടെ വരവു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">പത്രോസ് അകത്തുപ്രവേശിച്ചപ്പോൾ കൊർണേലിയൂസ് അവനെ സ്വീകരിച്ച് കാൽക്കൽ വീണു നമസ്കരിച്ചു.</div> </div> --> 25. പത്രോസ് അകത്തുപ്രവേശിച്ചപ്പോൾ കൊർണേലിയൂസ് അവനെ സ്വീകരിച്ച് കാൽക്കൽ വീണു നമസ്കരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">എഴുന്നേൽക്കുക, ഞാനും ഒരു മനുഷ്യനാണ് എന്നു പറഞ്ഞുകൊണ്ട് പത്രോസ് അവനെ എഴുന്നേൽപിച്ചു.</div> </div> --> 26. എഴുന്നേൽക്കുക, ഞാനും ഒരു മനുഷ്യനാണ് എന്നു പറഞ്ഞുകൊണ്ട് പത്രോസ് അവനെ എഴുന്നേൽപിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">അവനോടു സംസാരിച്ചുകൊണ്ട് പത്രോസ് അകത്തു പ്രവേശിച്ചപ്പോൾ വളരെപ്പേർ അവിടെ കൂടിയിരിക്കുന്നതു കണ്ടു.</div> </div> --> 27. അവനോടു സംസാരിച്ചുകൊണ്ട് പത്രോസ് അകത്തു പ്രവേശിച്ചപ്പോൾ വളരെപ്പേർ അവിടെ കൂടിയിരിക്കുന്നതു കണ്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">അവൻ അവരോടു പറഞ്ഞു: മറ്റൊരു വർഗക്കാരനുമായി സമ്പർക്കം പുലർത്തുന്നതും അവനെ സമീപിക്കുന്നതും ഒരു യഹൂദന് എത്രത്തോളം നിയമവിരുദ്ധമാണെന്നു നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ, ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന് ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.</div> </div> --> 28. അവൻ അവരോടു പറഞ്ഞു: മറ്റൊരു വർഗക്കാരനുമായി സമ്പർക്കം പുലർത്തുന്നതും അവനെ സമീപിക്കുന്നതും ഒരു യഹൂദന് എത്രത്തോളം നിയമവിരുദ്ധമാണെന്നു നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ, ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന് ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">അതിനാൽ, നിങ്ങൾ എനിക്ക് ആളയച്ചപ്പോൾയാതൊരു തടസ്സവും പറയാതെ ഞാൻ വരുകയാണു ചെയ്തത്. എന്തിനാണ് നിങ്ങൾ എനിക്ക് ആളയച്ചതെന്നു പറയുവിൻ.</div> </div> --> 29. അതിനാൽ, നിങ്ങൾ എനിക്ക് ആളയച്ചപ്പോൾയാതൊരു തടസ്സവും പറയാതെ ഞാൻ വരുകയാണു ചെയ്തത്. എന്തിനാണ് നിങ്ങൾ എനിക്ക് ആളയച്ചതെന്നു പറയുവിൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">കൊർണേലിയൂസ് മറുപടി പറഞ്ഞു: നാലു ദിവസം മുമ്പ് ഈ സമയത്തു വീട്ടിൽവച്ച് ഞാൻ ഒൻപതാം മണിക്കൂറിലെ പ്രാർഥന നടത്തുകയായിരുന്നു. പെട്ടെന്നു തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞഒരാൾ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.</div> </div> --> 30. കൊർണേലിയൂസ് മറുപടി പറഞ്ഞു: നാലു ദിവസം മുമ്പ് ഈ സമയത്തു വീട്ടിൽവച്ച് ഞാൻ ഒൻപതാം മണിക്കൂറിലെ പ്രാർഥന നടത്തുകയായിരുന്നു. പെട്ടെന്നു തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞഒരാൾ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">അവൻ പറഞ്ഞു: കൊർണേലിയൂസേ, ദൈവസന്നിധിയിൽ നിന്റെ പ്രാർഥനകൾ എത്തുകയും ദൈവം നിന്റെ ദാനധർമങ്ങൾ അനുസ്മരിക്കുകയും ചെയ്തിരിക്കുന്നു.</div> </div> --> 31. അവൻ പറഞ്ഞു: കൊർണേലിയൂസേ, ദൈവസന്നിധിയിൽ നിന്റെ പ്രാർഥനകൾ എത്തുകയും ദൈവം നിന്റെ ദാനധർമങ്ങൾ അനുസ്മരിക്കുകയും ചെയ്തിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">32</div> <div class="result_col_2">അതുകൊണ്ട്, യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക. കടൽത്തീരത്തു തുകൽപണിക്കാരനായ ശിമയോന്റെ വീട്ടിലാണ് അവൻ താമസിക്കുന്നത്.</div> </div> --> 32. അതുകൊണ്ട്, യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക. കടൽത്തീരത്തു തുകൽപണിക്കാരനായ ശിമയോന്റെ വീട്ടിലാണ് അവൻ താമസിക്കുന്നത്.<br /> <!-- <div class="result_row_selected"> <div class="result_col_1">33</div> <div class="result_col_2">അതുകൊണ്ട് നിന്നെ വിളിക്കാൻ ഞാൻ ഉടനെ ആളയച്ചു. നീ സൗമനസ്യത്തോടെ ഇവിടെ വരുകയും ചെയ്തു. കർത്താവ് നിന്നോട് ആജ്ഞാപിച്ചിട്ടുള്ളതെല്ലാം കേൾക്കാൻ ഇതാ, ദൈവ സന്നിധിയിൽ ഞങ്ങളെല്ലാവരും സന്നിഹിതരായിരിക്കുന്നു.</div> </div> --> 33. അതുകൊണ്ട് നിന്നെ വിളിക്കാൻ ഞാൻ ഉടനെ ആളയച്ചു. നീ സൗമനസ്യത്തോടെ ഇവിടെ വരുകയും ചെയ്തു. കർത്താവ് നിന്നോട് ആജ്ഞാപിച്ചിട്ടുള്ളതെല്ലാം കേൾക്കാൻ ഇതാ, ദൈവ സന്നിധിയിൽ ഞങ്ങളെല്ലാവരും സന്നിഹിതരായിരിക്കുന്നു.<br /> <!-- <div class="result_row_heading"> <div class="result_col_2">പത്രോസിന്റെ പ്രസംഗം</div> </div> --> <br /> <b> പത്രോസിന്റെ പ്രസംഗം </b><br /> <!-- <div class="result_row_selected"> <div class="result_col_1">34</div> <div class="result_col_2">പത്രോസ് അവരോടു സംസാരിച്ചുതുടങ്ങി: സത്യമായും ദൈവത്തിനു പക്ഷപാതമില്ലെന്നും</div> </div> --> 34. പത്രോസ് അവരോടു സംസാരിച്ചുതുടങ്ങി: സത്യമായും ദൈവത്തിനു പക്ഷപാതമില്ലെന്നും<br /> <!-- <div class="result_row_selected"> <div class="result_col_1">35</div> <div class="result_col_2">അവിടുത്തെ ഭയപ്പെടുകയും നീതിപ്രവർത്തിക്കുകയുംചെയ്യുന്ന ആരും, ഏതു ജനതയിൽപ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാൻ സത്യമായി അറിയുന്നു.</div> </div> --> 35. അവിടുത്തെ ഭയപ്പെടുകയും നീതിപ്രവർത്തിക്കുകയുംചെയ്യുന്ന ആരും, ഏതു ജനതയിൽപ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാൻ സത്യമായി അറിയുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">36</div> <div class="result_col_2">സമാധാനത്തിന്റെ സദ്വാർത്ത സകലത്തിന്റെയും കർത്താവായ യേശുക്രിസ്തുവിലൂടെ വിളംബരംചെയ്തുകൊണ്ട് തന്റെ വചനം അവിടുന്ന് ഇസ്രായേൽ മക്കൾക്ക് നൽകി.</div> </div> --> 36. സമാധാനത്തിന്റെ സദ്വാർത്ത സകലത്തിന്റെയും കർത്താവായ യേശുക്രിസ്തുവിലൂടെ വിളംബരംചെയ്തുകൊണ്ട് തന്റെ വചനം അവിടുന്ന് ഇസ്രായേൽ മക്കൾക്ക് നൽകി.<br /> <!-- <div class="result_row_selected"> <div class="result_col_1">37</div> <div class="result_col_2">യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിനുശേഷം ഗലീലിയിൽ ആരംഭിച്ച്യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് അറിവുള്ളതാണല്ലോ.</div> </div> --> 37. യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിനുശേഷം ഗലീലിയിൽ ആരംഭിച്ച്യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് അറിവുള്ളതാണല്ലോ.<br /> <!-- <div class="result_row_selected"> <div class="result_col_1">38</div> <div class="result_col_2">നസറായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവൻ എപ്രകാരം നൻമ പ്രവർത്തിച്ചുകൊണ്ടും പിശാചിനാൽ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നും നിങ്ങൾക്ക് അറിയാം. ദൈവം അവനോടുകൂടെയുണ്ടായിരുന്നു.</div> </div> --> 38. നസറായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവൻ എപ്രകാരം നൻമ പ്രവർത്തിച്ചുകൊണ്ടും പിശാചിനാൽ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നും നിങ്ങൾക്ക് അറിയാം. ദൈവം അവനോടുകൂടെയുണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">39</div> <div class="result_col_2">യഹൂദൻമാരുടെ ദേശത്തും ജറുസലെമിലും അവൻ ചെയ്ത എല്ലാകാര്യങ്ങൾക്കും ഞങ്ങൾ സാക്ഷികളാണ്. അവർ അവനെ മരത്തിൽ തൂക്കിക്കൊന്നു.</div> </div> --> 39. യഹൂദൻമാരുടെ ദേശത്തും ജറുസലെമിലും അവൻ ചെയ്ത എല്ലാകാര്യങ്ങൾക്കും ഞങ്ങൾ സാക്ഷികളാണ്. അവർ അവനെ മരത്തിൽ തൂക്കിക്കൊന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">40</div> <div class="result_col_2">എന്നാൽ, ദൈവം അവനെ മൂന്നാംദിവസം ഉയിർപ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു.</div> </div> --> 40. എന്നാൽ, ദൈവം അവനെ മൂന്നാംദിവസം ഉയിർപ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">41</div> <div class="result_col_2">എല്ലാവർക്കുമല്ല, സാക്ഷികളായി ദൈവം മുൻകൂട്ടി തെരഞ്ഞെടുത്ത ഞങ്ങൾക്കു മാത്രം. അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റതിനുശേഷം, അവനോടുകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തവരാണ് ഞങ്ങൾ.</div> </div> --> 41. എല്ലാവർക്കുമല്ല, സാക്ഷികളായി ദൈവം മുൻകൂട്ടി തെരഞ്ഞെടുത്ത ഞങ്ങൾക്കു മാത്രം. അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റതിനുശേഷം, അവനോടുകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തവരാണ് ഞങ്ങൾ.<br /> <!-- <div class="result_row_selected"> <div class="result_col_1">42</div> <div class="result_col_2">ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും വിധികർത്താവായി ദൈവം നിയോഗിച്ചിരിക്കുന്നവൻ അവനാണ് എന്ന് ജനങ്ങളോടു പ്രസംഗിക്കാനും സാക്ഷ്യം വഹിക്കാനും ഞങ്ങൾക്കു കൽപന നൽകി.</div> </div> --> 42. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും വിധികർത്താവായി ദൈവം നിയോഗിച്ചിരിക്കുന്നവൻ അവനാണ് എന്ന് ജനങ്ങളോടു പ്രസംഗിക്കാനും സാക്ഷ്യം വഹിക്കാനും ഞങ്ങൾക്കു കൽപന നൽകി.<br /> <!-- <div class="result_row_selected"> <div class="result_col_1">43</div> <div class="result_col_2">അവനിൽ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമംവഴി പാപമോചനം നേടുമെന്നു പ്രവാചകൻമാർ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു.</div> </div> --> 43. അവനിൽ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമംവഴി പാപമോചനം നേടുമെന്നു പ്രവാചകൻമാർ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു.<br /> <!-- <div class="result_row_heading"> <div class="result_col_2">വിജാതീയർക്കു ജ്ഞാനസ്നാനം</div> </div> --> <br /> <b> വിജാതീയർക്കു ജ്ഞാനസ്നാനം </b><br /> <!-- <div class="result_row_selected"> <div class="result_col_1">44</div> <div class="result_col_2">പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ, കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയുംമേൽ പരിശുദ്ധാത്മാവ് വന്നു.</div> </div> --> 44. പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ, കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയുംമേൽ പരിശുദ്ധാത്മാവ് വന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">45</div> <div class="result_col_2">വിജാതീയരുടെമേൽപോലും പരിശുദ്ധാത്മാവിന്റെ ദാനം വർഷിക്കപ്പെട്ടതിനാൽ, പത്രോസിനോടുകൂടെ വന്നിരുന്ന പരിച്ഛേദിതരായ വിശ്വാസികൾ വിസ്മയിച്ചു.</div> </div> --> 45. വിജാതീയരുടെമേൽപോലും പരിശുദ്ധാത്മാവിന്റെ ദാനം വർഷിക്കപ്പെട്ടതിനാൽ, പത്രോസിനോടുകൂടെ വന്നിരുന്ന പരിച്ഛേദിതരായ വിശ്വാസികൾ വിസ്മയിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">46</div> <div class="result_col_2">അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും അവർ കേട്ടു. അപ്പോൾ പത്രോസ് പറഞ്ഞു:</div> </div> --> 46. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും അവർ കേട്ടു. അപ്പോൾ പത്രോസ് പറഞ്ഞു:<br /> <!-- <div class="result_row_selected"> <div class="result_col_1">47</div> <div class="result_col_2">നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഇവർക്കു ജ്ഞാനസ്നാനജലം നിഷേധിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?</div> </div> --> 47. നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഇവർക്കു ജ്ഞാനസ്നാനജലം നിഷേധിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?<br /> <!-- <div class="result_row_selected"> <div class="result_col_1">48</div> <div class="result_col_2">യേശുക്രിസ്തുവിന്റെ നാമത്തിൽ അവർക്ക് സ്നാനം നൽകാൻ അവൻ കൽപിച്ചു. കുറെദിവസം തങ്ങളോടുകൂടെ താമസിക്കണമെന്ന് അവർ അവനോട് അഭ്യർഥിച്ചു.</div> </div> --> 48. യേശുക്രിസ്തുവിന്റെ നാമത്തിൽ അവർക്ക് സ്നാനം നൽകാൻ അവൻ കൽപിച്ചു. കുറെദിവസം തങ്ങളോടുകൂടെ താമസിക്കണമെന്ന് അവർ അവനോട് അഭ്യർഥിച്ചു. <br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-61586555671494478542010-12-16T14:11:00.001+05:302010-12-16T14:12:15.064+05:30അപ്പ. പ്രവര്ത്തനങ്ങള് 9<b>സാവൂളിന്റെ മാനസാന്തരം </b> <br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">സാവൂൾ അപ്പോഴും കർത്താവിന്റെ ശിഷ്യരുടെനേരേ വധഭീഷണി ഉയർത്തിക്കൊണ്ടിരുന്നു.</div> </div> --> 1. സാവൂൾ അപ്പോഴും കർത്താവിന്റെ ശിഷ്യരുടെനേരേ വധഭീഷണി ഉയർത്തിക്കൊണ്ടിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">അവൻ പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാർഗം സ്വീകരിച്ച സ്ത്രീപുരുഷൻമാരിൽ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാൻ ദമാസ്ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങൾ ആവശ്യപ്പെട്ടു.</div> </div> --> 2. അവൻ പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാർഗം സ്വീകരിച്ച സ്ത്രീപുരുഷൻമാരിൽ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാൻ ദമാസ്ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങൾ ആവശ്യപ്പെട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">അവൻ യാത്ര ചെയ്ത് ദമാസ്ക്കസിനെ സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തിൽനിന്ന് ഒരു മിന്നലൊളി അവന്റെ മേൽ പതിച്ചു.</div> </div> --> 3. അവൻ യാത്ര ചെയ്ത് ദമാസ്ക്കസിനെ സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തിൽനിന്ന് ഒരു മിന്നലൊളി അവന്റെ മേൽ പതിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">അവൻ നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂൾ, സാവൂൾ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?</div> </div> --> 4. അവൻ നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂൾ, സാവൂൾ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">അവൻ ചോദിച്ചു: കർത്താവേ, അങ്ങ് ആരാണ്? അപ്പോൾ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ.</div> </div> --> 5. അവൻ ചോദിച്ചു: കർത്താവേ, അങ്ങ് ആരാണ്? അപ്പോൾ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">എഴുന്നേറ്റു നഗരത്തിലേക്കു പോവുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും.</div> </div> --> 6. എഴുന്നേറ്റു നഗരത്തിലേക്കു പോവുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">അവനോടൊപ്പംയാത്ര ചെയ്തിരുന്നവർ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാൽ സ്തബ്ധരായി നിന്നുപോയി.</div> </div> --> 7. അവനോടൊപ്പംയാത്ര ചെയ്തിരുന്നവർ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാൽ സ്തബ്ധരായി നിന്നുപോയി.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">സാവൂൾ നിലത്തുനിന്ന് എഴുന്നേറ്റു; കണ്ണുകൾ തുറന്നിരുന്നിട്ടും ഒന്നും കാണാൻ അവനു കഴിഞ്ഞില്ല. തൻമൂലം, അവർ അവനെ കൈയ്ക്കു പിടിച്ചു ദമാസ്ക്കസിലേക്കു കൊണ്ടുപോയി.</div> </div> --> 8. സാവൂൾ നിലത്തുനിന്ന് എഴുന്നേറ്റു; കണ്ണുകൾ തുറന്നിരുന്നിട്ടും ഒന്നും കാണാൻ അവനു കഴിഞ്ഞില്ല. തൻമൂലം, അവർ അവനെ കൈയ്ക്കു പിടിച്ചു ദമാസ്ക്കസിലേക്കു കൊണ്ടുപോയി.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">മൂന്നു ദിവസത്തേക്ക് അവനു കാഴ്ചയില്ലായിരുന്നു. അവൻ ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല.</div> </div> --> 9. മൂന്നു ദിവസത്തേക്ക് അവനു കാഴ്ചയില്ലായിരുന്നു. അവൻ ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല.<br /> <!-- <div class="result_row_heading"> <div class="result_col_2">സാവൂളിന്റെ ജ്ഞാനസ്നാനം</div> </div> --> <br /> <b> സാവൂളിന്റെ ജ്ഞാനസ്നാനം </b><br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">അനനിയാസ് എന്നു പേരായ ഒരു ശിഷ്യൻ ദമാസ്ക്കസിലുണ്ടായിരുന്നു. ദർശനത്തിൽ കർത്താവ് അവനെ വിളിച്ചു: അനനിയാസ്; അവൻ വിളികേട്ടു: കർത്താവേ, ഇതാ ഞാൻ !</div> </div> --> 10. അനനിയാസ് എന്നു പേരായ ഒരു ശിഷ്യൻ ദമാസ്ക്കസിലുണ്ടായിരുന്നു. ദർശനത്തിൽ കർത്താവ് അവനെ വിളിച്ചു: അനനിയാസ്; അവൻ വിളികേട്ടു: കർത്താവേ, ഇതാ ഞാൻ !<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">കർത്താവ് അവനോടു പറഞ്ഞു: നീ എഴുന്നേറ്റ് ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവിൽച്ചെന്ന് യൂദാസിന്റെ ഭവനത്തിൽ താർസോസുകാരനായ സാവൂളിനെ അന്വേഷിക്കുക. അവൻ ഇതാ, പ്രാർഥിച്ചുകൊണ്ടിരിക്കുകയാണ്.</div> </div> --> 11. കർത്താവ് അവനോടു പറഞ്ഞു: നീ എഴുന്നേറ്റ് ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവിൽച്ചെന്ന് യൂദാസിന്റെ ഭവനത്തിൽ താർസോസുകാരനായ സാവൂളിനെ അന്വേഷിക്കുക. അവൻ ഇതാ, പ്രാർഥിച്ചുകൊണ്ടിരിക്കുകയാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">അനനിയാസ് എന്നൊരുവൻ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാൻ തന്റെ മേൽ കൈകൾ വയ്ക്കുന്നതായി അവന് ഒരു ദർശനം ഉണ്ടായിരിക്കുന്നു.</div> </div> --> 12. അനനിയാസ് എന്നൊരുവൻ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാൻ തന്റെ മേൽ കൈകൾ വയ്ക്കുന്നതായി അവന് ഒരു ദർശനം ഉണ്ടായിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">അനനിയാസ് പറഞ്ഞു: കർത്താവേ, അവിടുത്തെ വിശുദ്ധർക്കെതിരായി അവൻ ജറുസലെമിൽ എത്രമാത്രം തിൻമ കൾ പ്രവർത്തിച്ചിട്ടുണ്ടെന്നു വളരെപ്പേരിൽനിന്നു ഞാൻ കേട്ടിട്ടുണ്ട്.</div> </div> --> 13. അനനിയാസ് പറഞ്ഞു: കർത്താവേ, അവിടുത്തെ വിശുദ്ധർക്കെതിരായി അവൻ ജറുസലെമിൽ എത്രമാത്രം തിൻമ കൾ പ്രവർത്തിച്ചിട്ടുണ്ടെന്നു വളരെപ്പേരിൽനിന്നു ഞാൻ കേട്ടിട്ടുണ്ട്.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">ഇവിടെയും അവിടുത്തെനാമം വിളിച്ചപേക്ഷിക്കുന്ന സകലരെയും ബന്ധനസ്ഥരാക്കുന്നതിനുള്ള അ ധികാരം പുരോഹിതപ്രമുഖൻമാരിൽനിന്ന് അവൻ സമ്പാദിച്ചിരിക്കുന്നു.</div> </div> --> 14. ഇവിടെയും അവിടുത്തെനാമം വിളിച്ചപേക്ഷിക്കുന്ന സകലരെയും ബന്ധനസ്ഥരാക്കുന്നതിനുള്ള അ ധികാരം പുരോഹിതപ്രമുഖൻമാരിൽനിന്ന് അവൻ സമ്പാദിച്ചിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">കർത്താവ് അവനോടു പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കൻമാരുടെയും ഇസ്രായേൽ മക്കളുടെയും മുമ്പിൽ എന്റെ നാമം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവൻ .</div> </div> --> 15. കർത്താവ് അവനോടു പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കൻമാരുടെയും ഇസ്രായേൽ മക്കളുടെയും മുമ്പിൽ എന്റെ നാമം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവൻ .<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">എന്റെ നാമത്തെപ്രതി അവൻ എത്രമാത്രം സഹിക്കേണ്ടിവരുമെന്ന് അവനു ഞാൻ കാണിച്ചു കൊടുക്കും.</div> </div> --> 16. എന്റെ നാമത്തെപ്രതി അവൻ എത്രമാത്രം സഹിക്കേണ്ടിവരുമെന്ന് അവനു ഞാൻ കാണിച്ചു കൊടുക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">അനനിയാസ് ചെന്ന് ആ ഭവനത്തിൽ പ്രവേശിച്ച് അവന്റെ മേൽ കൈകൾവച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ സാവൂൾ, മാർഗമധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട കർത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാൽ നിറയുന്നതിനുംവേണ്ടി എന്നെ അയച്ചിരിക്കുന്നു.</div> </div> --> 17. അനനിയാസ് ചെന്ന് ആ ഭവനത്തിൽ പ്രവേശിച്ച് അവന്റെ മേൽ കൈകൾവച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ സാവൂൾ, മാർഗമധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട കർത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാൽ നിറയുന്നതിനുംവേണ്ടി എന്നെ അയച്ചിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">ഉടൻതന്നെ ചെതുമ്പലുപോലെ എന്തോ ഒന്ന് അവന്റെ കണ്ണുകളിൽനിന്ന് അടർന്നുവീഴുകയും അവനു കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവൻ എഴുന്നേറ്റു ജ്ഞാനസ്നാനം സ്വീകരിച്ചു.</div> </div> --> 18. ഉടൻതന്നെ ചെതുമ്പലുപോലെ എന്തോ ഒന്ന് അവന്റെ കണ്ണുകളിൽനിന്ന് അടർന്നുവീഴുകയും അവനു കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവൻ എഴുന്നേറ്റു ജ്ഞാനസ്നാനം സ്വീകരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">അനന്തരം, അവൻ ഭക്ഷണം കഴിച്ചു ശക്തിപ്രാപിക്കുകയും ദമാസ്ക്കസിലെ ശിഷ്യൻമാരോടുകൂടെ കുറെ ദിവസം താമസിക്കുകയും ചെയ്തു.</div> </div> --> 19. അനന്തരം, അവൻ ഭക്ഷണം കഴിച്ചു ശക്തിപ്രാപിക്കുകയും ദമാസ്ക്കസിലെ ശിഷ്യൻമാരോടുകൂടെ കുറെ ദിവസം താമസിക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">അധികം താമസിയാതെ, യേശു ദൈവപുത്രനാണെന്ന് അവൻ സിനഗോഗുകളിൽ പ്രഘോഷിക്കാൻ തുടങ്ങി.</div> </div> --> 20. അധികം താമസിയാതെ, യേശു ദൈവപുത്രനാണെന്ന് അവൻ സിനഗോഗുകളിൽ പ്രഘോഷിക്കാൻ തുടങ്ങി.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">അതു കേട്ടവരെല്ലാം വിസ്മയഭരിതരായി പറഞ്ഞു: ജറുസലെമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവരെ പീഡിപ്പിച്ചിരുന്നത് ഇവനല്ലേ? ഇവിടെയും അങ്ങനെയുള്ളവരെ ബന്ധനസ്ഥ രാക്കി പുരോഹിതപ്രമുഖൻമാരുടെ മുമ്പിൽ കൊണ്ടുപോകാൻ വേണ്ടിയല്ലേ ഇ വൻ വന്നിരിക്കുന്നത്?</div> </div> --> 21. അതു കേട്ടവരെല്ലാം വിസ്മയഭരിതരായി പറഞ്ഞു: ജറുസലെമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവരെ പീഡിപ്പിച്ചിരുന്നത് ഇവനല്ലേ? ഇവിടെയും അങ്ങനെയുള്ളവരെ ബന്ധനസ്ഥ രാക്കി പുരോഹിതപ്രമുഖൻമാരുടെ മുമ്പിൽ കൊണ്ടുപോകാൻ വേണ്ടിയല്ലേ ഇ വൻ വന്നിരിക്കുന്നത്?<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">സാവൂളാകട്ടെ കൂടുതൽ ശക്തി ആർജ്ജിച്ച് യേശുതന്നെയാണു ക്രിസ്തു എന്നു തെളിയിച്ചുകൊണ്ട് ദമാസ്ക്കസിൽ താമസിച്ചിരുന്ന യഹൂദൻമാരെ ഉത്തരം മുട്ടിച്ചിരുന്നു.</div> </div> --> 22. സാവൂളാകട്ടെ കൂടുതൽ ശക്തി ആർജ്ജിച്ച് യേശുതന്നെയാണു ക്രിസ്തു എന്നു തെളിയിച്ചുകൊണ്ട് ദമാസ്ക്കസിൽ താമസിച്ചിരുന്ന യഹൂദൻമാരെ ഉത്തരം മുട്ടിച്ചിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">കുറെനാൾ കഴിഞ്ഞപ്പോൾ അവനെ വധിക്കാൻ യഹൂദൻമാർ ഗൂഢാലോചന നടത്തി.</div> </div> --> 23. കുറെനാൾ കഴിഞ്ഞപ്പോൾ അവനെ വധിക്കാൻ യഹൂദൻമാർ ഗൂഢാലോചന നടത്തി.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">അതു സാവൂളിന്റെ ശ്രദ്ധയിൽപ്പെട്ടു. അവനെ വധിക്കാൻ രാവും പകലും അവർ കവാടങ്ങളിൽ ശ്രദ്ധാപൂർവം കാത്തുനിന്നു.</div> </div> --> 24. അതു സാവൂളിന്റെ ശ്രദ്ധയിൽപ്പെട്ടു. അവനെ വധിക്കാൻ രാവും പകലും അവർ കവാടങ്ങളിൽ ശ്രദ്ധാപൂർവം കാത്തുനിന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">എന്നാൽ, അവന്റെ ശിഷ്യൻമാർ രാത്രി അവനെ ഒരു കുട്ടയിലിരുത്തി മതിലിനു മുകളിലൂടെ താഴെയിറക്കി.</div> </div> --> 25. എന്നാൽ, അവന്റെ ശിഷ്യൻമാർ രാത്രി അവനെ ഒരു കുട്ടയിലിരുത്തി മതിലിനു മുകളിലൂടെ താഴെയിറക്കി.<br /> <!-- <div class="result_row_heading"> <div class="result_col_2">സാവൂൾ ജറുസലെമിൽ</div> </div> --> <br /> <b> സാവൂൾ ജറുസലെമിൽ </b><br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">ജറുസലെമിലെത്തിയപ്പോൾ ശിഷ്യരുടെ സംഘത്തിൽ ചേരാൻ അവൻ പരിശ്രമിച്ചു. എന്നാൽ, അവർക്കെല്ലാം അവനെ ഭയമായിരുന്നു. കാരണം, അവൻ ഒരു ശിഷ്യനാണെന്ന് അവർ വിശ്വസിച്ചില്ല.</div> </div> --> 26. ജറുസലെമിലെത്തിയപ്പോൾ ശിഷ്യരുടെ സംഘത്തിൽ ചേരാൻ അവൻ പരിശ്രമിച്ചു. എന്നാൽ, അവർക്കെല്ലാം അവനെ ഭയമായിരുന്നു. കാരണം, അവൻ ഒരു ശിഷ്യനാണെന്ന് അവർ വിശ്വസിച്ചില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">ബാർണ ബാസ് അവനെ അപ്പസ്തോലൻമാരുടെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു. സാവൂൾ വഴിയിൽ വച്ചു കർത്താവിനെ ദർശിച്ചതും അവിടുന്ന് അവനോടു സംസാരിച്ചതും ദമാസ്ക്കസിൽ വച്ച് യേശുവിന്റെ നാമത്തിൽ അവൻ ധൈര്യപൂർവം പ്രസംഗിച്ചതും ബാർണബാസ് അവരെ വിവരിച്ചുകേൾപ്പിച്ചു.</div> </div> --> 27. ബാർണ ബാസ് അവനെ അപ്പസ്തോലൻമാരുടെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു. സാവൂൾ വഴിയിൽ വച്ചു കർത്താവിനെ ദർശിച്ചതും അവിടുന്ന് അവനോടു സംസാരിച്ചതും ദമാസ്ക്കസിൽ വച്ച് യേശുവിന്റെ നാമത്തിൽ അവൻ ധൈര്യപൂർവം പ്രസംഗിച്ചതും ബാർണബാസ് അവരെ വിവരിച്ചുകേൾപ്പിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">അനന്തരം, സാവൂൾ അവരോടൊപ്പം ജറുസലെ മിൽ ചുറ്റിസഞ്ചരിച്ചുകൊണ്ട് കർത്താവിന്റെ നാമത്തിൽ ധൈര്യത്തോടെ പ്രസംഗിച്ചു.</div> </div> --> 28. അനന്തരം, സാവൂൾ അവരോടൊപ്പം ജറുസലെ മിൽ ചുറ്റിസഞ്ചരിച്ചുകൊണ്ട് കർത്താവിന്റെ നാമത്തിൽ ധൈര്യത്തോടെ പ്രസംഗിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">ഗ്രീക്കുകാരോടും അവൻ പ്രസംഗിക്കുകയും വാദപ്രതിവാദത്തിൽ ഏർപ്പെടുകയും ചെയ്തു. അവരാകട്ടെ അവനെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.</div> </div> --> 29. ഗ്രീക്കുകാരോടും അവൻ പ്രസംഗിക്കുകയും വാദപ്രതിവാദത്തിൽ ഏർപ്പെടുകയും ചെയ്തു. അവരാകട്ടെ അവനെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">എന്നാൽ, ഈ വിവരമറിഞ്ഞസഹോദരൻമാർ അവനെ കേ സറിയായിൽ കൊണ്ടുവന്ന് താർസോസിലേക്ക് അയച്ചു.</div> </div> --> 30. എന്നാൽ, ഈ വിവരമറിഞ്ഞസഹോദരൻമാർ അവനെ കേ സറിയായിൽ കൊണ്ടുവന്ന് താർസോസിലേക്ക് അയച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">അങ്ങനെയൂദയാ, ഗലീലി, സമരിയാ എന്നിവിടങ്ങളിലെ സഭയിൽ സമാധാനമുള വായി. അതു ശക്തി പ്രാപിച്ച് ദൈവഭയത്തിലും പരിശുദ്ധാത്മാവു നൽകിയ സമാശ്വാസത്തിലും വളർന്നു വികസിച്ചു.</div> </div> --> 31. അങ്ങനെയൂദയാ, ഗലീലി, സമരിയാ എന്നിവിടങ്ങളിലെ സഭയിൽ സമാധാനമുള വായി. അതു ശക്തി പ്രാപിച്ച് ദൈവഭയത്തിലും പരിശുദ്ധാത്മാവു നൽകിയ സമാശ്വാസത്തിലും വളർന്നു വികസിച്ചു.<br /> <!-- <div class="result_row_heading"> <div class="result_col_2">പത്രോസിന്റെ സഭാസന്ദർശനം</div> </div> --> <br /> <b> പത്രോസിന്റെ സഭാസന്ദർശനം </b><br /> <!-- <div class="result_row_selected"> <div class="result_col_1">32</div> <div class="result_col_2">പത്രോസ് ചുറ്റിസഞ്ചരിക്കുന്നതിനിടയിൽ ലിദായിലെ വിശുദ്ധരുടെ അടുക്കലെത്തി.</div> </div> --> 32. പത്രോസ് ചുറ്റിസഞ്ചരിക്കുന്നതിനിടയിൽ ലിദായിലെ വിശുദ്ധരുടെ അടുക്കലെത്തി.<br /> <!-- <div class="result_row_selected"> <div class="result_col_1">33</div> <div class="result_col_2">അവിടെ ഐനെയാസ് എന്നൊരുവനെ അവൻ കണ്ടുമുട്ടി. അവൻ എട്ടു വർഷമായി തളർവാതം പിടിപെട്ട് രോഗശയ്യയിലായിരുന്നു.</div> </div> --> 33. അവിടെ ഐനെയാസ് എന്നൊരുവനെ അവൻ കണ്ടുമുട്ടി. അവൻ എട്ടു വർഷമായി തളർവാതം പിടിപെട്ട് രോഗശയ്യയിലായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">34</div> <div class="result_col_2">പത്രോസ് അവനോടു പറഞ്ഞു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സുഖപ്പെടുത്തുന്നു. എഴുന്നേറ്റ് നിന്റെ കിടക്ക ചുരുട്ടുക. ഉടൻതന്നെ അവൻ എഴുന്നേറ്റു.</div> </div> --> 34. പത്രോസ് അവനോടു പറഞ്ഞു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സുഖപ്പെടുത്തുന്നു. എഴുന്നേറ്റ് നിന്റെ കിടക്ക ചുരുട്ടുക. ഉടൻതന്നെ അവൻ എഴുന്നേറ്റു.<br /> <!-- <div class="result_row_selected"> <div class="result_col_1">35</div> <div class="result_col_2">ലിദായിലെയും സാറോണിലെയും സകല ജനങ്ങളും അവനെ കണ്ടു കർത്താവിലേക്കു തിരിഞ്ഞു.</div> </div> --> 35. ലിദായിലെയും സാറോണിലെയും സകല ജനങ്ങളും അവനെ കണ്ടു കർത്താവിലേക്കു തിരിഞ്ഞു.<br /> <!-- <div class="result_row_selected"> <div class="result_col_1">36</div> <div class="result_col_2">യോപ്പായിൽ തബിത്താ എന്നു പേരായ ഒരു ശിഷ്യയുണ്ടായിരുന്നു. ഈപേരിന് മാൻപേട എന്നാണ് അർഥം. സത്കൃത്യങ്ങളിലും ദാനധർമങ്ങളിലും അവൾ സമ്പന്നയായിരുന്നു.</div> </div> --> 36. യോപ്പായിൽ തബിത്താ എന്നു പേരായ ഒരു ശിഷ്യയുണ്ടായിരുന്നു. ഈപേരിന് മാൻപേട എന്നാണ് അർഥം. സത്കൃത്യങ്ങളിലും ദാനധർമങ്ങളിലും അവൾ സമ്പന്നയായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">37</div> <div class="result_col_2">ആയിടെ അവൾ രോഗം പിടിപെട്ടു മരിച്ചു. അവർ അവളെ കുളിപ്പിച്ചു മുകളിലത്തെനിലയിൽ കിടത്തി. ലിദാ യോപ്പായുടെ സമീപത്താണ്.</div> </div> --> 37. ആയിടെ അവൾ രോഗം പിടിപെട്ടു മരിച്ചു. അവർ അവളെ കുളിപ്പിച്ചു മുകളിലത്തെനിലയിൽ കിടത്തി. ലിദാ യോപ്പായുടെ സമീപത്താണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">38</div> <div class="result_col_2">പത്രോസ് അവിടെയുണ്ടെന്നറിഞ്ഞ്, ശിഷ്യൻമാർ രണ്ടുപേരെ അയച്ച്, താമസിയാതെ തങ്ങളുടെ അടുത്തേക്ക് വരണമെന്ന് അഭ്യർഥിച്ചു. പത്രോസ് ഉടനെ അവരോടൊപ്പം പുറപ്പെട്ടു.</div> </div> --> 38. പത്രോസ് അവിടെയുണ്ടെന്നറിഞ്ഞ്, ശിഷ്യൻമാർ രണ്ടുപേരെ അയച്ച്, താമസിയാതെ തങ്ങളുടെ അടുത്തേക്ക് വരണമെന്ന് അഭ്യർഥിച്ചു. പത്രോസ് ഉടനെ അവരോടൊപ്പം പുറപ്പെട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">39</div> <div class="result_col_2">സ്ഥലത്തെത്തിയപ്പോൾ അവനെ മുകളിലത്തെനിലയിലേക്ക് അവർ കൂട്ടിക്കൊണ്ടുപോയി. വിധവകളെല്ലാവരും വിലപിച്ചുകൊണ്ട് അവന്റെ ചുറ്റും നിന്നു. അവൾ ജീവിച്ചിരുന്നപ്പോൾ നിർമിച്ചവസ്ത്രങ്ങളും മേലങ്കികളും അവർ അവനെ കാണിച്ചു.</div> </div> --> 39. സ്ഥലത്തെത്തിയപ്പോൾ അവനെ മുകളിലത്തെനിലയിലേക്ക് അവർ കൂട്ടിക്കൊണ്ടുപോയി. വിധവകളെല്ലാവരും വിലപിച്ചുകൊണ്ട് അവന്റെ ചുറ്റും നിന്നു. അവൾ ജീവിച്ചിരുന്നപ്പോൾ നിർമിച്ചവസ്ത്രങ്ങളും മേലങ്കികളും അവർ അവനെ കാണിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">40</div> <div class="result_col_2">പത്രോസ് എല്ലാവരെയും പുറത്താക്കിയതിനുശേഷം മുട്ടുകുത്തിപ്രാർഥിച്ചു. പിന്നീട് മൃതശരീരത്തിന്റെ നേരേ തിരിഞ്ഞ് പറഞ്ഞു: തബിത്താ, എഴുന്നേൽക്കൂ. അവൾ കണ്ണുതുറന്നു. പത്രോസിനെ കണ്ടപ്പോൾ അവൾ എഴുന്നേറ്റിരുന്നു.</div> </div> --> 40. പത്രോസ് എല്ലാവരെയും പുറത്താക്കിയതിനുശേഷം മുട്ടുകുത്തിപ്രാർഥിച്ചു. പിന്നീട് മൃതശരീരത്തിന്റെ നേരേ തിരിഞ്ഞ് പറഞ്ഞു: തബിത്താ, എഴുന്നേൽക്കൂ. അവൾ കണ്ണുതുറന്നു. പത്രോസിനെ കണ്ടപ്പോൾ അവൾ എഴുന്നേറ്റിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">41</div> <div class="result_col_2">അവൻ അവളെ കൈയ്ക്കു പിടിച്ച് എഴുന്നേൽപിച്ചു. പിന്നീട്, വിശുദ്ധരെയും വിധവകളെയും വിളിച്ച് അവളെ ജീവിക്കുന്നവളായി അവരെ ഏൽപിച്ചു.</div> </div> --> 41. അവൻ അവളെ കൈയ്ക്കു പിടിച്ച് എഴുന്നേൽപിച്ചു. പിന്നീട്, വിശുദ്ധരെയും വിധവകളെയും വിളിച്ച് അവളെ ജീവിക്കുന്നവളായി അവരെ ഏൽപിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">42</div> <div class="result_col_2">ഇതു യോപ്പാ മുഴുവൻ പരസ്യമായി. വളരെപ്പേർ കർത്താവിൽ വിശ്വസിക്കുകയും ചെയ്തു.</div> </div> --> 42. ഇതു യോപ്പാ മുഴുവൻ പരസ്യമായി. വളരെപ്പേർ കർത്താവിൽ വിശ്വസിക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">43</div> <div class="result_col_2">അവൻ തുകൽപണിക്കാരനായ ശിമയോന്റെ കൂടെ യോപ്പായിൽ കുറേനാൾ താമസിച്ചു.</div> </div> --> 43. അവൻ തുകൽപണിക്കാരനായ ശിമയോന്റെ കൂടെ യോപ്പായിൽ കുറേനാൾ താമസിച്ചു.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-66277699309231623562010-12-16T14:10:00.002+05:302010-12-16T14:12:15.064+05:30അപ്പ. പ്രവര്ത്തനങ്ങള് 8<b>സാവൂൾ സഭയെ പീഡിപ്പിക്കുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">സാവൂൾ ഈ വധത്തെ അനുകൂലിച്ചു. അന്ന് ജറുസലെമിലെ സഭയ്ക്കെതിരായി വലിയ പീഡനം നടന്നു. അപ്പസ്തോലൻമാരൊഴികേ മറ്റെല്ലാവരുംയൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി.</div> </div> --> 1. സാവൂൾ ഈ വധത്തെ അനുകൂലിച്ചു. അന്ന് ജറുസലെമിലെ സഭയ്ക്കെതിരായി വലിയ പീഡനം നടന്നു. അപ്പസ്തോലൻമാരൊഴികേ മറ്റെല്ലാവരുംയൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">വിശ്വാസികൾ സ്തേഫാനോസിനെ സംസ്കരിച്ചു. അവനെച്ചൊല്ലി അവർ വലിയ വിലാപം ആചരിച്ചു.</div> </div> --> 2. വിശ്വാസികൾ സ്തേഫാനോസിനെ സംസ്കരിച്ചു. അവനെച്ചൊല്ലി അവർ വലിയ വിലാപം ആചരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">എന്നാൽ, സാവൂൾ സഭയെ നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവൻ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷൻമാരെ വലിച്ചിഴച്ചുകൊണ്ടുവന്ന് തടവിലാക്കി.</div> </div> --> 3. എന്നാൽ, സാവൂൾ സഭയെ നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവൻ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷൻമാരെ വലിച്ചിഴച്ചുകൊണ്ടുവന്ന് തടവിലാക്കി.<br /> <!-- <div class="result_row_heading"> <div class="result_col_2">സുവിശേഷം സമരിയായിൽ</div> </div> --> <br /> <b> സുവിശേഷം സമരിയായിൽ </b><br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">ചിതറിക്കപ്പെട്ടവർ, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു.</div> </div> --> 4. ചിതറിക്കപ്പെട്ടവർ, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തിൽചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു.</div> </div> --> 5. പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തിൽചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">പീലിപ്പോസിന്റെ വാക്കുകൾ കേൾക്കുകയും അവൻ പ്രവർത്തിച്ച അടയാളങ്ങൾ കാണുകയും ചെയ്ത ജനക്കൂട്ടം അവൻ പറഞ്ഞകാര്യങ്ങൾ ഏകമനസ്സോടെ ശ്ര ദ്ധിച്ചു.</div> </div> --> 6. പീലിപ്പോസിന്റെ വാക്കുകൾ കേൾക്കുകയും അവൻ പ്രവർത്തിച്ച അടയാളങ്ങൾ കാണുകയും ചെയ്ത ജനക്കൂട്ടം അവൻ പറഞ്ഞകാര്യങ്ങൾ ഏകമനസ്സോടെ ശ്ര ദ്ധിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">എന്തെന്നാൽ, അശുദ്ധാത്മാക്കൾ തങ്ങൾ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളർവാതരോഗികളും മുടന്തൻമാരും സുഖം പ്രാപിച്ചു.</div> </div> --> 7. എന്തെന്നാൽ, അശുദ്ധാത്മാക്കൾ തങ്ങൾ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളർവാതരോഗികളും മുടന്തൻമാരും സുഖം പ്രാപിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">അങ്ങനെ ആ നഗരത്തിൽ വലിയ സന്തോഷമുണ്ടായി.</div> </div> --> 8. അങ്ങനെ ആ നഗരത്തിൽ വലിയ സന്തോഷമുണ്ടായി.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">മാന്ത്രികവിദ്യ നടത്തിക്കൊണ്ടിരുന്ന ശിമയോൻ എന്നൊരുവൻ ആ നഗരത്തിലുണ്ടായിരുന്നു. അവൻ വലിപ്പം ഭാവിച്ച് സമരിയാദേശത്തെ വിസ്മയിപ്പിച്ചു.</div> </div> --> 9. മാന്ത്രികവിദ്യ നടത്തിക്കൊണ്ടിരുന്ന ശിമയോൻ എന്നൊരുവൻ ആ നഗരത്തിലുണ്ടായിരുന്നു. അവൻ വലിപ്പം ഭാവിച്ച് സമരിയാദേശത്തെ വിസ്മയിപ്പിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">ചെറിയവർ മുതൽ വലിയവർ വരെ എല്ലാവരും അവൻ പറയുന്നത് കേട്ടിരുന്നു. അവർ പറഞ്ഞു: മഹാശക്തി എന്നു വിളിക്കപ്പെടുന്ന ദൈവ ശക്തിതന്നെയാണ് ഈ മനുഷ്യൻ.</div> </div> --> 10. ചെറിയവർ മുതൽ വലിയവർ വരെ എല്ലാവരും അവൻ പറയുന്നത് കേട്ടിരുന്നു. അവർ പറഞ്ഞു: മഹാശക്തി എന്നു വിളിക്കപ്പെടുന്ന ദൈവ ശക്തിതന്നെയാണ് ഈ മനുഷ്യൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">ദീർഘകാലമായി മാന്ത്രികവിദ്യകൾകൊണ്ട് അവരെ വിസ്മയിപ്പിച്ചിരുന്നതിനാലാണ് എല്ലാവരും അവനെ ശ്രദ്ധിച്ചുപോന്നത്.</div> </div> --> 11. ദീർഘകാലമായി മാന്ത്രികവിദ്യകൾകൊണ്ട് അവരെ വിസ്മയിപ്പിച്ചിരുന്നതിനാലാണ് എല്ലാവരും അവനെ ശ്രദ്ധിച്ചുപോന്നത്.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">എന്നാൽ, ദൈവരാജ്യത്തെക്കുറിച്ചും യേശുക്രിസ്തുവിന്റെ നാമത്തെക്കുറിച്ചും പീലിപ്പോസ് പ്രസംഗിച്ചപ്പോൾ സ്ത്രീ പുരുഷഭേദമെന്യേ എല്ലാവരും വിശ്വസിച്ചു ജ്ഞാനസ്നാനം സ്വീകരിച്ചു.</div> </div> --> 12. എന്നാൽ, ദൈവരാജ്യത്തെക്കുറിച്ചും യേശുക്രിസ്തുവിന്റെ നാമത്തെക്കുറിച്ചും പീലിപ്പോസ് പ്രസംഗിച്ചപ്പോൾ സ്ത്രീ പുരുഷഭേദമെന്യേ എല്ലാവരും വിശ്വസിച്ചു ജ്ഞാനസ്നാനം സ്വീകരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">ശിമയോൻപോലും വിശ്വസിച്ചു. അവൻ ജ്ഞാനസ്നാനം സ്വീകരിച്ച് പീലിപ്പോസിന്റെ കൂടെച്ചേർന്നു. സംഭവിച്ചുകൊണ്ടിരുന്ന അടയാളങ്ങളും വലിയ അദ്ഭുതപ്രവൃത്തികളും കണ്ട് അവൻ ആ ശ്ചര്യഭരിതനായി.</div> </div> --> 13. ശിമയോൻപോലും വിശ്വസിച്ചു. അവൻ ജ്ഞാനസ്നാനം സ്വീകരിച്ച് പീലിപ്പോസിന്റെ കൂടെച്ചേർന്നു. സംഭവിച്ചുകൊണ്ടിരുന്ന അടയാളങ്ങളും വലിയ അദ്ഭുതപ്രവൃത്തികളും കണ്ട് അവൻ ആ ശ്ചര്യഭരിതനായി.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">സമരിയാക്കാർ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോൾ ജറുസലെമിലുള്ള അപ്പസ്തോലൻമാർ പത്രോസിനെയുംയോഹന്നാനെയും അവരുടെയടുത്തേക്ക് അയച്ചു.</div> </div> --> 14. സമരിയാക്കാർ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോൾ ജറുസലെമിലുള്ള അപ്പസ്തോലൻമാർ പത്രോസിനെയുംയോഹന്നാനെയും അവരുടെയടുത്തേക്ക് അയച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">അവർ ചെന്ന് അവിടെയുള്ളവർ പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടതിന് അവർക്കുവേണ്ടി പ്രാർഥിച്ചു.</div> </div> --> 15. അവർ ചെന്ന് അവിടെയുള്ളവർ പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടതിന് അവർക്കുവേണ്ടി പ്രാർഥിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയും മേൽ വന്നിരുന്നില്ല. അവർ കർത്താവായ യേശുവിന്റെ നാമത്തിൽ ജ്ഞാന സ്നാനം സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു.</div> </div> --> 16. കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയും മേൽ വന്നിരുന്നില്ല. അവർ കർത്താവായ യേശുവിന്റെ നാമത്തിൽ ജ്ഞാന സ്നാനം സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">പിന്നീട്, അവരുടെമേൽ അവർകൈകൾ വച്ചു; അവർ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു.</div> </div> --> 17. പിന്നീട്, അവരുടെമേൽ അവർകൈകൾ വച്ചു; അവർ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">അപ്പസ്തോലൻമാരുടെ കൈവയ്പുവഴി പരിശുദ്ധാത്മാവ് നൽകപ്പെട്ടതു കണ്ടപ്പോൾ ശിമയോൻ അവർക്കു പണം നൽകിക്കൊണ്ടു</div> </div> --> 18. അപ്പസ്തോലൻമാരുടെ കൈവയ്പുവഴി പരിശുദ്ധാത്മാവ് നൽകപ്പെട്ടതു കണ്ടപ്പോൾ ശിമയോൻ അവർക്കു പണം നൽകിക്കൊണ്ടു<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">പറഞ്ഞു. ഞാൻ ആരുടെമേൽ കൈകൾവച്ചാലും അവർക്കു പരിശുദ്ധാത്മാവിനെ ലഭിക്കത്തക്കവിധം ഈ ശക്തി എനിക്കും തരുക.</div> </div> --> 19. പറഞ്ഞു. ഞാൻ ആരുടെമേൽ കൈകൾവച്ചാലും അവർക്കു പരിശുദ്ധാത്മാവിനെ ലഭിക്കത്തക്കവിധം ഈ ശക്തി എനിക്കും തരുക.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">പത്രോസ് പറഞ്ഞു: നിന്റെ വെ ള്ളിത്തുട്ടുകൾ നിന്നോടുകൂടെ നശിക്കട്ടെ! എന്തെന്നാൽ, ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു.</div> </div> --> 20. പത്രോസ് പറഞ്ഞു: നിന്റെ വെ ള്ളിത്തുട്ടുകൾ നിന്നോടുകൂടെ നശിക്കട്ടെ! എന്തെന്നാൽ, ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">നിനക്ക് ഈ കാര്യത്തിൽ ഭാഗഭാഗിത്വമോ അവകാശമോ ഉണ്ടായിരിക്കുകയില്ല. കാരണം, നിന്റെ ഹൃദയം ദൈവസന്നിധിയിൽ ശുദ്ധമല്ല.</div> </div> --> 21. നിനക്ക് ഈ കാര്യത്തിൽ ഭാഗഭാഗിത്വമോ അവകാശമോ ഉണ്ടായിരിക്കുകയില്ല. കാരണം, നിന്റെ ഹൃദയം ദൈവസന്നിധിയിൽ ശുദ്ധമല്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">അതിനാൽ, നിന്റെ ഈ ദുഷ്ട തയെക്കുറിച്ചു നീ അനുതപിക്കുകയും കർത്താവിനോടു പ്രാർഥിക്കുകയും ചെയ്യുക. ഒരു പക്ഷേ, നിന്റെ ഈ ദുഷ്ടവിചാരത്തിനു മാപ്പു ലഭിക്കും.</div> </div> --> 22. അതിനാൽ, നിന്റെ ഈ ദുഷ്ട തയെക്കുറിച്ചു നീ അനുതപിക്കുകയും കർത്താവിനോടു പ്രാർഥിക്കുകയും ചെയ്യുക. ഒരു പക്ഷേ, നിന്റെ ഈ ദുഷ്ടവിചാരത്തിനു മാപ്പു ലഭിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">നീ കടുത്ത വിദ്വേഷത്തിലും അനീതിയുടെ ബന്ധനത്തിലുമാണെന്നു ഞാൻ മനസ്സിലാക്കുന്നു.</div> </div> --> 23. നീ കടുത്ത വിദ്വേഷത്തിലും അനീതിയുടെ ബന്ധനത്തിലുമാണെന്നു ഞാൻ മനസ്സിലാക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">ശിമയോൻമറുപടി പറഞ്ഞു: നിങ്ങൾ പറഞ്ഞതൊന്നും എനിക്കു സംഭവിക്കാതിരിക്കാൻ എനിക്കുവേണ്ടി നിങ്ങൾ കർത്താവിനോടു പ്രാർഥിക്കുക.</div> </div> --> 24. ശിമയോൻമറുപടി പറഞ്ഞു: നിങ്ങൾ പറഞ്ഞതൊന്നും എനിക്കു സംഭവിക്കാതിരിക്കാൻ എനിക്കുവേണ്ടി നിങ്ങൾ കർത്താവിനോടു പ്രാർഥിക്കുക.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">അവർ കർത്താവിന്റെ വചനത്തിനു സാക്ഷ്യം നൽകുകയും അതു പ്രഘോഷിക്കുകയും ചെയ്ത തിനുശേഷം ജറുസലെമിലേക്കു മടങ്ങി. അങ്ങനെ, അവർ സമരിയാക്കാരുടെ പല ഗ്രാമങ്ങളിലും സുവിശേഷം അറിയിച്ചു.</div> </div> --> 25. അവർ കർത്താവിന്റെ വചനത്തിനു സാക്ഷ്യം നൽകുകയും അതു പ്രഘോഷിക്കുകയും ചെയ്ത തിനുശേഷം ജറുസലെമിലേക്കു മടങ്ങി. അങ്ങനെ, അവർ സമരിയാക്കാരുടെ പല ഗ്രാമങ്ങളിലും സുവിശേഷം അറിയിച്ചു.<br /> <!-- <div class="result_row_heading"> <div class="result_col_2">പീലിപ്പോസും എത്യോപ്യാക്കാരനും</div> </div> --> <br /> <b> പീലിപ്പോസും എത്യോപ്യാക്കാരനും </b><br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">കർത്താവിന്റെ ഒരു ദൂതൻ പീലിപ്പോസിനോടു പറഞ്ഞു: എഴുന്നേറ്റ് തെക്കോട്ടു നടന്ന്, ജറുസലെമിൽനിന്നു ഗാസായിലേക്കുള്ള പാതയിൽ എത്തുക. അത് ഒരു വിജനമായ പാതയായിരുന്നു.</div> </div> --> 26. കർത്താവിന്റെ ഒരു ദൂതൻ പീലിപ്പോസിനോടു പറഞ്ഞു: എഴുന്നേറ്റ് തെക്കോട്ടു നടന്ന്, ജറുസലെമിൽനിന്നു ഗാസായിലേക്കുള്ള പാതയിൽ എത്തുക. അത് ഒരു വിജനമായ പാതയായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">അവൻ എഴുന്നേറ്റുയാത്ര തിരിച്ചു. അപ്പോൾ എത്യോപ്യാക്കാരനായ ഒരു ഷൺഡൻ, എത്യോപ്യാരാജ്ഞിയായ കൻദാക്കെയുടെ ഭൺഡാരവിചാരിപ്പുകാരൻ, ജറുസലെമിൽ ആരാധിക്കാൻ പോയിട്ടു തിരിച്ചുവരുകയായിരുന്നു.</div> </div> --> 27. അവൻ എഴുന്നേറ്റുയാത്ര തിരിച്ചു. അപ്പോൾ എത്യോപ്യാക്കാരനായ ഒരു ഷൺഡൻ, എത്യോപ്യാരാജ്ഞിയായ കൻദാക്കെയുടെ ഭൺഡാരവിചാരിപ്പുകാരൻ, ജറുസലെമിൽ ആരാധിക്കാൻ പോയിട്ടു തിരിച്ചുവരുകയായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">രഥത്തിലിരുന്ന് അവൻ ഏശയ്യായുടെപ്രവചനം വായിച്ചുകൊണ്ടിരുന്നു.</div> </div> --> 28. രഥത്തിലിരുന്ന് അവൻ ഏശയ്യായുടെപ്രവചനം വായിച്ചുകൊണ്ടിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">ആത്മാവു പീലിപ്പോസിനോടു പറഞ്ഞു: ആ രഥത്തെ സമീപിച്ച്, അതിനോടു ചേർന്നു നടക്കുക.</div> </div> --> 29. ആത്മാവു പീലിപ്പോസിനോടു പറഞ്ഞു: ആ രഥത്തെ സമീപിച്ച്, അതിനോടു ചേർന്നു നടക്കുക.<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">പീലിപ്പോസ് അവന്റെ യടുക്കൽ ഓടിയെത്തി; അവൻ ഏശയ്യായുടെ പ്രവചനം വായിക്കുന്നതുകേട്ട്, ചോദിച്ചു: വായിക്കുന്നതു നിനക്കു മനസ്സിലാകുന്നുണ്ടോ?</div> </div> --> 30. പീലിപ്പോസ് അവന്റെ യടുക്കൽ ഓടിയെത്തി; അവൻ ഏശയ്യായുടെ പ്രവചനം വായിക്കുന്നതുകേട്ട്, ചോദിച്ചു: വായിക്കുന്നതു നിനക്കു മനസ്സിലാകുന്നുണ്ടോ? <br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">അവൻ പ്രതിവചിച്ചു: ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെയാണു ഞാൻ മന സ്സിലാക്കുക? രഥത്തിൽക്കയറി തന്നോടുകൂടെയിരിക്കാൻ പീലിപ്പോസിനോട് അവൻ അപേക്ഷിച്ചു.</div> </div> --> 31. അവൻ പ്രതിവചിച്ചു: ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെയാണു ഞാൻ മന സ്സിലാക്കുക? രഥത്തിൽക്കയറി തന്നോടുകൂടെയിരിക്കാൻ പീലിപ്പോസിനോട് അവൻ അപേക്ഷിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">32</div> <div class="result_col_2">അവൻ വായിച്ചുകൊണ്ടിരുന്ന വിശുദ്ധഗ്രന്ഥഭാഗം ഇതാണ്: കൊലയ്ക്കുകൊണ്ടുപോകുന്ന ആടിനെപ്പോലെയും രോമം കത്രിക്കുന്നവന്റെ മുമ്പിൽ മൂകനായി നിൽക്കുന്ന ആട്ടിൻകുട്ടിയെപോലെയും അവൻ തന്റെ വായ് തുറന്നില്ല.</div> </div> --> 32. അവൻ വായിച്ചുകൊണ്ടിരുന്ന വിശുദ്ധഗ്രന്ഥഭാഗം ഇതാണ്: കൊലയ്ക്കുകൊണ്ടുപോകുന്ന ആടിനെപ്പോലെയും രോമം കത്രിക്കുന്നവന്റെ മുമ്പിൽ മൂകനായി നിൽക്കുന്ന ആട്ടിൻകുട്ടിയെപോലെയും അവൻ തന്റെ വായ് തുറന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">33</div> <div class="result_col_2">അപമാനിതനായ അവന് നീതി നിഷേധിക്കപ്പെട്ടു. അവന്റെ പിൻതലമുറയെപ്പറ്റി ആരു വിവരിക്കും? എന്തെന്നാൽ, ഭൂമിയിൽനിന്ന് അവന്റെ ജീവൻ അപഹരിക്കപ്പെട്ടു.</div> </div> --> 33. അപമാനിതനായ അവന് നീതി നിഷേധിക്കപ്പെട്ടു. അവന്റെ പിൻതലമുറയെപ്പറ്റി ആരു വിവരിക്കും? എന്തെന്നാൽ, ഭൂമിയിൽനിന്ന് അവന്റെ ജീവൻ അപഹരിക്കപ്പെട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">34</div> <div class="result_col_2">ഷൺഡൻ പീലിപ്പോസിനോടു ചോദിച്ചു: ആരെക്കുറിച്ചാണ് പ്രവാചകൻ ഇതു പറയുന്നത്? തന്നെക്കുറിച്ചുതന്നെയോ അതോ മറ്റൊരാളെക്കുറിച്ചോ?</div> </div> --> 34. ഷൺഡൻ പീലിപ്പോസിനോടു ചോദിച്ചു: ആരെക്കുറിച്ചാണ് പ്രവാചകൻ ഇതു പറയുന്നത്? തന്നെക്കുറിച്ചുതന്നെയോ അതോ മറ്റൊരാളെക്കുറിച്ചോ?<br /> <!-- <div class="result_row_selected"> <div class="result_col_1">35</div> <div class="result_col_2">അപ്പോൾ പീലിപ്പോസ് സംസാരിക്കാൻ തുടങ്ങി. ഷൺഡൻ വായിച്ചവിശുദ്ധഗ്രന്ഥഭാഗത്തുനിന്ന് ആരംഭിച്ച്, അവനോട് യേശുവിന്റെ സുവിശേഷംപ്രസംഗിച്ചു.</div> </div> --> 35. അപ്പോൾ പീലിപ്പോസ് സംസാരിക്കാൻ തുടങ്ങി. ഷൺഡൻ വായിച്ചവിശുദ്ധഗ്രന്ഥഭാഗത്തുനിന്ന് ആരംഭിച്ച്, അവനോട് യേശുവിന്റെ സുവിശേഷംപ്രസംഗിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">36</div> <div class="result_col_2">അവർ പോകുമ്പോൾ ഒരു ജലാശയത്തിങ്കലെത്തി. അപ്പോൾ ഷൺഡൻ പറഞ്ഞു:</div> </div> --> 36. അവർ പോകുമ്പോൾ ഒരു ജലാശയത്തിങ്കലെത്തി. അപ്പോൾ ഷൺഡൻ പറഞ്ഞു:<br /> <!-- <div class="result_row_selected"> <div class="result_col_1">37</div> <div class="result_col_2">ഇതാ വെള്ളം; എന്നെ ജ്ഞാനസ്നാനപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?</div> </div> --> 37. ഇതാ വെള്ളം; എന്നെ ജ്ഞാനസ്നാനപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?<br /> <!-- <div class="result_row_selected"> <div class="result_col_1">38</div> <div class="result_col_2">രഥം നിർത്താൻ അവൻ ആജ്ഞാപിച്ചു. അവർ ഇരുവരും വെള്ളത്തിലിറങ്ങി. പീലിപ്പോസ് ഷൺഡന് സ്നാനം നൽകി.</div> </div> --> 38. രഥം നിർത്താൻ അവൻ ആജ്ഞാപിച്ചു. അവർ ഇരുവരും വെള്ളത്തിലിറങ്ങി. പീലിപ്പോസ് ഷൺഡന് സ്നാനം നൽകി.<br /> <!-- <div class="result_row_selected"> <div class="result_col_1">39</div> <div class="result_col_2">അവർ വെള്ളത്തിൽനിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവ് പീലിപ്പോസിനെ സംവഹിച്ചുകൊണ്ടുപോയി. ഷൺഡൻ അവനെ പിന്നീടു കണ്ടില്ല. സന്തോഷഭരിതനായി അവൻ യാത്ര തുടർന്നു.</div> </div> --> 39. അവർ വെള്ളത്തിൽനിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവ് പീലിപ്പോസിനെ സംവഹിച്ചുകൊണ്ടുപോയി. ഷൺഡൻ അവനെ പിന്നീടു കണ്ടില്ല. സന്തോഷഭരിതനായി അവൻ യാത്ര തുടർന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">40</div> <div class="result_col_2">താൻ അസോത്തൂസിൽ എത്തിയതായി പീലിപ്പോസ് കണ്ടു. എല്ലാ നഗരങ്ങളിലും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ച് അവൻ കേസറിയായിൽ എത്തി.</div> </div> --> 40. താൻ അസോത്തൂസിൽ എത്തിയതായി പീലിപ്പോസ് കണ്ടു. എല്ലാ നഗരങ്ങളിലും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ച് അവൻ കേസറിയായിൽ എത്തി.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-188473883083575292010-12-16T14:10:00.001+05:302010-12-16T14:12:15.065+05:30അപ്പ. പ്രവര്ത്തനങ്ങള് 7<b>സ്തേഫാനോസിന്റെ പ്രസംഗം </b> <br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">പ്രധാനപുരോഹിതൻ ചോദിച്ചു: ഇതെല്ലാം സത്യമാണോ?</div> </div> --> 1. പ്രധാനപുരോഹിതൻ ചോദിച്ചു: ഇതെല്ലാം സത്യമാണോ?<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">അവൻ പ്രതിവചിച്ചു: സഹോദരൻമാരേ, പിതാക്കൻമാരേ, കേ ട്ടുകൊള്ളുവിൻ. നമ്മുടെ പിതാവായ അബ്രാഹം ഹാരാനിൽ താമസിക്കുന്നിനു മുമ്പ് മെസൊപ്പൊട്ടാമിയായിലായിരിക്കുമ്പോൾ, മഹത്വത്തിന്റെ ദൈവം അവനു പ്രത്യക്ഷ നായി</div> </div> --> 2. അവൻ പ്രതിവചിച്ചു: സഹോദരൻമാരേ, പിതാക്കൻമാരേ, കേ ട്ടുകൊള്ളുവിൻ. നമ്മുടെ പിതാവായ അബ്രാഹം ഹാരാനിൽ താമസിക്കുന്നിനു മുമ്പ് മെസൊപ്പൊട്ടാമിയായിലായിരിക്കുമ്പോൾ, മഹത്വത്തിന്റെ ദൈവം അവനു പ്രത്യക്ഷ നായി<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">അവനോടു പറഞ്ഞു: നിന്റെ നാട്ടിൽനിന്നും ബന്ധുക്കളിൽനിന്നും നീ പുറപ്പെട്ട് ഞാൻ കാണിച്ചുതരുന്ന ദേശത്തേക്കുപോവുക.</div> </div> --> 3. അവനോടു പറഞ്ഞു: നിന്റെ നാട്ടിൽനിന്നും ബന്ധുക്കളിൽനിന്നും നീ പുറപ്പെട്ട് ഞാൻ കാണിച്ചുതരുന്ന ദേശത്തേക്കുപോവുക.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">അവൻ കൽദായദേശത്തു നിന്നു പുറപ്പെട്ട് ഹാരാനിൽ താമസമാക്കി. പിതാവിന്റെ മരണത്തിനുശേഷം അവിടെനിന്ന് നിങ്ങളിപ്പോൾ വസിക്കുന്ന ഈ ദേശത്തേക്ക് ദൈവം അവനെ കൊണ്ടുവന്നു.</div> </div> --> 4. അവൻ കൽദായദേശത്തു നിന്നു പുറപ്പെട്ട് ഹാരാനിൽ താമസമാക്കി. പിതാവിന്റെ മരണത്തിനുശേഷം അവിടെനിന്ന് നിങ്ങളിപ്പോൾ വസിക്കുന്ന ഈ ദേശത്തേക്ക് ദൈവം അവനെ കൊണ്ടുവന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">എങ്കിലും, അവിടുന്ന് അവന് ഒരവകാശവും, ഒരടി സ്ഥലംപോലും, കൊടുത്തില്ല. എന്നാൽ, ഈ ദേശം അവനും പിൻതലമുറയ്ക്കും അവകാശമായി നൽകുമെന്ന്, അവന് സന്താനമില്ലാതിരിക്കുമ്പോൾത്തന്നെ, അവിടുന്നു വാഗ്ദാനംചെയ്തു.</div> </div> --> 5. എങ്കിലും, അവിടുന്ന് അവന് ഒരവകാശവും, ഒരടി സ്ഥലംപോലും, കൊടുത്തില്ല. എന്നാൽ, ഈ ദേശം അവനും പിൻതലമുറയ്ക്കും അവകാശമായി നൽകുമെന്ന്, അവന് സന്താനമില്ലാതിരിക്കുമ്പോൾത്തന്നെ, അവിടുന്നു വാഗ്ദാനംചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">അവന്റെ സന്താനങ്ങൾ മറ്റുള്ളവരുടെ ദേശത്തുപ്രവാസികളായിരിക്കുമെന്നും അവരെ വിദേശികൾ നാനൂറു വർഷത്തേക്ക് അടിമകളാക്കി പീഡിപ്പിക്കുമെന്നുംദൈവം പറഞ്ഞു.</div> </div> --> 6. അവന്റെ സന്താനങ്ങൾ മറ്റുള്ളവരുടെ ദേശത്തുപ്രവാസികളായിരിക്കുമെന്നും അവരെ വിദേശികൾ നാനൂറു വർഷത്തേക്ക് അടിമകളാക്കി പീഡിപ്പിക്കുമെന്നുംദൈവം പറഞ്ഞു.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">ദൈവം വീണ്ടും പറഞ്ഞു: അവർ സേവിക്കുന്ന ജനതയെ ഞാൻ വിധിക്കും. അതിനുശേഷം അവർ പുറപ്പെട്ട് ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കുകയും ചെയ്യും.</div> </div> --> 7. ദൈവം വീണ്ടും പറഞ്ഞു: അവർ സേവിക്കുന്ന ജനതയെ ഞാൻ വിധിക്കും. അതിനുശേഷം അവർ പുറപ്പെട്ട് ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കുകയും ചെയ്യും.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">പിന്നെ, അവിടുന്ന് അവനുമായി പരിച്ഛേദനത്തിന്റെ ഉടമ്പടി ചെയ്തു. അബ്രാഹത്തിൽ നിന്ന് ഇസഹാക്ക് ജനിച്ചു. എട്ടാംദിവസം അവനെ പരിച്ഛേദനംചെയ്തു. ഇസഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽ നിന്ന് പന്ത്രണ്ടുഗോത്രപിതാക്കൻമാരും ജനിച്ചു.</div> </div> --> 8. പിന്നെ, അവിടുന്ന് അവനുമായി പരിച്ഛേദനത്തിന്റെ ഉടമ്പടി ചെയ്തു. അബ്രാഹത്തിൽ നിന്ന് ഇസഹാക്ക് ജനിച്ചു. എട്ടാംദിവസം അവനെ പരിച്ഛേദനംചെയ്തു. ഇസഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽ നിന്ന് പന്ത്രണ്ടുഗോത്രപിതാക്കൻമാരും ജനിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">ഈ ഗോത്രപിതാക്കൻമാർ അസൂയകൊണ്ട് ജോസഫിനെ ഈജിപ്തുകാർക്കു വിറ്റു. എന്നാൽ, ദൈവം അവനോടുകൂടെയുണ്ടായിരുന്നു.</div> </div> --> 9. ഈ ഗോത്രപിതാക്കൻമാർ അസൂയകൊണ്ട് ജോസഫിനെ ഈജിപ്തുകാർക്കു വിറ്റു. എന്നാൽ, ദൈവം അവനോടുകൂടെയുണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">അവിടുന്ന് അവനെ എല്ലാ ദുരിതങ്ങളിലുംനിന്നു സംരക്ഷിച്ചു. ഈജിപ്തിലെ രാജാവായ ഫറവോയുടെ മുമ്പിൽ അവനെ സമ്മതനും ജ്ഞാനിയുമാക്കി. രാജാവ് അവനെ ഈജിപ്തിന്റെയും തന്റെ ഭവനം മുഴുവന്റെയും മേൽ ഭരണാധികാരിയായി നിയമിച്ചു.</div> </div> --> 10. അവിടുന്ന് അവനെ എല്ലാ ദുരിതങ്ങളിലുംനിന്നു സംരക്ഷിച്ചു. ഈജിപ്തിലെ രാജാവായ ഫറവോയുടെ മുമ്പിൽ അവനെ സമ്മതനും ജ്ഞാനിയുമാക്കി. രാജാവ് അവനെ ഈജിപ്തിന്റെയും തന്റെ ഭവനം മുഴുവന്റെയും മേൽ ഭരണാധികാരിയായി നിയമിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">അങ്ങയെിരിക്കേ, ഈജിപ്തിലും കാനാനിലും ക്ഷാമവും വലിയ കഷ്ടതയുമുണ്ടായി. നമ്മുടെ പിതാക്കൻമാർക്കു ഭക്ഷ്യസാധനങ്ങൾ ഇല്ലാതെ വന്നു.</div> </div> --> 11. അങ്ങയെിരിക്കേ, ഈജിപ്തിലും കാനാനിലും ക്ഷാമവും വലിയ കഷ്ടതയുമുണ്ടായി. നമ്മുടെ പിതാക്കൻമാർക്കു ഭക്ഷ്യസാധനങ്ങൾ ഇല്ലാതെ വന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">ഈജിപ്തിൽ ധാന്യമുണ്ടെന്നുകേട്ട് യാക്കോബ് നമ്മുടെ പിതാക്കൻമാരെ അങ്ങോട്ടയച്ചു.</div> </div> --> 12. ഈജിപ്തിൽ ധാന്യമുണ്ടെന്നുകേട്ട് യാക്കോബ് നമ്മുടെ പിതാക്കൻമാരെ അങ്ങോട്ടയച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">അവർ രണ്ടാംപ്രാവശ്യം ചെന്നപ്പോൾ ജോസഫ് സഹോദരൻമാർക്കു തന്നെത്തന്നെ വെളിപ്പെടുത്തി. ജോസഫിന്റെ കുടുംബത്തെക്കുറിച്ചു ഫറവോയും മനസ്സിലാക്കി.</div> </div> --> 13. അവർ രണ്ടാംപ്രാവശ്യം ചെന്നപ്പോൾ ജോസഫ് സഹോദരൻമാർക്കു തന്നെത്തന്നെ വെളിപ്പെടുത്തി. ജോസഫിന്റെ കുടുംബത്തെക്കുറിച്ചു ഫറവോയും മനസ്സിലാക്കി.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">ജോസഫ് ആളയച്ച് പിതാവായ യാക്കോബിനെയും അവന്റെ എല്ലാ ബന്ധുക്കളെയും വരുത്തി. അവർ എഴുപത്തഞ്ചുപേരുണ്ടായിരുന്നു.</div> </div> --> 14. ജോസഫ് ആളയച്ച് പിതാവായ യാക്കോബിനെയും അവന്റെ എല്ലാ ബന്ധുക്കളെയും വരുത്തി. അവർ എഴുപത്തഞ്ചുപേരുണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">യാക്കോബ് ഈജിപ്തിലേക്കു പോയി. അവനും നമ്മുടെ പിതാക്കൻമാരും മരിച്ചു.</div> </div> --> 15. യാക്കോബ് ഈജിപ്തിലേക്കു പോയി. അവനും നമ്മുടെ പിതാക്കൻമാരും മരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">അവരെ ഷെക്കെമിലേക്കുകൊണ്ടുവന്ന് കല്ലറയിൽ സംസ്കരിച്ചു. ഈ കല്ലറ അബ്രാഹം ഷെക്കെമിലെ ഏമോറിന്റെ പുത്രൻമാരിൽനിന്നു വെള്ളിനാണയങ്ങൾ കൊടുത്തുവാങ്ങിയതാണ്.</div> </div> --> 16. അവരെ ഷെക്കെമിലേക്കുകൊണ്ടുവന്ന് കല്ലറയിൽ സംസ്കരിച്ചു. ഈ കല്ലറ അബ്രാഹം ഷെക്കെമിലെ ഏമോറിന്റെ പുത്രൻമാരിൽനിന്നു വെള്ളിനാണയങ്ങൾ കൊടുത്തുവാങ്ങിയതാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">അബ്രാഹത്തോടു ദൈവം ചെയ്ത വാഗ്ദാനം പൂർത്തിയാകാറായപ്പോൾ ഈജിപ്തിൽ ജനം വളർന്നുപെരുകി.</div> </div> --> 17. അബ്രാഹത്തോടു ദൈവം ചെയ്ത വാഗ്ദാനം പൂർത്തിയാകാറായപ്പോൾ ഈജിപ്തിൽ ജനം വളർന്നുപെരുകി.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">അവസാനം, ജോസഫിനെ അറിയാത്ത ഒരു രാജാവ് അവിടെ അധികാരത്തിൽ വന്നു.</div> </div> --> 18. അവസാനം, ജോസഫിനെ അറിയാത്ത ഒരു രാജാവ് അവിടെ അധികാരത്തിൽ വന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">അവൻ നമ്മുടെ വംശത്തെ വഞ്ചിച്ചുകൊണ്ട് പിതാക്കൻമാരോടു ക്രൂരമായി പെരുമാറി. ശിശുക്കൾ ജീവിക്കാതിരിക്കാൻ അവരെ പുറത്തെറിഞ്ഞുകളയുന്നതിനു നിർബന്ധിച്ചു.</div> </div> --> 19. അവൻ നമ്മുടെ വംശത്തെ വഞ്ചിച്ചുകൊണ്ട് പിതാക്കൻമാരോടു ക്രൂരമായി പെരുമാറി. ശിശുക്കൾ ജീവിക്കാതിരിക്കാൻ അവരെ പുറത്തെറിഞ്ഞുകളയുന്നതിനു നിർബന്ധിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">ഈ കാലത്തുമോശ ജനിച്ചു. അവൻ ദൈവത്തിനു പ്രിയങ്കരനായിരുന്നു. മൂന്നു മാസത്തോളം പിതൃഭവനത്തിൽ അവൻ വളർന്നു.</div> </div> --> 20. ഈ കാലത്തുമോശ ജനിച്ചു. അവൻ ദൈവത്തിനു പ്രിയങ്കരനായിരുന്നു. മൂന്നു മാസത്തോളം പിതൃഭവനത്തിൽ അവൻ വളർന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">പുറത്തെറിയപ്പെട്ട അവനെ ഫറവോയുടെപുത്രി എടുത്ത് സ്വന്തം മകനായി വളർത്തി.</div> </div> --> 21. പുറത്തെറിയപ്പെട്ട അവനെ ഫറവോയുടെപുത്രി എടുത്ത് സ്വന്തം മകനായി വളർത്തി.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">ഈജിപ്തുകാരുടെ എല്ലാ വിജ്ഞാനവും മോശ നേടി. വാക്കിലും പ്രവൃത്തിയിലും അവൻ കരുത്തനായിരുന്നു.</div> </div> --> 22. ഈജിപ്തുകാരുടെ എല്ലാ വിജ്ഞാനവും മോശ നേടി. വാക്കിലും പ്രവൃത്തിയിലും അവൻ കരുത്തനായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">അവനു നാൽപതു വയസ്സ് തികഞ്ഞപ്പോൾ തന്റെ സഹോദരരായ ഇസ്രായേൽമക്കളെ സന്ദർശിക്കാൻ അവൻ അഭിലഷിച്ചു.</div> </div> --> 23. അവനു നാൽപതു വയസ്സ് തികഞ്ഞപ്പോൾ തന്റെ സഹോദരരായ ഇസ്രായേൽമക്കളെ സന്ദർശിക്കാൻ അവൻ അഭിലഷിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">അവരിലൊരാൾ ഉപദ്രവിക്കപ്പെടുന്നതു കണ്ട് അവൻ സഹായത്തിനെത്തി. ഈജിപ്തുകാരനെ അടിച്ചുവീഴ്ത്തി; ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യുകയും ചെയ്തു.</div> </div> --> 24. അവരിലൊരാൾ ഉപദ്രവിക്കപ്പെടുന്നതു കണ്ട് അവൻ സഹായത്തിനെത്തി. ഈജിപ്തുകാരനെ അടിച്ചുവീഴ്ത്തി; ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">ദൈവം അവരെ താൻമുഖാന്തരം മോചിപ്പിക്കുമെന്നു സഹോദരർ മനസ്സി ലാക്കുമെന്നാണ് അവൻ വിചാരിച്ചത്. എന്നാൽ, അവർ അതു മനസ്സിലാക്കിയില്ല.</div> </div> --> 25. ദൈവം അവരെ താൻമുഖാന്തരം മോചിപ്പിക്കുമെന്നു സഹോദരർ മനസ്സി ലാക്കുമെന്നാണ് അവൻ വിചാരിച്ചത്. എന്നാൽ, അവർ അതു മനസ്സിലാക്കിയില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">അടുത്ത ദിവസം അവർ ശണ്ഠകൂടിക്കൊണ്ടിരിക്കേ, അവൻ അവരുടെ അടുത്തു ചെല്ലാനിടയായി. അവരെ അനുരഞ്ജിപ്പിക്കാമെന്നു വിചാരിച്ച് അവൻ പറഞ്ഞു: നിങ്ങൾ സഹോദരൻമാരാണ്; എന്തിനു പരസ്പരം ദ്രോഹിക്കുന്നു?</div> </div> --> 26. അടുത്ത ദിവസം അവർ ശണ്ഠകൂടിക്കൊണ്ടിരിക്കേ, അവൻ അവരുടെ അടുത്തു ചെല്ലാനിടയായി. അവരെ അനുരഞ്ജിപ്പിക്കാമെന്നു വിചാരിച്ച് അവൻ പറഞ്ഞു: നിങ്ങൾ സഹോദരൻമാരാണ്; എന്തിനു പരസ്പരം ദ്രോഹിക്കുന്നു?<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">അപ്പോൾ, അയൽക്കാരനെ ഉപദ്രവിച്ചുകൊണ്ടിരുന്നവൻ മോശയെ തട്ടിമാറ്റിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെമേൽ അധികാരിയും വിധികർത്താവുമായി നിന്നെ ആരു നിയമിച്ചു?</div> </div> --> 27. അപ്പോൾ, അയൽക്കാരനെ ഉപദ്രവിച്ചുകൊണ്ടിരുന്നവൻ മോശയെ തട്ടിമാറ്റിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെമേൽ അധികാരിയും വിധികർത്താവുമായി നിന്നെ ആരു നിയമിച്ചു?<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">ഇന്നലെ ഈജിപ്തുകരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നിന്റെ ഭാവം?</div> </div> --> 28. ഇന്നലെ ഈജിപ്തുകരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നിന്റെ ഭാവം?<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">ഇതുകേട്ടു മോശ മിദിയാനിലേക്ക് ഓടിപ്പോയി. അവിടെ പരദേശിയായി ജീവിച്ചു. അവിടെ വച്ച് അവനു രണ്ടു പുത്രൻമാർ ജനിച്ചു.</div> </div> --> 29. ഇതുകേട്ടു മോശ മിദിയാനിലേക്ക് ഓടിപ്പോയി. അവിടെ പരദേശിയായി ജീവിച്ചു. അവിടെ വച്ച് അവനു രണ്ടു പുത്രൻമാർ ജനിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">നാൽപതു വർഷങ്ങൾക്കുശേഷം സീനായ് മലയുടെ മരുപ്രദേശത്ത് ഒരു മുൾപ്പടർപ്പിനുള്ളിൽ അഗ്നിജ്ജ്വാലകളുടെ മധ്യേ ഒരു ദൂതൻ അവനു പ്രത്യക്ഷനായി.</div> </div> --> 30. നാൽപതു വർഷങ്ങൾക്കുശേഷം സീനായ് മലയുടെ മരുപ്രദേശത്ത് ഒരു മുൾപ്പടർപ്പിനുള്ളിൽ അഗ്നിജ്ജ്വാലകളുടെ മധ്യേ ഒരു ദൂതൻ അവനു പ്രത്യക്ഷനായി. <br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">മോശ ആദർശനത്തിൽ അദ്ഭുതപ്പെട്ടു. സൂക്ഷിച്ചുനോക്കാൻ അവൻ അടുത്തേക്കു ചെന്നു. അപ്പോൾ കർത്താവിന്റെ സ്വരം കേട്ടു:</div> </div> --> 31. മോശ ആദർശനത്തിൽ അദ്ഭുതപ്പെട്ടു. സൂക്ഷിച്ചുനോക്കാൻ അവൻ അടുത്തേക്കു ചെന്നു. അപ്പോൾ കർത്താവിന്റെ സ്വരം കേട്ടു:<br /> <!-- <div class="result_row_selected"> <div class="result_col_1">32</div> <div class="result_col_2">നിന്റെ പിതാക്കൻമാരുടെ ദൈവമാണു ഞാൻ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. ഭയവിഹ്വലനായ മോശ അങ്ങോട്ടു നോക്കാൻ ധൈ ര്യപ്പെട്ടില്ല.</div> </div> --> 32. നിന്റെ പിതാക്കൻമാരുടെ ദൈവമാണു ഞാൻ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. ഭയവിഹ്വലനായ മോശ അങ്ങോട്ടു നോക്കാൻ ധൈ ര്യപ്പെട്ടില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">33</div> <div class="result_col_2">കർത്താവ് അവനോടു പറഞ്ഞു: നിന്റെ പാദരക്ഷകൾ അഴിച്ചുമാറ്റുക. നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ്.</div> </div> --> 33. കർത്താവ് അവനോടു പറഞ്ഞു: നിന്റെ പാദരക്ഷകൾ അഴിച്ചുമാറ്റുക. നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">34</div> <div class="result_col_2">ഈ ജിപ്തിൽ എന്റെ ജനം അനുഭവിക്കുന്ന പീഡനങ്ങൾ ഞാൻ വ്യക്തമായി കണ്ടു. അവരുടെ ദീനരോദനം ഞാൻ കേട്ടു. അവരെ വിമോചിപ്പിക്കാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു. വരൂ, നിന്നെ ഞാൻ ഈജിപ്തിലേക്ക് അയയ്ക്കും.</div> </div> --> 34. ഈ ജിപ്തിൽ എന്റെ ജനം അനുഭവിക്കുന്ന പീഡനങ്ങൾ ഞാൻ വ്യക്തമായി കണ്ടു. അവരുടെ ദീനരോദനം ഞാൻ കേട്ടു. അവരെ വിമോചിപ്പിക്കാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു. വരൂ, നിന്നെ ഞാൻ ഈജിപ്തിലേക്ക് അയയ്ക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">35</div> <div class="result_col_2">ഞങ്ങളുടെമേൽ അധികാരിയും വിധികർത്താവുമായി നിന്നെ ആരു നിയമിച്ചു എന്നുപറഞ്ഞ് അവർ നിരാകരിച്ചമോശയെത്തന്നെ, മുൾപ്പടർപ്പിൽ പ്രത്യക്ഷ നായ ദൂതൻ വഴി ദൈവം അവരുടെ അധികാരിയും വിമോചകനുമാക്കി അയച്ചു.</div> </div> --> 35. ഞങ്ങളുടെമേൽ അധികാരിയും വിധികർത്താവുമായി നിന്നെ ആരു നിയമിച്ചു എന്നുപറഞ്ഞ് അവർ നിരാകരിച്ചമോശയെത്തന്നെ, മുൾപ്പടർപ്പിൽ പ്രത്യക്ഷ നായ ദൂതൻ വഴി ദൈവം അവരുടെ അധികാരിയും വിമോചകനുമാക്കി അയച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">36</div> <div class="result_col_2">ഈജിപ്തിലും ചെങ്കടലിലും നാൽപതുവർഷം മരുഭൂമിയിലും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ട് അവൻ അവരെ നയിച്ചു.</div> </div> --> 36. ഈജിപ്തിലും ചെങ്കടലിലും നാൽപതുവർഷം മരുഭൂമിയിലും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ട് അവൻ അവരെ നയിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">37</div> <div class="result_col_2">ദൈവം നിങ്ങളുടെ സഹോദരരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കായി ഉയർത്തും എന്ന് ഇസ്രായേൽമക്കളോടു പ്രഖ്യാപിച്ചത് ഈ മോശയാണ്.</div> </div> --> 37. ദൈവം നിങ്ങളുടെ സഹോദരരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കായി ഉയർത്തും എന്ന് ഇസ്രായേൽമക്കളോടു പ്രഖ്യാപിച്ചത് ഈ മോശയാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">38</div> <div class="result_col_2">സീനായ്മലയിൽവച്ച് തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കൻമാരോടുംകൂടെ മരുഭൂമിയിലെ സംഘത്തിലായിരുന്നവനും നിങ്ങൾക്കു നൽകാനായി ജീവവചസ്സുകൾ സ്വീകരിച്ചവനും ഇവനാണ്.</div> </div> --> 38. സീനായ്മലയിൽവച്ച് തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കൻമാരോടുംകൂടെ മരുഭൂമിയിലെ സംഘത്തിലായിരുന്നവനും നിങ്ങൾക്കു നൽകാനായി ജീവവചസ്സുകൾ സ്വീകരിച്ചവനും ഇവനാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">39</div> <div class="result_col_2">നമ്മുടെ പിതാക്കൻമാർ അവനെ അനുസരിച്ചില്ല, അവർ അവനെ നിരാകരിക്കുകയും, ഉള്ളുകൊണ്ട് ഈജിപ്തിലേക്കു തിരിയുകയും ചെയ്തു.</div> </div> --> 39. നമ്മുടെ പിതാക്കൻമാർ അവനെ അനുസരിച്ചില്ല, അവർ അവനെ നിരാകരിക്കുകയും, ഉള്ളുകൊണ്ട് ഈജിപ്തിലേക്കു തിരിയുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">40</div> <div class="result_col_2">അവർ അഹറോനോട് ആവശ്യപ്പെട്ടു: ഞങ്ങളെ നയിക്കാൻ ദേവ ൻമാരെ നിർമിച്ചു തരുക. ഞങ്ങളെ ഈജിപ്തിൽനിന്നു നയിച്ചുകൊണ്ടുവന്ന മോശയുണ്ടല്ലോ, അവന് എന്തുസംഭവിച്ചുവെന്ന് അറിഞ്ഞുകൂടാ.</div> </div> --> 40. അവർ അഹറോനോട് ആവശ്യപ്പെട്ടു: ഞങ്ങളെ നയിക്കാൻ ദേവ ൻമാരെ നിർമിച്ചു തരുക. ഞങ്ങളെ ഈജിപ്തിൽനിന്നു നയിച്ചുകൊണ്ടുവന്ന മോശയുണ്ടല്ലോ, അവന് എന്തുസംഭവിച്ചുവെന്ന് അറിഞ്ഞുകൂടാ.<br /> <!-- <div class="result_row_selected"> <div class="result_col_1">41</div> <div class="result_col_2">അവർ ആദിവസങ്ങളിൽ ഒരു കാളക്കുട്ടിയെ നിർമിച്ച് ആ വിഗ്രഹത്തിനു ബലിയർപ്പിച്ചു. സ്വന്തം കരവേലകളിൽ അവർ ആഹ്ളാദപ്രകടനം നടത്തി.</div> </div> --> 41. അവർ ആദിവസങ്ങളിൽ ഒരു കാളക്കുട്ടിയെ നിർമിച്ച് ആ വിഗ്രഹത്തിനു ബലിയർപ്പിച്ചു. സ്വന്തം കരവേലകളിൽ അവർ ആഹ്ളാദപ്രകടനം നടത്തി.<br /> <!-- <div class="result_row_selected"> <div class="result_col_1">42</div> <div class="result_col_2">ദൈവം അവരിൽനിന്നു മുഖം തിരിക്കുകയും ആകാശശക്തികളെ ആരാധിക്കാൻ അവരെ കൈവെടിയുകയും ചെയ്തു. പ്രവാചകൻമാരുടെ പുസ്തകത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഇസ്രായേൽഭവനമേ, നാൽ പതുവർഷം മരുഭൂമിയിൽ നിങ്ങൾ എനിക്കു ബലിമൃഗങ്ങളെ നൽകുകയോ ബലികളർപ്പിക്കുകയോ ചെയ്തിട്ടുണ്ടോ?</div> </div> --> 42. ദൈവം അവരിൽനിന്നു മുഖം തിരിക്കുകയും ആകാശശക്തികളെ ആരാധിക്കാൻ അവരെ കൈവെടിയുകയും ചെയ്തു. പ്രവാചകൻമാരുടെ പുസ്തകത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഇസ്രായേൽഭവനമേ, നാൽ പതുവർഷം മരുഭൂമിയിൽ നിങ്ങൾ എനിക്കു ബലിമൃഗങ്ങളെ നൽകുകയോ ബലികളർപ്പിക്കുകയോ ചെയ്തിട്ടുണ്ടോ?<br /> <!-- <div class="result_row_selected"> <div class="result_col_1">43</div> <div class="result_col_2">ആരാധിക്കാനായി നിങ്ങൾ നിർമിച്ച ബിംബങ്ങളായമോളോക്കിന്റെ കൂടാരവും റോംഫാദേവന്റെ നക്ഷത്രവും നിങ്ങൾ ചുമന്നുകൊണ്ടു നടന്നു. ബാബിലോണിനും അപ്പുറത്തേക്കു നിങ്ങളെ ഞാൻ നാടുകടത്തും.</div> </div> --> 43. ആരാധിക്കാനായി നിങ്ങൾ നിർമിച്ച ബിംബങ്ങളായമോളോക്കിന്റെ കൂടാരവും റോംഫാദേവന്റെ നക്ഷത്രവും നിങ്ങൾ ചുമന്നുകൊണ്ടു നടന്നു. ബാബിലോണിനും അപ്പുറത്തേക്കു നിങ്ങളെ ഞാൻ നാടുകടത്തും.<br /> <!-- <div class="result_row_selected"> <div class="result_col_1">44</div> <div class="result_col_2">മരുഭൂമിയിൽ നമ്മുടെ പിതാക്കൻമാർക്ക് ഒരു സാക്ഷ്യകൂടാരമുണ്ടായിരുന്നു മോശ കണ്ട മാതൃകയിൽ നിർമിക്കണമെന്ന് ദൈവം അവനോടു കൽപിച്ചതനുസരിച്ചു തീർത്ത കൂടാരം.</div> </div> --> 44. മരുഭൂമിയിൽ നമ്മുടെ പിതാക്കൻമാർക്ക് ഒരു സാക്ഷ്യകൂടാരമുണ്ടായിരുന്നു മോശ കണ്ട മാതൃകയിൽ നിർമിക്കണമെന്ന് ദൈവം അവനോടു കൽപിച്ചതനുസരിച്ചു തീർത്ത കൂടാരം.<br /> <!-- <div class="result_row_selected"> <div class="result_col_1">45</div> <div class="result_col_2">തങ്ങളുടെ മുമ്പിൽനിന്നു ദൈവം ബഹിഷ്കരിച്ചവിജാതീയരുടെ ഭൂമിയിലേക്കു നമ്മുടെ പിതാക്കൻമാർ ജോഷ്വയുമൊത്ത്പ്രവേശിച്ചപ്പോൾ അതു കൂടെക്കൊണ്ടുപോന്നു. ദാവീദിന്റെ കാലംവരെ അത് അവിടെയുണ്ടായിരുന്നു. ദൈവം അവനിൽ പ്രസാദിച്ചു.</div> </div> --> 45. തങ്ങളുടെ മുമ്പിൽനിന്നു ദൈവം ബഹിഷ്കരിച്ചവിജാതീയരുടെ ഭൂമിയിലേക്കു നമ്മുടെ പിതാക്കൻമാർ ജോഷ്വയുമൊത്ത്പ്രവേശിച്ചപ്പോൾ അതു കൂടെക്കൊണ്ടുപോന്നു. ദാവീദിന്റെ കാലംവരെ അത് അവിടെയുണ്ടായിരുന്നു. ദൈവം അവനിൽ പ്രസാദിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">46</div> <div class="result_col_2">യാക്കോബിന്റെ ദൈവത്തിനായി ഒരു ആലയം പണിയാൻ അവൻ അനുവാദം അപേക്ഷിച്ചു.</div> </div> --> 46. യാക്കോബിന്റെ ദൈവത്തിനായി ഒരു ആലയം പണിയാൻ അവൻ അനുവാദം അപേക്ഷിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">47</div> <div class="result_col_2">എങ്കിലും സോളമനാണ് അവിടുത്തേക്ക് ആലയം പണിയിച്ചത്.</div> </div> --> 47. എങ്കിലും സോളമനാണ് അവിടുത്തേക്ക് ആലയം പണിയിച്ചത്.<br /> <!-- <div class="result_row_selected"> <div class="result_col_1">48</div> <div class="result_col_2">എന്നാൽ, കരങ്ങളാൽ നിർമിതമായ ഭവനങ്ങളിൽ അത്യുന്നതൻ വസിക്കുന്നില്ല. പ്രവാചകൻ ഇപ്രകാരം പറയുന്നു:</div> </div> --> 48. എന്നാൽ, കരങ്ങളാൽ നിർമിതമായ ഭവനങ്ങളിൽ അത്യുന്നതൻ വസിക്കുന്നില്ല. പ്രവാചകൻ ഇപ്രകാരം പറയുന്നു:<br /> <!-- <div class="result_row_selected"> <div class="result_col_1">49</div> <div class="result_col_2">സ്വർഗം എന്റെ സിംഹാസനം; ഭൂമി എന്റെ പാദപീഠവും. കർത്താവ് അരുളിച്ചെയ്യുന്നു: ഏതു തരം ഭവനം നിങ്ങൾ എനിക്കുവേണ്ടി നിർമിക്കും? ഏതാണ് എന്റെ വിശ്രമസ്ഥലം?</div> </div> --> 49. സ്വർഗം എന്റെ സിംഹാസനം; ഭൂമി എന്റെ പാദപീഠവും. കർത്താവ് അരുളിച്ചെയ്യുന്നു: ഏതു തരം ഭവനം നിങ്ങൾ എനിക്കുവേണ്ടി നിർമിക്കും? ഏതാണ് എന്റെ വിശ്രമസ്ഥലം?<br /> <!-- <div class="result_row_selected"> <div class="result_col_1">50</div> <div class="result_col_2">ഇവയെല്ലാം എന്റെ കരവേലകൾ തന്നെയല്ലേ?</div> </div> --> 50. ഇവയെല്ലാം എന്റെ കരവേലകൾ തന്നെയല്ലേ?<br /> <!-- <div class="result_row_selected"> <div class="result_col_1">51</div> <div class="result_col_2">മർക്കടമുഷ്ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്ഛേദിതരേ, നിങ്ങൾ എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനോടു മല്ലടിക്കുന്നു. നിങ്ങളുടെ പിതാക്കൻമാരെപ്പോലെതന്നെയാണു നിങ്ങളും.</div> </div> --> 51. മർക്കടമുഷ്ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്ഛേദിതരേ, നിങ്ങൾ എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനോടു മല്ലടിക്കുന്നു. നിങ്ങളുടെ പിതാക്കൻമാരെപ്പോലെതന്നെയാണു നിങ്ങളും.<br /> <!-- <div class="result_row_selected"> <div class="result_col_1">52</div> <div class="result_col_2">ഏ തു പ്രവാചകനുണ്ട് നിങ്ങളുടെ പിതാക്കൻമാർ പീഡിപ്പിക്കാത്തതായി? നീതിമാനായവന്റെ ആഗമനം മുൻകൂട്ടി അറിയിച്ചവരെ അവർ കൊലപ്പെടുത്തി. നിങ്ങൾ അവനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്തു.</div> </div> --> 52. ഏ തു പ്രവാചകനുണ്ട് നിങ്ങളുടെ പിതാക്കൻമാർ പീഡിപ്പിക്കാത്തതായി? നീതിമാനായവന്റെ ആഗമനം മുൻകൂട്ടി അറിയിച്ചവരെ അവർ കൊലപ്പെടുത്തി. നിങ്ങൾ അവനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">53</div> <div class="result_col_2">നിങ്ങൾക്ക് ദൈവദൂതന്മാരിലൂടെ നിയമം ലഭിച്ചു; എങ്കിലും നിങ്ങൾ അതു പാലിച്ചില്ല.</div> </div> --> 53. നിങ്ങൾക്ക് ദൈവദൂതന്മാരിലൂടെ നിയമം ലഭിച്ചു; എങ്കിലും നിങ്ങൾ അതു പാലിച്ചില്ല.<br /> <!-- <div class="result_row_heading"> <div class="result_col_2">സ്തേഫാനോസിനെ വധിക്കുന്നു</div> </div> --> <br /> <b> സ്തേഫാനോസിനെ വധിക്കുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">54</div> <div class="result_col_2">അവർ ഇതു കേട്ടപ്പോൾ അവന്റെ നേരേ കോപാക്രാന്തരായി പല്ലുകടിച്ചു.</div> </div> --> 54. അവർ ഇതു കേട്ടപ്പോൾ അവന്റെ നേരേ കോപാക്രാന്തരായി പല്ലുകടിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">55</div> <div class="result_col_2">എന്നാൽ, അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, സ്വർഗത്തിലേക്കു നോക്കി ദൈവത്തിന്റെ മഹത്വം ദർശിച്ചു; ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നിൽക്കുന്നതും കണ്ടു.</div> </div> --> 55. എന്നാൽ, അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, സ്വർഗത്തിലേക്കു നോക്കി ദൈവത്തിന്റെ മഹത്വം ദർശിച്ചു; ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നിൽക്കുന്നതും കണ്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">56</div> <div class="result_col_2">അവൻ പറഞ്ഞു: ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു.</div> </div> --> 56. അവൻ പറഞ്ഞു: ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">57</div> <div class="result_col_2">അവർ ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട് ചെവി പൊത്തുകയും അവന്റെ നേരേ ഒന്നാകെ പാഞ്ഞടുക്കുകയും ചെയ്തു.</div> </div> --> 57. അവർ ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട് ചെവി പൊത്തുകയും അവന്റെ നേരേ ഒന്നാകെ പാഞ്ഞടുക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">58</div> <div class="result_col_2">അവർ അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രങ്ങൾ സാവൂൾ എന്ന ഒരുയുവാവിന്റെ കാൽക്കൽ അഴിച്ചുവച്ചു.</div> </div> --> 58. അവർ അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രങ്ങൾ സാവൂൾ എന്ന ഒരുയുവാവിന്റെ കാൽക്കൽ അഴിച്ചുവച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">59</div> <div class="result_col_2">അനന്തരം, അവർ സ്തേഫാനോസിനെ കല്ലെറിഞ്ഞു. അപ്പോൾ അവൻ പ്രാർഥിച്ചു: കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ.</div> </div> --> 59. അനന്തരം, അവർ സ്തേഫാനോസിനെ കല്ലെറിഞ്ഞു. അപ്പോൾ അവൻ പ്രാർഥിച്ചു: കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ.<br /> <!-- <div class="result_row_selected"> <div class="result_col_1">60</div> <div class="result_col_2">അവൻ മുട്ടുകുത്തി വലിയ സ്വരത്തിൽ അപേക്ഷിച്ചു: കർത്താവേ, ഈ പാപം അവരുടെമേൽ ആരോപിക്കരുത്. ഇതു പറഞ്ഞ് അവൻ മരണ നിദ്രപ്രാപിച്ചു.</div> </div> --> 60. അവൻ മുട്ടുകുത്തി വലിയ സ്വരത്തിൽ അപേക്ഷിച്ചു: കർത്താവേ, ഈ പാപം അവരുടെമേൽ ആരോപിക്കരുത്. ഇതു പറഞ്ഞ് അവൻ മരണ നിദ്രപ്രാപിച്ചു.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-66778243391799224772010-12-16T14:09:00.000+05:302010-12-16T14:12:15.065+05:30അപ്പ. പ്രവര്ത്തനങ്ങള് 6<b>ഏഴു ഡീക്കന്മാർ </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">ശിഷ്യരുടെ സംഖ്യ വർധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായവിതരണത്തിൽ തങ്ങളുടെ വിധവകൾ അവഗണിക്കപ്പെടുന്നുവെന്ന്ഗ്രീക്കുകാർ ഹെബ്രായർക്കെതിരേ പിറുപിറുത്തു.</div> </div> --> 1. ശിഷ്യരുടെ സംഖ്യ വർധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായവിതരണത്തിൽ തങ്ങളുടെ വിധവകൾ അവഗണിക്കപ്പെടുന്നുവെന്ന്ഗ്രീക്കുകാർ ഹെബ്രായർക്കെതിരേ പിറുപിറുത്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">അതുകൊണ്ട്, പന്ത്രണ്ടു പേർ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങൾ ദൈവവചനശുശ്രൂഷയിൽ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളിൽ ശുശ്രൂഷിക്കുന്നതു ശരിയല്ല.</div> </div> --> 2. അതുകൊണ്ട്, പന്ത്രണ്ടു പേർ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങൾ ദൈവവചനശുശ്രൂഷയിൽ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളിൽ ശുശ്രൂഷിക്കുന്നതു ശരിയല്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">അതിനാൽ സഹോദരരേ, സുസമ്മത രും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളിൽനിന്നു കണ്ടുപിടിക്കുവിൻ. ഞങ്ങൾ അവരെ ഈ ചുമതല ഏൽപിക്കാം.</div> </div> --> 3. അതിനാൽ സഹോദരരേ, സുസമ്മത രും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളിൽനിന്നു കണ്ടുപിടിക്കുവിൻ. ഞങ്ങൾ അവരെ ഈ ചുമതല ഏൽപിക്കാം.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">ഞങ്ങൾ പ്രാർഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം.</div> </div> --> 4. ഞങ്ങൾ പ്രാർഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">അവർ പറഞ്ഞത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അവർ വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞസ്തേഫാനോസ്, പീലിപ്പോസ്, പ്രോക്കോറോസ്, നിക്കാനോർ, തീമോൻ, പർമേനാസ്, യഹൂദമതം സ്വീകരിച്ച അന്തിയോക്യാക്കാരൻ നിക്കൊളാവോസ് എന്നിവരെ തിരഞ്ഞെടുത്തു.</div> </div> --> 5. അവർ പറഞ്ഞത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അവർ വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞസ്തേഫാനോസ്, പീലിപ്പോസ്, പ്രോക്കോറോസ്, നിക്കാനോർ, തീമോൻ, പർമേനാസ്, യഹൂദമതം സ്വീകരിച്ച അന്തിയോക്യാക്കാരൻ നിക്കൊളാവോസ് എന്നിവരെ തിരഞ്ഞെടുത്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">അവരെ അപ്പസ്തോലൻമാരുടെ മുമ്പിൽ നിറുത്തി. അവർ പ്രാർഥിച്ചിട്ട് അവരുടെമേൽകൈകൾ വച്ചു.</div> </div> --> 6. അവരെ അപ്പസ്തോലൻമാരുടെ മുമ്പിൽ നിറുത്തി. അവർ പ്രാർഥിച്ചിട്ട് അവരുടെമേൽകൈകൾ വച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">ദൈവവചനം പ്രചരിക്കുകയും ജറുസലെമിൽ ശിഷ്യരുടെ എണ്ണം വളരെ വർധിക്കുകയും ചെയ്തു. പുരോഹിതൻമാരിൽ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു.</div> </div> --> 7. ദൈവവചനം പ്രചരിക്കുകയും ജറുസലെമിൽ ശിഷ്യരുടെ എണ്ണം വളരെ വർധിക്കുകയും ചെയ്തു. പുരോഹിതൻമാരിൽ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു.<br /> <!-- <div class="result_row_heading"> <div class="result_col_2">സ്തേഫാനോസിനെബന്ധിക്കുന്നു</div> </div> --> <br /> <b> സ്തേഫാനോസിനെബന്ധിക്കുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">സ്തേഫാനോസ് കൃപാവരവും ശക്തിയുംകൊണ്ടു നിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തിൽ പ്രവർത്തിച്ചു.</div> </div> --> 8. സ്തേഫാനോസ് കൃപാവരവും ശക്തിയുംകൊണ്ടു നിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തിൽ പ്രവർത്തിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">കിറേനേക്കാരും അലക്സാൺ ഡ്രിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉൾപ്പെട്ടിരുന്നതും, സ്വതന്ത്ര ൻമാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങൾ എഴുന്നേറ്റ് സ്തേഫാനോസിനോട് വാദപ്രതിവാദത്തിലേർപ്പെട്ടു.</div> </div> --> 9. കിറേനേക്കാരും അലക്സാൺ ഡ്രിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉൾപ്പെട്ടിരുന്നതും, സ്വതന്ത്ര ൻമാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങൾ എഴുന്നേറ്റ് സ്തേഫാനോസിനോട് വാദപ്രതിവാദത്തിലേർപ്പെട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">എന്നാൽ, അവന്റെ സംസാരത്തിൽവെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിർത്തു നിൽക്കാൻ അവർക്കു കഴിഞ്ഞില്ല.</div> </div> --> 10. എന്നാൽ, അവന്റെ സംസാരത്തിൽവെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിർത്തു നിൽക്കാൻ അവർക്കു കഴിഞ്ഞില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">അതുകൊണ്ട്, അവർ രഹസ്യമായി പ്രേരിപ്പിച്ചതനുസരിച്ച് ജനങ്ങളിൽ ചിലർ പറഞ്ഞു: അവൻ മോശയ്ക്കും ദൈവത്തിനും എതിരായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു.</div> </div> --> 11. അതുകൊണ്ട്, അവർ രഹസ്യമായി പ്രേരിപ്പിച്ചതനുസരിച്ച് ജനങ്ങളിൽ ചിലർ പറഞ്ഞു: അവൻ മോശയ്ക്കും ദൈവത്തിനും എതിരായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">അവർ ജനങ്ങളെയും ജനപ്രമാണികളെയും നിയമജ്ഞരെയും ഇളക്കുകയും അവനെ ബന്ധിച്ച്ന്യായാധിപസംഘത്തിന്റെ മുമ്പിൽ കൊണ്ടുവരുകയും ചെയ്തു.</div> </div> --> 12. അവർ ജനങ്ങളെയും ജനപ്രമാണികളെയും നിയമജ്ഞരെയും ഇളക്കുകയും അവനെ ബന്ധിച്ച്ന്യായാധിപസംഘത്തിന്റെ മുമ്പിൽ കൊണ്ടുവരുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">കള്ളസാക്ഷികൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഇവൻ ഈ വിശുദ്ധ സ്ഥലത്തിനും നിയമത്തിനും എതിരായി സംസാരിക്കുന്നതിൽനിന്ന് ഒരിക്കലും വിരമിക്കുന്നില്ല.</div> </div> --> 13. കള്ളസാക്ഷികൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഇവൻ ഈ വിശുദ്ധ സ്ഥലത്തിനും നിയമത്തിനും എതിരായി സംസാരിക്കുന്നതിൽനിന്ന് ഒരിക്കലും വിരമിക്കുന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുകയും മോശ നമുക്കു നൽകിയിട്ടുള്ള ആചാരങ്ങൾ മാറ്റുകയും ചെയ്യുമെന്ന് ഇവൻപ്രസ്താവിക്കുന്നതു ഞങ്ങൾ കേട്ടു.</div> </div> --> 14. നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുകയും മോശ നമുക്കു നൽകിയിട്ടുള്ള ആചാരങ്ങൾ മാറ്റുകയും ചെയ്യുമെന്ന് ഇവൻപ്രസ്താവിക്കുന്നതു ഞങ്ങൾ കേട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">സംഘത്തിലുണ്ടായിരുന്നവർ അവന്റെ നേരേ സൂക്ഷിച്ചുനോക്കി. അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കാണപ്പെട്ടു.</div> </div> --> 15. സംഘത്തിലുണ്ടായിരുന്നവർ അവന്റെ നേരേ സൂക്ഷിച്ചുനോക്കി. അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കാണപ്പെട്ടു.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-14548848195312654342010-12-16T12:08:00.004+05:302010-12-16T12:10:01.829+05:30അപ്പ. പ്രവര്ത്തനങ്ങള് 5<b>അനനിയാസും സഫീറായും </b> <br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">അനനിയാസ് എന്നൊരാളും അവന്റെ ഭാര്യ സഫീറായുംകൂടെ തങ്ങളുടെ പറമ്പു വിറ്റു.</div> </div> --> 1. അനനിയാസ് എന്നൊരാളും അവന്റെ ഭാര്യ സഫീറായുംകൂടെ തങ്ങളുടെ പറമ്പു വിറ്റു.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">വിലയുടെ ഒരു ഭാഗം അവൻ ഭാര്യയുടെ അറിവോടെ മാറ്റിവച്ചു. ബാക്കി അപ്പസ്തോലൻമാരുടെ കാൽക്കൽ സമർപ്പിച്ചു.</div> </div> --> 2. വിലയുടെ ഒരു ഭാഗം അവൻ ഭാര്യയുടെ അറിവോടെ മാറ്റിവച്ചു. ബാക്കി അപ്പസ്തോലൻമാരുടെ കാൽക്കൽ സമർപ്പിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">പത്രോസ് ചോദിച്ചു: അനനിയാസേ, പരിശുദ്ധാത്മാവിനെ വഞ്ചിക്കാനും പറമ്പിന്റെ വിലയുടെ ഒരംശം മാറ്റിവയ്ക്കാനും സാത്താൻ നിന്റെ ഹൃദയത്തെ പ്രേരിപ്പിച്ചതെന്ത്?</div> </div> --> 3. പത്രോസ് ചോദിച്ചു: അനനിയാസേ, പരിശുദ്ധാത്മാവിനെ വഞ്ചിക്കാനും പറമ്പിന്റെ വിലയുടെ ഒരംശം മാറ്റിവയ്ക്കാനും സാത്താൻ നിന്റെ ഹൃദയത്തെ പ്രേരിപ്പിച്ചതെന്ത്?<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">പറമ്പു നിന്റെ സ്വന്തമായിരുന്നില്ലേ? വിറ്റു കിട്ടിയതും നിന്റെ അധീനതയിലായിരുന്നില്ലേ? ഈ പ്രവൃത്തി ചെയ്യാൻ നിന്നെ പ്രേരിപ്പിച്ചതെന്താണ്? നീ വ്യാജം പറഞ്ഞത് മനുഷ്യനോടല്ല ദൈവത്തോടാണ്.</div> </div> --> 4. പറമ്പു നിന്റെ സ്വന്തമായിരുന്നില്ലേ? വിറ്റു കിട്ടിയതും നിന്റെ അധീനതയിലായിരുന്നില്ലേ? ഈ പ്രവൃത്തി ചെയ്യാൻ നിന്നെ പ്രേരിപ്പിച്ചതെന്താണ്? നീ വ്യാജം പറഞ്ഞത് മനുഷ്യനോടല്ല ദൈവത്തോടാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">ഈ വാക്കുകേട്ട ഉടനെ അനനിയാസ് നിലത്തുവീണു മരിച്ചു. ഇതു കേട്ടവരെല്ലാം ഭയവിഹ്വലരായി.</div> </div> --> 5. ഈ വാക്കുകേട്ട ഉടനെ അനനിയാസ് നിലത്തുവീണു മരിച്ചു. ഇതു കേട്ടവരെല്ലാം ഭയവിഹ്വലരായി.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">ചെറുപ്പക്കാർ അവനെ വസ്ത്രത്തിൽപൊതിഞ്ഞു പുറത്തുകൊണ്ടുപോയി സംസ്കരിച്ചു.</div> </div> --> 6. ചെറുപ്പക്കാർ അവനെ വസ്ത്രത്തിൽപൊതിഞ്ഞു പുറത്തുകൊണ്ടുപോയി സംസ്കരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞ് അവന്റെ ഭാര്യയും വന്നു. നടന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല.</div> </div> --> 7. ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞ് അവന്റെ ഭാര്യയും വന്നു. നടന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">പത്രോസ് അവളോടു ചോദിച്ചു: ഈ തുകയ്ക്കുതന്നെയാണോ നിങ്ങൾ പറമ്പു വിറ്റത് എന്ന് എന്നോടു പറയുക. അവൾ പറഞ്ഞു: അതേ, ഈ തുകയ്ക്കുതന്നെ.</div> </div> --> 8. പത്രോസ് അവളോടു ചോദിച്ചു: ഈ തുകയ്ക്കുതന്നെയാണോ നിങ്ങൾ പറമ്പു വിറ്റത് എന്ന് എന്നോടു പറയുക. അവൾ പറഞ്ഞു: അതേ, ഈ തുകയ്ക്കുതന്നെ.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">അപ്പോൾ പത്രോസ് പറഞ്ഞു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ ഒത്തുചേർന്നതെന്ത്? ഇതാ, നിന്റെ ഭർത്താവിനെ സംസ് കരിച്ചവരുടെ കാലൊച്ചവാതിലിനു പുറത്തു കേൾക്കാം. അവർ നിന്നെയും കൊണ്ടുപോ കും.</div> </div> --> 9. അപ്പോൾ പത്രോസ് പറഞ്ഞു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ ഒത്തുചേർന്നതെന്ത്? ഇതാ, നിന്റെ ഭർത്താവിനെ സംസ് കരിച്ചവരുടെ കാലൊച്ചവാതിലിനു പുറത്തു കേൾക്കാം. അവർ നിന്നെയും കൊണ്ടുപോ കും.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">തത്ക്ഷണം അവൾ അവന്റെ കാൽക്കൽ മരിച്ചുവീണു. ചെറുപ്പക്കാർ അകത്തു പ്രവേശിച്ചപ്പോൾ അവൾ മരിച്ചുകിടക്കുന്നതു കണ്ടു. അവർ അവളെ എടുത്തുകൊണ്ടുപോയി ഭർത്താവിനു സമീപം സംസ്കരിച്ചു.</div> </div> --> 10. തത്ക്ഷണം അവൾ അവന്റെ കാൽക്കൽ മരിച്ചുവീണു. ചെറുപ്പക്കാർ അകത്തു പ്രവേശിച്ചപ്പോൾ അവൾ മരിച്ചുകിടക്കുന്നതു കണ്ടു. അവർ അവളെ എടുത്തുകൊണ്ടുപോയി ഭർത്താവിനു സമീപം സംസ്കരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">സഭ മുഴുവനിലും ഇതുകേട്ട എല്ലാവരിലും വലിയ ഭയമുണ്ടായി.</div> </div> --> 11. സഭ മുഴുവനിലും ഇതുകേട്ട എല്ലാവരിലും വലിയ ഭയമുണ്ടായി.<br /> <!-- <div class="result_row_heading"> <div class="result_col_2">അദ്ഭുതങ്ങളും അടയാളങ്ങളും</div> </div> --> <br /> <b> അദ്ഭുതങ്ങളും അടയാളങ്ങളും </b><br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">അപ്പസ്തോലൻമാരുടെ കരങ്ങൾവഴി ജനമധ്യത്തിൽ വളരെ അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. അവർ ഏകമനസ്സോടെ സോളമന്റെ മൺഡ പത്തിൽ ഒന്നിച്ചുകൂടുക പതിവായിരുന്നു.</div> </div> --> 12. അപ്പസ്തോലൻമാരുടെ കരങ്ങൾവഴി ജനമധ്യത്തിൽ വളരെ അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. അവർ ഏകമനസ്സോടെ സോളമന്റെ മൺഡ പത്തിൽ ഒന്നിച്ചുകൂടുക പതിവായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">മറ്റുള്ളവരിൽ ആരുംതന്നെ അവരോടുചേരാൻ ധൈര്യപ്പെട്ടില്ല. എന്നാൽ, ജനം അവരെ ബഹുമാനിച്ചുപോന്നു.</div> </div> --> 13. മറ്റുള്ളവരിൽ ആരുംതന്നെ അവരോടുചേരാൻ ധൈര്യപ്പെട്ടില്ല. എന്നാൽ, ജനം അവരെ ബഹുമാനിച്ചുപോന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">കർത്താവിൽ വിശ്വസിച്ച പുരുഷൻമാരുടെയും സ്ത്രീകളുടെയും സംഖ്യ വർധിച്ചുകൊണ്ടേയിരുന്നു.</div> </div> --> 14. കർത്താവിൽ വിശ്വസിച്ച പുരുഷൻമാരുടെയും സ്ത്രീകളുടെയും സംഖ്യ വർധിച്ചുകൊണ്ടേയിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">അവർ രോഗികളെ തെരുവീഥികളിൽകൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകു മ്പോൾ അവന്റെ നിഴലെങ്കിലും അവരിൽ ഏതാനും പേരുടെമേൽ പതിക്കുന്നതിനുവേണ്ടിയായിരുന്നു അത്.</div> </div> --> 15. അവർ രോഗികളെ തെരുവീഥികളിൽകൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകു മ്പോൾ അവന്റെ നിഴലെങ്കിലും അവരിൽ ഏതാനും പേരുടെമേൽ പതിക്കുന്നതിനുവേണ്ടിയായിരുന്നു അത്.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">അശുദ്ധാത്മാക്കൾ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട് ജനം ജറുസലെമിനു ചു റ്റുമുള്ള പട്ടണങ്ങളിൽ നിന്നു വന്നിരുന്നു. എല്ലാവർക്കും രോഗശാന്തി ലഭിച്ചു.</div> </div> --> 16. അശുദ്ധാത്മാക്കൾ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട് ജനം ജറുസലെമിനു ചു റ്റുമുള്ള പട്ടണങ്ങളിൽ നിന്നു വന്നിരുന്നു. എല്ലാവർക്കും രോഗശാന്തി ലഭിച്ചു.<br /> <!-- <div class="result_row_heading"> <div class="result_col_2">കാരാഗൃഹത്തിൽനിന്നു മോചനം</div> </div> --> <br /> <b> കാരാഗൃഹത്തിൽനിന്നു മോചനം </b><br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">എന്നാൽ, പ്രധാനപുരോഹിതനും അവനോടു ചേർന്നുനിന്നിരുന്ന സദുക്കായവിഭാഗവും അസൂയ നിറഞ്ഞ്</div> </div> --> 17. എന്നാൽ, പ്രധാനപുരോഹിതനും അവനോടു ചേർന്നുനിന്നിരുന്ന സദുക്കായവിഭാഗവും അസൂയ നിറഞ്ഞ്<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">അപ്പസ്തോലൻമാരെ പിടിച്ച് ബന്ധിച്ച് പൊതുകാരാഗൃഹത്തിലടച്ചു.</div> </div> --> 18. അപ്പസ്തോലൻമാരെ പിടിച്ച് ബന്ധിച്ച് പൊതുകാരാഗൃഹത്തിലടച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">രാത്രി കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിലുകൾ തുറന്ന് അവരെ പുറത്തുകൊണ്ടുവന്ന് അവരോടു പറഞ്ഞു:</div> </div> --> 19. രാത്രി കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിലുകൾ തുറന്ന് അവരെ പുറത്തുകൊണ്ടുവന്ന് അവരോടു പറഞ്ഞു:<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">നിങ്ങൾ ദേവാലയത്തിൽ ചെന്ന് എല്ലാ ജനങ്ങളോടും നവജീവന്റെ ഈ വചനം പ്രസംഗിക്കുവിൻ.</div> </div> --> 20. നിങ്ങൾ ദേവാലയത്തിൽ ചെന്ന് എല്ലാ ജനങ്ങളോടും നവജീവന്റെ ഈ വചനം പ്രസംഗിക്കുവിൻ.<br /> <!-- <div class="result_row_heading"> <div class="result_col_2">സംഘത്തിന്റെ മുമ്പിൽ</div> </div> --> <br /> <b> സംഘത്തിന്റെ മുമ്പിൽ </b><br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">അവർ ഇതുകേട്ട് പ്രഭാതമായപ്പോൾ ദേവാലയത്തിൽ പ്രവേശിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. പ്രധാനപുരോഹിതനും അനുചരൻമാരും ഒന്നിച്ചുകൂടിന്യായാധിപസംഘത്തെയും, ഇസ്രായേലിലെ എല്ലാ ജനപ്രമുഖൻമാരെയും, വിളിച്ചുകൂട്ടുകയും തടവുകാരെ കൊണ്ടുവരാൻ ജയിലിലേക്ക് ആളയയ്ക്കുകയുംചെയ്തു.</div> </div> --> 21. അവർ ഇതുകേട്ട് പ്രഭാതമായപ്പോൾ ദേവാലയത്തിൽ പ്രവേശിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. പ്രധാനപുരോഹിതനും അനുചരൻമാരും ഒന്നിച്ചുകൂടിന്യായാധിപസംഘത്തെയും, ഇസ്രായേലിലെ എല്ലാ ജനപ്രമുഖൻമാരെയും, വിളിച്ചുകൂട്ടുകയും തടവുകാരെ കൊണ്ടുവരാൻ ജയിലിലേക്ക് ആളയയ്ക്കുകയുംചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">ആ സേവകർ കാരാഗൃഹത്തിൽ ചെന്നപ്പോൾ അവരെ അവിടെ കണ്ടില്ല. അവർ തിരിച്ചുചെന്നു വിവരമറിയിച്ചു:</div> </div> --> 22. ആ സേവകർ കാരാഗൃഹത്തിൽ ചെന്നപ്പോൾ അവരെ അവിടെ കണ്ടില്ല. അവർ തിരിച്ചുചെന്നു വിവരമറിയിച്ചു:<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">കാരാഗൃഹത്തിന്റെ വാതിലുകൾ ഭദ്രമായി ബന്ധിക്കപ്പെട്ടിരിക്കുന്നതും പടയാളികൾ കാവൽ നിൽക്കുന്നതും ഞങ്ങൾ കണ്ടു. എന്നാൽ, വാതിൽ തുറന്നപ്പോൾ അകത്ത് ആരെയും കണ്ടില്ല.</div> </div> --> 23. കാരാഗൃഹത്തിന്റെ വാതിലുകൾ ഭദ്രമായി ബന്ധിക്കപ്പെട്ടിരിക്കുന്നതും പടയാളികൾ കാവൽ നിൽക്കുന്നതും ഞങ്ങൾ കണ്ടു. എന്നാൽ, വാതിൽ തുറന്നപ്പോൾ അകത്ത് ആരെയും കണ്ടില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">ഇതു കേട്ടപ്പോൾ ദേവാലയസേനാധിപനും പുരോഹിതപ്രമുഖൻമാരും ഇതിന്റെ പര്യവസാനം എന്തായിരിക്കുമെന്നു ചിന്തിച്ച്, അവരെപ്പറ്റി സംഭ്രാന്തരായി.</div> </div> --> 24. ഇതു കേട്ടപ്പോൾ ദേവാലയസേനാധിപനും പുരോഹിതപ്രമുഖൻമാരും ഇതിന്റെ പര്യവസാനം എന്തായിരിക്കുമെന്നു ചിന്തിച്ച്, അവരെപ്പറ്റി സംഭ്രാന്തരായി.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">അപ്പോൾ ഒരാൾ വന്ന് അവരോടു പറഞ്ഞു: ഇതാ, നിങ്ങൾ കാരാഗൃഹത്തിലടച്ച മനുഷ്യർ ദേവാലയത്തിൽനിന്നുകൊണ്ടു ജനങ്ങളെ പഠിപ്പിക്കുന്നു.</div> </div> --> 25. അപ്പോൾ ഒരാൾ വന്ന് അവരോടു പറഞ്ഞു: ഇതാ, നിങ്ങൾ കാരാഗൃഹത്തിലടച്ച മനുഷ്യർ ദേവാലയത്തിൽനിന്നുകൊണ്ടു ജനങ്ങളെ പഠിപ്പിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">അപ്പോൾ സേനാധിപൻ സേവകരോടുകൂടെച്ചെന്ന് ബലപ്രയോഗം കൂടാതെതന്നെ അവരെ കൂട്ടിക്കൊണ്ടുവന്നു. കാരണം, ജനങ്ങൾ തങ്ങളെ കല്ലെറിയുമോ എന്ന് അവർ ഭയപ്പെട്ടിരുന്നു.</div> </div> --> 26. അപ്പോൾ സേനാധിപൻ സേവകരോടുകൂടെച്ചെന്ന് ബലപ്രയോഗം കൂടാതെതന്നെ അവരെ കൂട്ടിക്കൊണ്ടുവന്നു. കാരണം, ജനങ്ങൾ തങ്ങളെ കല്ലെറിയുമോ എന്ന് അവർ ഭയപ്പെട്ടിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">അവർ അവരെ കൊണ്ടുവന്നു സംഘത്തിന്റെ മുമ്പിൽ നിർത്തി. പ്രധാന പുരോഹിതൻ അവരോടു പറഞ്ഞു:</div> </div> --> 27. അവർ അവരെ കൊണ്ടുവന്നു സംഘത്തിന്റെ മുമ്പിൽ നിർത്തി. പ്രധാന പുരോഹിതൻ അവരോടു പറഞ്ഞു:<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">ഈ നാമത്തിൽ പഠിപ്പിക്കരുതെന്നു ഞങ്ങൾ കർശനമായി കൽപിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങൾ നിങ്ങളുടെ പ്രബോധനം കൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്തം ഞങ്ങളുടെമേൽ ആരോപിക്കാൻ നിങ്ങൾ ഉദ്യമിക്കുകയും ചെയ്യുന്നു.</div> </div> --> 28. ഈ നാമത്തിൽ പഠിപ്പിക്കരുതെന്നു ഞങ്ങൾ കർശനമായി കൽപിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങൾ നിങ്ങളുടെ പ്രബോധനം കൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്തം ഞങ്ങളുടെമേൽ ആരോപിക്കാൻ നിങ്ങൾ ഉദ്യമിക്കുകയും ചെയ്യുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">പത്രോസും അപ്പസ്തോലൻമാരും പ്രതിവചിച്ചു: മനുഷ്യരെക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്.</div> </div> --> 29. പത്രോസും അപ്പസ്തോലൻമാരും പ്രതിവചിച്ചു: മനുഷ്യരെക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്.<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കൻമാരുടെദൈവം ഉയിർപ്പിച്ചു.</div> </div> --> 30. നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കൻമാരുടെദൈവം ഉയിർപ്പിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">ഇസ്രായേലിന് അനുതാപവും പാപമോചനവും നൽകാൻ ദൈവം അവനെ നാഥനും രക്ഷകനുമായി തന്റെ വലത്തുഭാഗത്തേക്ക് ഉയർത്തി.</div> </div> --> 31. ഇസ്രായേലിന് അനുതാപവും പാപമോചനവും നൽകാൻ ദൈവം അവനെ നാഥനും രക്ഷകനുമായി തന്റെ വലത്തുഭാഗത്തേക്ക് ഉയർത്തി.<br /> <!-- <div class="result_row_selected"> <div class="result_col_1">32</div> <div class="result_col_2">ഈ സംഭവങ്ങൾക്കു ഞങ്ങൾ സാക്ഷികളാണ്. തന്നെ അനുസരിക്കുന്നവർക്കു ദൈവം പ്രദാനംചെയ്യുന്ന പരിശുദ്ധാത്മാവ് ഇതിനു സാക്ഷിയാണ്.</div> </div> --> 32. ഈ സംഭവങ്ങൾക്കു ഞങ്ങൾ സാക്ഷികളാണ്. തന്നെ അനുസരിക്കുന്നവർക്കു ദൈവം പ്രദാനംചെയ്യുന്ന പരിശുദ്ധാത്മാവ് ഇതിനു സാക്ഷിയാണ്.<br /> <!-- <div class="result_row_heading"> <div class="result_col_2">ഗമാലിയേൽ ഇടപെടുന്നു</div> </div> --> <br /> <b> ഗമാലിയേൽ ഇടപെടുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">33</div> <div class="result_col_2">ഇതുകേട്ടപ്പോൾ അവർ ക്ഷുഭിതരാവുകയും അപ്പസ്തോലൻമാരെ വധിക്കാൻ ആഗ്രഹിക്കുകയും ചെയ്തു.</div> </div> --> 33. ഇതുകേട്ടപ്പോൾ അവർ ക്ഷുഭിതരാവുകയും അപ്പസ്തോലൻമാരെ വധിക്കാൻ ആഗ്രഹിക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">34</div> <div class="result_col_2">എന്നാൽ, നിയമോപദേഷ്ടാവും സകലർക്കും ആദരണീയനുമായ ഗമാലിയേൽ എന്ന ഫരിസേയൻ സംഘത്തിൽ എഴുന്നേറ്റുനിന്ന്, അവരെ കുറച്ചുസമയത്തേക്കു പുറത്തുനിറുത്താൻ ആവശ്യപ്പെട്ടു.</div> </div> --> 34. എന്നാൽ, നിയമോപദേഷ്ടാവും സകലർക്കും ആദരണീയനുമായ ഗമാലിയേൽ എന്ന ഫരിസേയൻ സംഘത്തിൽ എഴുന്നേറ്റുനിന്ന്, അവരെ കുറച്ചുസമയത്തേക്കു പുറത്തുനിറുത്താൻ ആവശ്യപ്പെട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">35</div> <div class="result_col_2">അനന്തരം അവൻ പറഞ്ഞു: ഇസ്രായേൽ ജനങ്ങളേ, ഈ മനുഷ്യരോട് എന്തുചെയ്യാമെന്നു തീരുമാനിക്കുന്നതു സൂ ക്ഷിച്ചുവേണം.</div> </div> --> 35. അനന്തരം അവൻ പറഞ്ഞു: ഇസ്രായേൽ ജനങ്ങളേ, ഈ മനുഷ്യരോട് എന്തുചെയ്യാമെന്നു തീരുമാനിക്കുന്നതു സൂ ക്ഷിച്ചുവേണം.<br /> <!-- <div class="result_row_selected"> <div class="result_col_1">36</div> <div class="result_col_2">കുറെനാളുകൾക്കു മുമ്പ്, താൻ ഒരു വലിയവനാണെന്ന ഭാവത്തിൽതെവുദാസ് രംഗപ്രവേശം ചെയ്തു. ഏകദേശം നാനൂറു പേർ അവന്റെ കൂടെച്ചേർന്നു. എന്നാൽ, അവൻ വധിക്കപ്പെടുകയും അവന്റെ അനുയായികൾ ചിതറുകയും നാമാവശേഷമാവുകയും ചെയ്തു.</div> </div> --> 36. കുറെനാളുകൾക്കു മുമ്പ്, താൻ ഒരു വലിയവനാണെന്ന ഭാവത്തിൽതെവുദാസ് രംഗപ്രവേശം ചെയ്തു. ഏകദേശം നാനൂറു പേർ അവന്റെ കൂടെച്ചേർന്നു. എന്നാൽ, അവൻ വധിക്കപ്പെടുകയും അവന്റെ അനുയായികൾ ചിതറുകയും നാമാവശേഷമാവുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">37</div> <div class="result_col_2">അനന്തരം കാനേഷുമാരിയുടെ കാലത്തു ഗലീലിയനായ യൂദാസ് പ്രത്യക്ഷപ്പെട്ട്, കുറെപ്പേരെ ആ കർഷിച്ച് അനുയായികളാക്കി. അവനും ന ശിച്ചുപോയി; അനുയായികൾ തൂത്തെറിയപ്പെടുകയും ചെയ്തു.</div> </div> --> 37. അനന്തരം കാനേഷുമാരിയുടെ കാലത്തു ഗലീലിയനായ യൂദാസ് പ്രത്യക്ഷപ്പെട്ട്, കുറെപ്പേരെ ആ കർഷിച്ച് അനുയായികളാക്കി. അവനും ന ശിച്ചുപോയി; അനുയായികൾ തൂത്തെറിയപ്പെടുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">38</div> <div class="result_col_2">അതുകൊണ്ട്, ഞാൻ നിങ്ങളോടു പറയുന്നു, ഈ ആളുകളിൽനിന്ന് അകന്നുനിൽക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനിൽനിന്നാണെങ്കിൽ പരാജയപ്പെടും.</div> </div> --> 38. അതുകൊണ്ട്, ഞാൻ നിങ്ങളോടു പറയുന്നു, ഈ ആളുകളിൽനിന്ന് അകന്നുനിൽക്കുക. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനിൽനിന്നാണെങ്കിൽ പരാജയപ്പെടും.<br /> <!-- <div class="result_row_selected"> <div class="result_col_1">39</div> <div class="result_col_2">മറിച്ച്, ദൈവത്തിൽ നിന്നാണെങ്കിൽ അവരെ നശിപ്പിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല. മാത്ര മല്ല, ദൈവത്തെ എതിർക്കുന്നവരായി നിങ്ങൾ എണ്ണപ്പെടുകയുംചെയ്യും. അവർ അവന്റെ ഉപദേശം സ്വീകരിച്ചു.</div> </div> --> 39. മറിച്ച്, ദൈവത്തിൽ നിന്നാണെങ്കിൽ അവരെ നശിപ്പിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല. മാത്ര മല്ല, ദൈവത്തെ എതിർക്കുന്നവരായി നിങ്ങൾ എണ്ണപ്പെടുകയുംചെയ്യും. അവർ അവന്റെ ഉപദേശം സ്വീകരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">40</div> <div class="result_col_2">അവർ അപ്പസ്തോലൻമാരെ അകത്തുവിളിച്ചുപ്രഹരിച്ചതിനുശേഷം, യേശുവിന്റെ നാമത്തിൽ സംസാരിച്ചു പോകരുതെന്നു കൽപിച്ച്, അവരെ വിട്ടയച്ചു.</div> </div> --> 40. അവർ അപ്പസ്തോലൻമാരെ അകത്തുവിളിച്ചുപ്രഹരിച്ചതിനുശേഷം, യേശുവിന്റെ നാമത്തിൽ സംസാരിച്ചു പോകരുതെന്നു കൽപിച്ച്, അവരെ വിട്ടയച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">41</div> <div class="result_col_2">അവരാകട്ടെ, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാൻ യോഗ്യത ലഭിച്ചതിൽ സന്തോഷിച്ചുകൊണ്ട് സംഘത്തിന്റെ മുമ്പിൽ നിന്നു പുറത്തുപോയി.</div> </div> --> 41. അവരാകട്ടെ, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാൻ യോഗ്യത ലഭിച്ചതിൽ സന്തോഷിച്ചുകൊണ്ട് സംഘത്തിന്റെ മുമ്പിൽ നിന്നു പുറത്തുപോയി.<br /> <!-- <div class="result_row_selected"> <div class="result_col_1">42</div> <div class="result_col_2">എല്ലാ ദിവസവും ദേവാലയത്തിൽവച്ചും ഭവനംതോറും ചെന്നും യേശുവാണു ക്രിസ്തു എന്നു പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലും നിന്ന് അവർ വിരമിച്ചില്ല.</div> </div> --> 42. എല്ലാ ദിവസവും ദേവാലയത്തിൽവച്ചും ഭവനംതോറും ചെന്നും യേശുവാണു ക്രിസ്തു എന്നു പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലും നിന്ന് അവർ വിരമിച്ചില്ല.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-28352002216190018732010-12-16T12:08:00.003+05:302010-12-16T12:10:01.830+05:30അപ്പ. പ്രവര്ത്തനങ്ങള് 4<b>പത്രോസും യോഹന്നാനും സംഘത്തിന്റെ മുമ്പിൽ </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">അവർ ജനത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ പുരോഹിതൻമാരും ദേവാലയ സേനാധിപനും സദുക്കായരും അവർക്കെതിരേ ചെന്നു.</div> </div> --> 1. അവർ ജനത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ പുരോഹിതൻമാരും ദേവാലയ സേനാധിപനും സദുക്കായരും അവർക്കെതിരേ ചെന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">അവർ ജനത്തെ പ്രബോധിപ്പിക്കുകയും മരിച്ചവരുടെ ഉത്ഥാനത്തെക്കുറിച്ചു യേശുവിനെ ആധാരമാക്കി പ്രഘോഷിക്കുകയും ചെയ്തിരുന്നതിനാൽ ഇക്കൂട്ടർവളരെ അസ്വസ്ഥരായിരുന്നു.</div> </div> --> 2. അവർ ജനത്തെ പ്രബോധിപ്പിക്കുകയും മരിച്ചവരുടെ ഉത്ഥാനത്തെക്കുറിച്ചു യേശുവിനെ ആധാരമാക്കി പ്രഘോഷിക്കുകയും ചെയ്തിരുന്നതിനാൽ ഇക്കൂട്ടർവളരെ അസ്വസ്ഥരായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">അവർ അവരെ പിടികൂടി, സന്ധ്യയായതുകൊണ്ട്, അ ടുത്ത ദിവസംവരെ കാരാഗൃഹത്തിൽ സൂക്ഷിച്ചു.</div> </div> --> 3. അവർ അവരെ പിടികൂടി, സന്ധ്യയായതുകൊണ്ട്, അ ടുത്ത ദിവസംവരെ കാരാഗൃഹത്തിൽ സൂക്ഷിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">അവരുടെ വചനം കേട്ടവരിൽ അനേകർ വിശ്വസിച്ചു. അവരുടെ സംഖ്യ അയ്യായിരത്തോളമായി.</div> </div> --> 4. അവരുടെ വചനം കേട്ടവരിൽ അനേകർ വിശ്വസിച്ചു. അവരുടെ സംഖ്യ അയ്യായിരത്തോളമായി.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">പിറ്റേ ദിവസം അധികാരികളും ജനപ്രമാണികളും നിയമജ്ഞരും ജറുസലെമിൽ സമ്മേളിച്ചു.</div> </div> --> 5. പിറ്റേ ദിവസം അധികാരികളും ജനപ്രമാണികളും നിയമജ്ഞരും ജറുസലെമിൽ സമ്മേളിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">പ്രധാനപുരോഹിതൻ അന്നാസും കയ്യാഫാസുംയോഹന്നാനും അലക് സാണ്ടറും പ്രധാന പുരോഹിതന്റെ കുലത്തിൽപ്പെട്ട എല്ലാവരും അവിടെ ഉണ്ടായിരുന്നു.</div> </div> --> 6. പ്രധാനപുരോഹിതൻ അന്നാസും കയ്യാഫാസുംയോഹന്നാനും അലക് സാണ്ടറും പ്രധാന പുരോഹിതന്റെ കുലത്തിൽപ്പെട്ട എല്ലാവരും അവിടെ ഉണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">അപ്പസ്തോലൻമാരെ അവർ തങ്ങളുടെ മധ്യത്തിൽ നിർത്തി ഇങ്ങനെ ചോദിച്ചു: എന്തധികാരത്താലാണ്, അഥവാ ആരുടെ നാമത്തിലാണ് നിങ്ങൾ ഇതു പ്രവർത്തിച്ചത്?</div> </div> --> 7. അപ്പസ്തോലൻമാരെ അവർ തങ്ങളുടെ മധ്യത്തിൽ നിർത്തി ഇങ്ങനെ ചോദിച്ചു: എന്തധികാരത്താലാണ്, അഥവാ ആരുടെ നാമത്തിലാണ് നിങ്ങൾ ഇതു പ്രവർത്തിച്ചത്?<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">അപ്പോൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പത്രോസ് അവരോടു പറഞ്ഞു:</div> </div> --> 8. അപ്പോൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പത്രോസ് അവരോടു പറഞ്ഞു:<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">ഭരണാധികാരികളേ, ജനപ്രമാണികളേ, ഒരു രോഗിക്കു ഞങ്ങൾ ചെയ്ത ഒരു സത്പ്രവൃത്തിയെക്കുറിച്ചാണ്, എന്തു മാർഗങ്ങളുപയോഗിച്ചു ഞങ്ങൾ ആ മനുഷ്യനെ സുഖപ്പെടുത്തിയെന്നതിനെക്കുറിച്ചാണ്, ഞങ്ങൾ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെങ്കിൽ,</div> </div> --> 9. ഭരണാധികാരികളേ, ജനപ്രമാണികളേ, ഒരു രോഗിക്കു ഞങ്ങൾ ചെയ്ത ഒരു സത്പ്രവൃത്തിയെക്കുറിച്ചാണ്, എന്തു മാർഗങ്ങളുപയോഗിച്ചു ഞങ്ങൾ ആ മനുഷ്യനെ സുഖപ്പെടുത്തിയെന്നതിനെക്കുറിച്ചാണ്, ഞങ്ങൾ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെങ്കിൽ,<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">നിങ്ങളും ഇസ്രായേൽജനം മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങൾ കുരിശിൽ തറച്ചു കൊല്ലുകയും മരിച്ചവരിൽനിന്നു ദൈവം ഉയിർപ്പിക്കുകയും ചെയ്ത നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യൻ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്.</div> </div> --> 10. നിങ്ങളും ഇസ്രായേൽജനം മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങൾ കുരിശിൽ തറച്ചു കൊല്ലുകയും മരിച്ചവരിൽനിന്നു ദൈവം ഉയിർപ്പിക്കുകയും ചെയ്ത നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യൻ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്.<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">വീടുപണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീർന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല.</div> </div> --> 11. വീടുപണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീർന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല.</div> </div> --> 12. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവർ വിദ്യാവിഹീനരായ സാധാരണമനുഷ്യരാണെന്നു മനസ്സിലാക്കുകയും ചെയ്തപ്പോൾ അവർ അദ്ഭുതപ്പെട്ടു; അവർ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരാ ണെന്ന് ഗ്രഹിക്കുകയുംചെയ്തു.</div> </div> --> 13. പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവർ വിദ്യാവിഹീനരായ സാധാരണമനുഷ്യരാണെന്നു മനസ്സിലാക്കുകയും ചെയ്തപ്പോൾ അവർ അദ്ഭുതപ്പെട്ടു; അവർ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരാ ണെന്ന് ഗ്രഹിക്കുകയുംചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">എന്നാൽ, സുഖം പ്രാപിച്ച മനുഷ്യൻ അവരുടെ സമീപത്തു നിൽക്കുന്നതു കണ്ടതിനാൽ എന്തെങ്കിലും എതിർത്തു പറയാൻ അവർക്കു കഴിഞ്ഞില്ല.</div> </div> --> 14. എന്നാൽ, സുഖം പ്രാപിച്ച മനുഷ്യൻ അവരുടെ സമീപത്തു നിൽക്കുന്നതു കണ്ടതിനാൽ എന്തെങ്കിലും എതിർത്തു പറയാൻ അവർക്കു കഴിഞ്ഞില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">അതുകൊണ്ട്, സംഘത്തിൽനിന്നു പുറത്തുപോകാൻ അവരോട് കൽപിച്ചതിനുശേഷം അവർ പരസ്പരം ആലോചിച്ചു.</div> </div> --> 15. അതുകൊണ്ട്, സംഘത്തിൽനിന്നു പുറത്തുപോകാൻ അവരോട് കൽപിച്ചതിനുശേഷം അവർ പരസ്പരം ആലോചിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">ഈ മനുഷ്യരോടു നാം എന്താണുചെയ്യുക? ഇവർവഴി ശ്രദ്ധേയമായ ഒരടയാളം സംഭവിച്ചിരിക്കുന്നു എന്നതു ജറുസലെം നിവാസികൾക്കെല്ലാം വ്യക്തമായി അറിയാം. അതു നിഷേധിക്കാൻ നമുക്കു സാധ്യമല്ല.</div> </div> --> 16. ഈ മനുഷ്യരോടു നാം എന്താണുചെയ്യുക? ഇവർവഴി ശ്രദ്ധേയമായ ഒരടയാളം സംഭവിച്ചിരിക്കുന്നു എന്നതു ജറുസലെം നിവാസികൾക്കെല്ലാം വ്യക്തമായി അറിയാം. അതു നിഷേധിക്കാൻ നമുക്കു സാധ്യമല്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">എന്നാൽ, ഇതു ജനത്തിനിടയിൽ കൂടുതൽ പ്രചരിക്കാതിരിക്കാൻ ഈ നാമത്തിൽ ഇനി ആരോടും സംസാരിക്കരുതെന്നു നമുക്ക് അവരെ താക്കീതു ചെയ്യാം.</div> </div> --> 17. എന്നാൽ, ഇതു ജനത്തിനിടയിൽ കൂടുതൽ പ്രചരിക്കാതിരിക്കാൻ ഈ നാമത്തിൽ ഇനി ആരോടും സംസാരിക്കരുതെന്നു നമുക്ക് അവരെ താക്കീതു ചെയ്യാം.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">അവർ അവരെ വിളിച്ച് യേശുവിന്റെ നാമത്തിൽയാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു കൽപിച്ചു.</div> </div> --> 18. അവർ അവരെ വിളിച്ച് യേശുവിന്റെ നാമത്തിൽയാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു കൽപിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">പത്രോസും യോഹന്നാനും അവരോടു മറുപടി പറഞ്ഞു: ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയിൽന്യായമാണോ? നിങ്ങൾ തന്നെ വിധിക്കുവിൻ.</div> </div> --> 19. പത്രോസും യോഹന്നാനും അവരോടു മറുപടി പറഞ്ഞു: ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയിൽന്യായമാണോ? നിങ്ങൾ തന്നെ വിധിക്കുവിൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">എന്തെന്നാൽ, ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല.</div> </div> --> 20. എന്തെന്നാൽ, ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">അവർ അവരെ കൂടുതൽ ഭീഷണിപ്പെടുത്തി വിട്ടയച്ചു. അവരെ ശിക്ഷിക്കാൻ ഒരു മാർഗവും കണ്ടില്ല. കാരണം, ജനത്തെ അവർ ഭയപ്പെട്ടു. എന്തെന്നാൽ, അവിടെയുണ്ടായ സംഭവത്തെക്കുറിച്ച് എല്ലാവരും ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു.</div> </div> --> 21. അവർ അവരെ കൂടുതൽ ഭീഷണിപ്പെടുത്തി വിട്ടയച്ചു. അവരെ ശിക്ഷിക്കാൻ ഒരു മാർഗവും കണ്ടില്ല. കാരണം, ജനത്തെ അവർ ഭയപ്പെട്ടു. എന്തെന്നാൽ, അവിടെയുണ്ടായ സംഭവത്തെക്കുറിച്ച് എല്ലാവരും ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">അദ്ഭുതകരമായ രോഗശാന്തി ലഭിച്ച മനുഷ്യനു നാൽപതിലേറെ വയസ്സുണ്ടായിരുന്നു.</div> </div> --> 22. അദ്ഭുതകരമായ രോഗശാന്തി ലഭിച്ച മനുഷ്യനു നാൽപതിലേറെ വയസ്സുണ്ടായിരുന്നു.<br /> <!-- <div class="result_row_heading"> <div class="result_col_2">വിശ്വാസികൾ ധൈര്യത്തിനായി പ്രാർഥിക്കുന്നു</div> </div> --> <br /> <b> വിശ്വാസികൾ ധൈര്യത്തിനായി പ്രാർഥിക്കുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">മോചിതരായ അവർ സ്വസമൂഹത്തി ലെത്തി പുരോഹിതപ്രമുഖൻമാരും ജനപ്രമാണികളും പറഞ്ഞകാര്യങ്ങൾ അവരെ അറിയിച്ചു.</div> </div> --> 23. മോചിതരായ അവർ സ്വസമൂഹത്തി ലെത്തി പുരോഹിതപ്രമുഖൻമാരും ജനപ്രമാണികളും പറഞ്ഞകാര്യങ്ങൾ അവരെ അറിയിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">അതുകേട്ടപ്പോൾ അവർ ഏക മനസ്സോടെ ഉച്ചത്തിൽ ദൈവത്തോടപേക്ഷിച്ചു: നാഥാ, ആകാശത്തിന്റെയും ഭൂമിയുടെയും സമുദ്രത്തിന്റെയും അവയിലുള്ള സകലത്തിന്റെയും സ്രഷ്ടാവേ,</div> </div> --> 24. അതുകേട്ടപ്പോൾ അവർ ഏക മനസ്സോടെ ഉച്ചത്തിൽ ദൈവത്തോടപേക്ഷിച്ചു: നാഥാ, ആകാശത്തിന്റെയും ഭൂമിയുടെയും സമുദ്രത്തിന്റെയും അവയിലുള്ള സകലത്തിന്റെയും സ്രഷ്ടാവേ,<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിന്റെ അധരത്തിലൂടെ പരിശുദ്ധാത്മാവു മുഖേന അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ടല്ലോ: വിജാതീയർ രോഷാകുലരായതെന്തിന്? ജനങ്ങൾ വ്യർഥ മായ കാര്യങ്ങൾ വിഭാവനം ചെയ്തതുമെന്തിന്?</div> </div> --> 25. ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിന്റെ അധരത്തിലൂടെ പരിശുദ്ധാത്മാവു മുഖേന അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ടല്ലോ: വിജാതീയർ രോഷാകുലരായതെന്തിന്? ജനങ്ങൾ വ്യർഥ മായ കാര്യങ്ങൾ വിഭാവനം ചെയ്തതുമെന്തിന്?<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">കർത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരായി ഭൂമിയിലെ രാജാക്കൻമാർ അണിനിരക്കുകയും അധികാരികൾ ഒരുമിച്ചുകൂടുകയും ചെയ്തു.</div> </div> --> 26. കർത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരായി ഭൂമിയിലെ രാജാക്കൻമാർ അണിനിരക്കുകയും അധികാരികൾ ഒരുമിച്ചുകൂടുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">അവിടുന്ന് അഭിഷേകംചെയ്ത അവിടുത്തെ പരിശുദ്ധദാസനായ യേശുവിനെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോസും വിജാതീയരോടും ഇസ്രായേൽജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തിൽ ഒരുമിച്ചുകൂടി.</div> </div> --> 27. അവിടുന്ന് അഭിഷേകംചെയ്ത അവിടുത്തെ പരിശുദ്ധദാസനായ യേശുവിനെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോസും വിജാതീയരോടും ഇസ്രായേൽജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തിൽ ഒരുമിച്ചുകൂടി.<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">അവിടുത്തെ ശക്തിയും ഹിതവും അനുസരിച്ചു നിശ്ചയിച്ചിരുന്ന കാര്യങ്ങൾ നിറവേറുന്നതിനുവേണ്ടിയാണ് അവർ ഇപ്രകാരം ചെയ്തത്.</div> </div> --> 28. അവിടുത്തെ ശക്തിയും ഹിതവും അനുസരിച്ചു നിശ്ചയിച്ചിരുന്ന കാര്യങ്ങൾ നിറവേറുന്നതിനുവേണ്ടിയാണ് അവർ ഇപ്രകാരം ചെയ്തത്.<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">അതിനാൽ, കർത്താവേ, അവരുടെ ഭീഷണികളെ അവിടുന്നു ശ്രദ്ധിക്കണമേ.</div> </div> --> 29. അതിനാൽ, കർത്താവേ, അവരുടെ ഭീഷണികളെ അവിടുന്നു ശ്രദ്ധിക്കണമേ.<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">അവിടുത്തെ പരിശുദ്ധദാസ നായ യേശുവിന്റെ നാമത്തിൽ രോഗശാന്തിയും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകൾ നീട്ടണമേ. അവിടുത്തെ വചനം പൂർണധൈ ര്യത്തോടെ പ്രസംഗിക്കാൻ ഈ ദാസരെ അനുഗ്രഹിക്കണമേ.</div> </div> --> 30. അവിടുത്തെ പരിശുദ്ധദാസ നായ യേശുവിന്റെ നാമത്തിൽ രോഗശാന്തിയും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകൾ നീട്ടണമേ. അവിടുത്തെ വചനം പൂർണധൈ ര്യത്തോടെ പ്രസംഗിക്കാൻ ഈ ദാസരെ അനുഗ്രഹിക്കണമേ.<br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">പ്രാർഥന കഴിഞ്ഞപ്പോൾ അവർ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ പൂരിതരായി ദൈവവചനം ധൈര്യപൂർവം പ്രസംഗിച്ചു.</div> </div> --> 31. പ്രാർഥന കഴിഞ്ഞപ്പോൾ അവർ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ പൂരിതരായി ദൈവവചനം ധൈര്യപൂർവം പ്രസംഗിച്ചു.<br /> <!-- <div class="result_row_heading"> <div class="result_col_2">വിശ്വാസികളുടെ കൂട്ടായ്മ</div> </div> --> <br /> <b> വിശ്വാസികളുടെ കൂട്ടായ്മ </b><br /> <!-- <div class="result_row_selected"> <div class="result_col_1">32</div> <div class="result_col_2">വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു.</div> </div> --> 32. വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">33</div> <div class="result_col_2">അപ്പസ്തോലൻമാർ, കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു വലിയ ശക്തിയോടെ സാക്ഷ്യം നൽകി. അവരെല്ലാവരുടെയുംമേൽ കൃപാവരം സമൃദ്ധമായി ഉണ്ടായിരുന്നു.</div> </div> --> 33. അപ്പസ്തോലൻമാർ, കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു വലിയ ശക്തിയോടെ സാക്ഷ്യം നൽകി. അവരെല്ലാവരുടെയുംമേൽ കൃപാവരം സമൃദ്ധമായി ഉണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">34</div> <div class="result_col_2">അവരുടെയിടയിൽ ദാരിദ്യ്രമനുഭവിക്കുന്നവർ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പസ്തോലൻമാരുടെ കാൽക്കലർപ്പിച്ചു.</div> </div> --> 34. അവരുടെയിടയിൽ ദാരിദ്യ്രമനുഭവിക്കുന്നവർ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പസ്തോലൻമാരുടെ കാൽക്കലർപ്പിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">35</div> <div class="result_col_2">അത് ഓരോരുത്തർക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു.</div> </div> --> 35. അത് ഓരോരുത്തർക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">36</div> <div class="result_col_2">ബാർണബാസ് എന്ന അപരനാമത്താൽ അപ്പസ്തോലൻമാർ വിളിച്ചിരുന്നവനും ഈ വാക്കിന്റെ അർഥം ആശ്വാസ പുത്രൻ എന്നാണ് സൈപ്രസ് സ്വദേശിയും ലേവായ നുമായ ജോസഫ്</div> </div> --> 36. ബാർണബാസ് എന്ന അപരനാമത്താൽ അപ്പസ്തോലൻമാർ വിളിച്ചിരുന്നവനും ഈ വാക്കിന്റെ അർഥം ആശ്വാസ പുത്രൻ എന്നാണ് സൈപ്രസ് സ്വദേശിയും ലേവായ നുമായ ജോസഫ്<br /> <!-- <div class="result_row_selected"> <div class="result_col_1">37</div> <div class="result_col_2">തന്റെ വയൽ വിറ്റുകിട്ടിയ പണം അപ്പസ്തോലൻമാരുടെ കാൽക്കലർപ്പിച്ചു.</div> </div> --> 37. തന്റെ വയൽ വിറ്റുകിട്ടിയ പണം അപ്പസ്തോലൻമാരുടെ കാൽക്കലർപ്പിച്ചു.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-85121077299248465512010-12-16T12:08:00.001+05:302010-12-16T12:10:01.830+05:30അപ്പ. പ്രവര്ത്തനങ്ങള് 3<b>മുടന്തനു സൗഖ്യം </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">ഒരു ദിവസം ഒമ്പതാംമണിക്കൂറിലെപ്രാർഥനയ്ക്കു പത്രോസും യോഹന്നാനുംദേവാലയത്തിലേക്കു പോവുകയായിരുന്നു.</div> </div> --> 1. ഒരു ദിവസം ഒമ്പതാംമണിക്കൂറിലെപ്രാർഥനയ്ക്കു പത്രോസും യോഹന്നാനുംദേവാലയത്തിലേക്കു പോവുകയായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">ജൻമനാ മുടന്തനായ ഒരാളെ എടുത്തുകൊണ്ടു ചിലർ അവിടെയെത്തി. ദേവാലയത്തിൽ പ്രവേശിക്കുന്നവരോടു ഭിക്ഷയാചിക്കാനായി സുന്ദരകവാടം എന്നു വിളിക്കപ്പെടുന്ന ദേവാലയ വാതിൽക്കൽ അവനെ കിടത്തുക പതിവായിരുന്നു.</div> </div> --> 2. ജൻമനാ മുടന്തനായ ഒരാളെ എടുത്തുകൊണ്ടു ചിലർ അവിടെയെത്തി. ദേവാലയത്തിൽ പ്രവേശിക്കുന്നവരോടു ഭിക്ഷയാചിക്കാനായി സുന്ദരകവാടം എന്നു വിളിക്കപ്പെടുന്ന ദേവാലയ വാതിൽക്കൽ അവനെ കിടത്തുക പതിവായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">പത്രോസുംയോഹന്നാനും ദേവാലയത്തിലേക്കു പ്രവേശിക്കുന്നതു കണ്ട് അവൻ അവരോടു ഭിക്ഷയാചിച്ചു.</div> </div> --> 3. പത്രോസുംയോഹന്നാനും ദേവാലയത്തിലേക്കു പ്രവേശിക്കുന്നതു കണ്ട് അവൻ അവരോടു ഭിക്ഷയാചിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">പത്രോസ് യോഹന്നാനോടൊപ്പം അവനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ നേരേ നോക്കുക.</div> </div> --> 4. പത്രോസ് യോഹന്നാനോടൊപ്പം അവനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ നേരേ നോക്കുക.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">അവരുടെ പക്കൽനിന്ന് എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച് അവൻ അവരെ നോക്കി.</div> </div> --> 5. അവരുടെ പക്കൽനിന്ന് എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച് അവൻ അവരെ നോക്കി.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">പത്രോസ് പറഞ്ഞു: വെള്ളിയോ സ്വർണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക.</div> </div> --> 6. പത്രോസ് പറഞ്ഞു: വെള്ളിയോ സ്വർണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">പത്രോസ് വലത്തുകൈയ്ക്കു പിടിച്ച് അവനെ എഴുന്നേൽപിച്ചു. ഉടൻതന്നെ അവന്റെ പാദങ്ങളും കണങ്കാലുകളും ബലംപ്രാപിച്ചു.</div> </div> --> 7. പത്രോസ് വലത്തുകൈയ്ക്കു പിടിച്ച് അവനെ എഴുന്നേൽപിച്ചു. ഉടൻതന്നെ അവന്റെ പാദങ്ങളും കണങ്കാലുകളും ബലംപ്രാപിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">അവൻ ചാടി എഴുന്നേറ്റു നടന്നു. നടന്നും കുതിച്ചുചാടിയും ദൈവത്തെ സ്തുതിച്ചും കൊണ്ട് അവൻ അവരോടൊപ്പം ദേവാലയത്തിൽ പ്രവേശിച്ചു.</div> </div> --> 8. അവൻ ചാടി എഴുന്നേറ്റു നടന്നു. നടന്നും കുതിച്ചുചാടിയും ദൈവത്തെ സ്തുതിച്ചും കൊണ്ട് അവൻ അവരോടൊപ്പം ദേവാലയത്തിൽ പ്രവേശിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">അവൻ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനമെല്ലാം കണ്ടു.</div> </div> --> 9. അവൻ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനമെല്ലാം കണ്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">ദേവാലയത്തിന്റെ സുന്ദരകവാടത്തിങ്കൽ ഭിക്ഷയാചിച്ചുകൊണ്ടിരുന്നവനാണ് അവനെന്ന് മന സ്സിലാക്കി, അവനു സംഭവിച്ച കാര്യത്തെക്കുറിച്ച് അവർ അദ്ഭുതസ്തബ്ധരായി.</div> </div> --> 10. ദേവാലയത്തിന്റെ സുന്ദരകവാടത്തിങ്കൽ ഭിക്ഷയാചിച്ചുകൊണ്ടിരുന്നവനാണ് അവനെന്ന് മന സ്സിലാക്കി, അവനു സംഭവിച്ച കാര്യത്തെക്കുറിച്ച് അവർ അദ്ഭുതസ്തബ്ധരായി.<br /> <!-- <div class="result_row_heading"> <div class="result_col_2">പത്രോസിന്റെ പ്രസംഗം</div> </div> --> <br /> <b> പത്രോസിന്റെ പ്രസംഗം </b><br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">അവൻ പത്രോസിനെയും യോഹന്നാനെയും വിട്ടുമാറാതെ നിൽക്കുന്നതു കണ്ടപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ട് സോളമന്റെ മൺഡപത്തിൽ അവരുടെ അടുത്ത് ഓടിക്കൂടി.</div> </div> --> 11. അവൻ പത്രോസിനെയും യോഹന്നാനെയും വിട്ടുമാറാതെ നിൽക്കുന്നതു കണ്ടപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ട് സോളമന്റെ മൺഡപത്തിൽ അവരുടെ അടുത്ത് ഓടിക്കൂടി.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">ഇതുകണ്ട് പത്രോസ് അവരോടു പറഞ്ഞു: ഇസ്രായേൽജനമേ, നിങ്ങളെന്തിന് ഇതിൽ അദ്ഭുതപ്പെടുന്നു? ഞങ്ങൾ സ്വന്തം ശക്തിയോ സുകൃതമോകൊണ്ട് ഇവനു നടക്കാൻ കഴിവുകൊടുത്തു എന്ന മട്ടിൽ ഞങ്ങളെ സൂക്ഷിച്ചുനോക്കുന്നതെന്തിന്?</div> </div> --> 12. ഇതുകണ്ട് പത്രോസ് അവരോടു പറഞ്ഞു: ഇസ്രായേൽജനമേ, നിങ്ങളെന്തിന് ഇതിൽ അദ്ഭുതപ്പെടുന്നു? ഞങ്ങൾ സ്വന്തം ശക്തിയോ സുകൃതമോകൊണ്ട് ഇവനു നടക്കാൻ കഴിവുകൊടുത്തു എന്ന മട്ടിൽ ഞങ്ങളെ സൂക്ഷിച്ചുനോക്കുന്നതെന്തിന്?<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കൻമാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ അവനെ ഏൽപിച്ചുകൊടുത്തു. പീലാത്തോസ് അവനെ വിട്ടയയ്ക്കാൻ തീരുമാനിച്ചിട്ടും അവന്റെ മുമ്പിൽവച്ച് നിങ്ങൾ അവനെ തള്ളിപ്പറഞ്ഞു.</div> </div> --> 13. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കൻമാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ അവനെ ഏൽപിച്ചുകൊടുത്തു. പീലാത്തോസ് അവനെ വിട്ടയയ്ക്കാൻ തീരുമാനിച്ചിട്ടും അവന്റെ മുമ്പിൽവച്ച് നിങ്ങൾ അവനെ തള്ളിപ്പറഞ്ഞു.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">പരിശുദ്ധനും നീതിമാനുമായ അവനെ നിങ്ങൾ നിരാകരിച്ചു. പകരം ഒരു കൊലപാതകിയെ വിട്ടുകിട്ടാൻ അപേക്ഷിച്ചു.</div> </div> --> 14. പരിശുദ്ധനും നീതിമാനുമായ അവനെ നിങ്ങൾ നിരാകരിച്ചു. പകരം ഒരു കൊലപാതകിയെ വിട്ടുകിട്ടാൻ അപേക്ഷിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">ജീവന്റെ നാഥനെ നിങ്ങൾ വധിച്ചു. എന്നാൽ, ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു. അതിനു ഞങ്ങൾ സാക്ഷികളാണ്.</div> </div> --> 15. ജീവന്റെ നാഥനെ നിങ്ങൾ വധിച്ചു. എന്നാൽ, ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു. അതിനു ഞങ്ങൾ സാക്ഷികളാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">അവന്റെ നാമത്തിലുള്ള വിശ്വാസംമൂലം, അവന്റെ നാമമാണ് നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനെ സുഖപ്പെടുത്തിയത്. അവനിലുള്ള വിശ്വാസമാണ് നിങ്ങളുടെ മുമ്പിൽവച്ച് ഈ മനുഷ്യനു പൂർണ്ണാരോഗ്യം പ്രദാനം ചെയ്തത്.</div> </div> --> 16. അവന്റെ നാമത്തിലുള്ള വിശ്വാസംമൂലം, അവന്റെ നാമമാണ് നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനെ സുഖപ്പെടുത്തിയത്. അവനിലുള്ള വിശ്വാസമാണ് നിങ്ങളുടെ മുമ്പിൽവച്ച് ഈ മനുഷ്യനു പൂർണ്ണാരോഗ്യം പ്രദാനം ചെയ്തത്.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">സഹോദരരേ, നിങ്ങളുടെ നേതാക്കളെപ്പോലെതന്നെ നിങ്ങളും അജ്ഞതമൂലമാണ് ഇങ്ങനെ പ്രവർത്തിച്ചതെന്ന് എനിക്കറിയാം.</div> </div> --> 17. സഹോദരരേ, നിങ്ങളുടെ നേതാക്കളെപ്പോലെതന്നെ നിങ്ങളും അജ്ഞതമൂലമാണ് ഇങ്ങനെ പ്രവർത്തിച്ചതെന്ന് എനിക്കറിയാം.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">എന്നാൽ, തന്റെ അഭിഷിക്തൻ ഇവയെല്ലാം സഹിക്കണമെന്നു പ്രവാചകൻമാർവഴി ദൈവം മുൻകൂട്ടി അരുളിച്ചെയ്തത് അവിടുന്ന് ഇങ്ങനെ പൂർത്തിയാക്കി.</div> </div> --> 18. എന്നാൽ, തന്റെ അഭിഷിക്തൻ ഇവയെല്ലാം സഹിക്കണമെന്നു പ്രവാചകൻമാർവഴി ദൈവം മുൻകൂട്ടി അരുളിച്ചെയ്തത് അവിടുന്ന് ഇങ്ങനെ പൂർത്തിയാക്കി.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">അതിനാൽ, നിങ്ങളുടെപാപങ്ങൾ മായിച്ചുകളയാൻ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിൻ.</div> </div> --> 19. അതിനാൽ, നിങ്ങളുടെപാപങ്ങൾ മായിച്ചുകളയാൻ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">നിങ്ങൾക്കു കർത്താവിന്റെ സന്നിധിയിൽനിന്നു സമാശ്വാസത്തിന്റെ കാലം വന്നെത്തുകയും, നിങ്ങൾക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയയ്ക്കുകയും ചെയ്യും.</div> </div> --> 20. നിങ്ങൾക്കു കർത്താവിന്റെ സന്നിധിയിൽനിന്നു സമാശ്വാസത്തിന്റെ കാലം വന്നെത്തുകയും, നിങ്ങൾക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയയ്ക്കുകയും ചെയ്യും.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">ആദിമുതൽ തന്റെ വിശുദ്ധ പ്രവാചകൻമാർവഴി ദൈവം അരുളിച്ചെയ്തതുപോലെ, സകലത്തിന്റെയും പുനഃസ്ഥാപനകാലം വരെ സ്വർഗം അവനെ സ്വീകരിക്കേണ്ടിയിരിക്കുന്നു.</div> </div> --> 21. ആദിമുതൽ തന്റെ വിശുദ്ധ പ്രവാചകൻമാർവഴി ദൈവം അരുളിച്ചെയ്തതുപോലെ, സകലത്തിന്റെയും പുനഃസ്ഥാപനകാലം വരെ സ്വർഗം അവനെ സ്വീകരിക്കേണ്ടിയിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ കർത്താവ് നിങ്ങൾക്കായി, നിങ്ങളുടെ സഹോദരൻമാരുടെയിടയിൽനിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയർത്തും. അവൻ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങൾ കേൾക്കണം.</div> </div> --> 22. മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ കർത്താവ് നിങ്ങൾക്കായി, നിങ്ങളുടെ സഹോദരൻമാരുടെയിടയിൽനിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയർത്തും. അവൻ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങൾ കേൾക്കണം.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">ആ പ്രവാചകന്റെ വാക്കു കേൾക്കാത്തവരെല്ലാം ജനത്തിന്റെ ഇടയിൽനിന്നു പൂർണമായി വിച്ഛേദിക്കപ്പെടും.</div> </div> --> 23. ആ പ്രവാചകന്റെ വാക്കു കേൾക്കാത്തവരെല്ലാം ജനത്തിന്റെ ഇടയിൽനിന്നു പൂർണമായി വിച്ഛേദിക്കപ്പെടും.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">സാമുവലും തുടർന്നുവന്ന പ്രവാചകൻമാ രെല്ലാവരും ഈ ദിവസങ്ങളെപ്പറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.</div> </div> --> 24. സാമുവലും തുടർന്നുവന്ന പ്രവാചകൻമാ രെല്ലാവരും ഈ ദിവസങ്ങളെപ്പറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">നിങ്ങൾ പ്രവാചകൻമാരുടെയും നമ്മുടെ പിതാക്കൻമാരോടു ദൈവം ചെയ്ത ഉടമ്പടിയുടെയും സന്തതികളാണ്. അവിടുന്ന് അബ്രാഹത്തോട് അരുളിച്ചെയ്തു: ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്റെ സന്തതിവഴി അനുഗൃഹീതമാകും.</div> </div> --> 25. നിങ്ങൾ പ്രവാചകൻമാരുടെയും നമ്മുടെ പിതാക്കൻമാരോടു ദൈവം ചെയ്ത ഉടമ്പടിയുടെയും സന്തതികളാണ്. അവിടുന്ന് അബ്രാഹത്തോട് അരുളിച്ചെയ്തു: ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്റെ സന്തതിവഴി അനുഗൃഹീതമാകും.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">ദൈവം തന്റെ ദാസനെ ഉയിർപ്പിച്ച്, ആദ്യം നിങ്ങളുടെ അടുക്കലേക്കാണു നിയോഗിച്ചയച്ചത്. നിങ്ങൾ ഓരോരുത്തരെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കാൻവേണ്ടിയാണ് അത്.</div> </div> --> 26. ദൈവം തന്റെ ദാസനെ ഉയിർപ്പിച്ച്, ആദ്യം നിങ്ങളുടെ അടുക്കലേക്കാണു നിയോഗിച്ചയച്ചത്. നിങ്ങൾ ഓരോരുത്തരെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കാൻവേണ്ടിയാണ് അത്.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-14324445590608359952010-12-16T12:07:00.003+05:302010-12-16T12:10:01.831+05:30അപ്പ. പ്രവര്ത്തനങ്ങള് 2<b>പരിശുഡ്ഢാത്മാവിന്റെ ആഗമനം </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">പന്തക്കുസ്താദിനം സമാഗതമായപ്പോൾ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു.</div> </div> --> 1. പന്തക്കുസ്താദിനം സമാഗതമായപ്പോൾ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവർ സമ്മേളിച്ചിരുന്ന വീടുമുഴുവൻ നിറഞ്ഞു.</div> </div> --> 2. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവർ സമ്മേളിച്ചിരുന്ന വീടുമുഴുവൻ നിറഞ്ഞു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">അഗ്നിജ്വാലകൾപോലുള്ള നാവുകൾ തങ്ങളോരോരുത്തരുടെയുംമേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു.</div> </div> --> 3. അഗ്നിജ്വാലകൾപോലുള്ള നാവുകൾ തങ്ങളോരോരുത്തരുടെയുംമേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.</div> </div> --> 4. അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">ആകാശത്തിൻകീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദർ ജറുസലെമിൽ ഉണ്ടായിരുന്നു.</div> </div> --> 5. ആകാശത്തിൻകീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദർ ജറുസലെമിൽ ഉണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">ആരവം ഉണ്ടായപ്പോൾ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളിൽ അപ്പസ്തോലൻമാർ സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയുംചെയ്തു.</div> </div> --> 6. ആരവം ഉണ്ടായപ്പോൾ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളിൽ അപ്പസ്തോലൻമാർ സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയുംചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">അവർ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ?</div> </div> --> 7. അവർ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ?<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയിൽ ശ്രവിക്കുന്നതെങ്ങനെ?</div> </div> --> 8. നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയിൽ ശ്രവിക്കുന്നതെങ്ങനെ?<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">പാർത്തിയാക്കാരുംമേദിയാക്കാരും എലാമിയാക്കാരും മെസെപ്പൊട്ടാമിയൻ നിവാസികളുംയൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും</div> </div> --> 9. പാർത്തിയാക്കാരുംമേദിയാക്കാരും എലാമിയാക്കാരും മെസെപ്പൊട്ടാമിയൻ നിവാസികളുംയൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനേയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായിൽനിന്നുള്ള സന്ദർശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും</div> </div> --> 10. ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനേയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായിൽനിന്നുള്ള സന്ദർശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">ക്രേത്യരും അറേബ്യരും ആയ നാമെല്ലാം, ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികൾ അവർ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളിൽ കേൾക്കുന്നല്ലോ.</div> </div> --> 11. ക്രേത്യരും അറേബ്യരും ആയ നാമെല്ലാം, ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികൾ അവർ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളിൽ കേൾക്കുന്നല്ലോ. <br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">ഇതിന്റെ യെല്ലാം അർഥമെന്ത് എന്ന് പരസ്പരംചോദിച്ചുകൊണ്ട് എല്ലാവരും വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു.</div> </div> --> 12. ഇതിന്റെ യെല്ലാം അർഥമെന്ത് എന്ന് പരസ്പരംചോദിച്ചുകൊണ്ട് എല്ലാവരും വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">എന്നാൽ, മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു: പുതുവീഞ്ഞു കുടിച്ച് അവർക്കു ലഹരിപിടിച്ചിരിക്കുകയാണ്.</div> </div> --> 13. എന്നാൽ, മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു: പുതുവീഞ്ഞു കുടിച്ച് അവർക്കു ലഹരിപിടിച്ചിരിക്കുകയാണ്.<br /> <!-- <div class="result_row_heading"> <div class="result_col_2">പത്രോസിന്റെ പ്രസംഗം</div> </div> --> <br /> <b> പത്രോസിന്റെ പ്രസംഗം </b><br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">എന്നാൽ, പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തിൽ അവരോടു പറഞ്ഞു: യഹൂദജനങ്ങളേ, ജറുസലെമിൽ വസിക്കുന്നവരേ, ഇതു മനസ്സിലാക്കുവിൻ; എന്റെ വാക്കുകൾശ്രദ്ധിക്കുവിൻ.</div> </div> --> 14. എന്നാൽ, പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തിൽ അവരോടു പറഞ്ഞു: യഹൂദജനങ്ങളേ, ജറുസലെമിൽ വസിക്കുന്നവരേ, ഇതു മനസ്സിലാക്കുവിൻ; എന്റെ വാക്കുകൾശ്രദ്ധിക്കുവിൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല. കാരണം, ഇപ്പോൾ ദിവസത്തിന്റെ മൂന്നാംമണിക്കൂറല്ലേ ആയിട്ടുള്ളൂ?</div> </div> --> 15. നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല. കാരണം, ഇപ്പോൾ ദിവസത്തിന്റെ മൂന്നാംമണിക്കൂറല്ലേ ആയിട്ടുള്ളൂ?<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">മറിച്ച്, ജോയേൽ പ്രവാചകൻ പറഞ്ഞതാണിത് :</div> </div> --> 16. മറിച്ച്, ജോയേൽ പ്രവാചകൻ പറഞ്ഞതാണിത് :<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">ദൈവം അരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളിൽ എല്ലാ മനുഷ്യരുടെയുംമേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും. നിങ്ങളുടെ പുത്രൻമാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെയുവാക്കൾക്കു ദർശനങ്ങളുണ്ടാകും; നിങ്ങളുടെവൃദ്ധൻമാർ സ്വപ്നങ്ങൾ കാണും.</div> </div> --> 17. ദൈവം അരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളിൽ എല്ലാ മനുഷ്യരുടെയുംമേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും. നിങ്ങളുടെ പുത്രൻമാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെയുവാക്കൾക്കു ദർശനങ്ങളുണ്ടാകും; നിങ്ങളുടെവൃദ്ധൻമാർ സ്വപ്നങ്ങൾ കാണും.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">എന്റെ ദാസൻമാരുടെയും ദാസികളുടെയുംമേൽ ഞാൻ എന്റെ ആത്മാവിനെ വർഷിക്കും; അവർ പ്രവചിക്കുകയും ചെയ്യും.</div> </div> --> 18. എന്റെ ദാസൻമാരുടെയും ദാസികളുടെയുംമേൽ ഞാൻ എന്റെ ആത്മാവിനെ വർഷിക്കും; അവർ പ്രവചിക്കുകയും ചെയ്യും.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">ആകാശത്തിൽ അദ്ഭുതങ്ങളും ഭൂമിയിൽ അടയാളങ്ങളും ഞാൻ കാണിക്കും രക്തവും അ ഗ്നിയും ധൂമപടലവും.</div> </div> --> 19. ആകാശത്തിൽ അദ്ഭുതങ്ങളും ഭൂമിയിൽ അടയാളങ്ങളും ഞാൻ കാണിക്കും രക്തവും അ ഗ്നിയും ധൂമപടലവും.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">കർത്താവിന്റെ മഹനീയവും പ്രകാശപൂർണവുമായ ദിനം വരുന്നതിനുമുമ്പ് സൂര്യൻ അന്ധകാരമായും ചന്ദ്രൻ രക്തമായും മാറും.</div> </div> --> 20. കർത്താവിന്റെ മഹനീയവും പ്രകാശപൂർണവുമായ ദിനം വരുന്നതിനുമുമ്പ് സൂര്യൻ അന്ധകാരമായും ചന്ദ്രൻ രക്തമായും മാറും.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവർ രക്ഷപ്രാപിക്കും.</div> </div> --> 21. കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവർ രക്ഷപ്രാപിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">ഇസ്രായേൽ ജനങ്ങളേ, ഈ വാക്കുകൾ കേൾക്കുവിൻ. നിങ്ങൾക്കറിയാവുന്നതുപോലെ, ദൈവം, നസറായനായ യേശുവിനെ, താൻ അവൻ വഴി നിങ്ങളുടെയിടയിൽ പ്രവർത്തിച്ച മഹത്തായ കാര്യങ്ങൾകൊണ്ടും തന്റെ അദ്ഭുത കൃത്യങ്ങളും അടയാളങ്ങളുംകൊണ്ടും നിങ്ങൾക്കു സാക്ഷ്യപ്പെടുത്തിത്തന്നു.</div> </div> --> 22. ഇസ്രായേൽ ജനങ്ങളേ, ഈ വാക്കുകൾ കേൾക്കുവിൻ. നിങ്ങൾക്കറിയാവുന്നതുപോലെ, ദൈവം, നസറായനായ യേശുവിനെ, താൻ അവൻ വഴി നിങ്ങളുടെയിടയിൽ പ്രവർത്തിച്ച മഹത്തായ കാര്യങ്ങൾകൊണ്ടും തന്റെ അദ്ഭുത കൃത്യങ്ങളും അടയാളങ്ങളുംകൊണ്ടും നിങ്ങൾക്കു സാക്ഷ്യപ്പെടുത്തിത്തന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">അവൻ ദൈവത്തിന്റെ നിശ്ചിത പദ്ധതിയും പൂർവജ്ഞാനവുമനുസരിച്ചു നിങ്ങളുടെ കൈകളിൽ ഏൽപിക്കപ്പെട്ടു. അധർമികളുടെ കൈകളാൽ അവനെ നിങ്ങൾ കുരിശിൽ തറച്ചുകൊന്നു.</div> </div> --> 23. അവൻ ദൈവത്തിന്റെ നിശ്ചിത പദ്ധതിയും പൂർവജ്ഞാനവുമനുസരിച്ചു നിങ്ങളുടെ കൈകളിൽ ഏൽപിക്കപ്പെട്ടു. അധർമികളുടെ കൈകളാൽ അവനെ നിങ്ങൾ കുരിശിൽ തറച്ചുകൊന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">എന്നാൽ, ദൈവം അവനെ മൃത്യുപാശത്തിൽനിന്നു വിമുക്തനാക്കി ഉയിർപ്പിച്ചു. കാരണം, അവൻ മരണത്തിന്റെ പിടിയിൽ കഴിയുക അസാധ്യമായിരുന്നു.</div> </div> --> 24. എന്നാൽ, ദൈവം അവനെ മൃത്യുപാശത്തിൽനിന്നു വിമുക്തനാക്കി ഉയിർപ്പിച്ചു. കാരണം, അവൻ മരണത്തിന്റെ പിടിയിൽ കഴിയുക അസാധ്യമായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">ദാവീദ് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഞാൻ കർത്താവിനെ എപ്പോഴും കൺമുമ്പിൽ ദർശിച്ചിരുന്നു. ഞാൻ പതറിപ്പോകാതിരിക്കാൻ അവിടുന്ന് എന്റെ വലത്തുവശത്തുണ്ട്.</div> </div> --> 25. ദാവീദ് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഞാൻ കർത്താവിനെ എപ്പോഴും കൺമുമ്പിൽ ദർശിച്ചിരുന്നു. ഞാൻ പതറിപ്പോകാതിരിക്കാൻ അവിടുന്ന് എന്റെ വലത്തുവശത്തുണ്ട്.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ നാവു സ്തോത്രമാലപിച്ചു; എന്റെ ശരീരം പ്രത്യാശയിൽ നിവസിക്കും.</div> </div> --> 26. എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ നാവു സ്തോത്രമാലപിച്ചു; എന്റെ ശരീരം പ്രത്യാശയിൽ നിവസിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">എന്തെന്നാൽ, എന്റെ ആത്മാവിനെ അവിടുന്നു പാതാളത്തിൽ ഉപേക്ഷിക്കുകയില്ല. അവിടുത്തെ പരിശുദ്ധൻ ജീർണിക്കാൻ അവിടുന്ന് അനുവദിക്കുകയുമില്ല.</div> </div> --> 27. എന്തെന്നാൽ, എന്റെ ആത്മാവിനെ അവിടുന്നു പാതാളത്തിൽ ഉപേക്ഷിക്കുകയില്ല. അവിടുത്തെ പരിശുദ്ധൻ ജീർണിക്കാൻ അവിടുന്ന് അനുവദിക്കുകയുമില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">ജീവന്റെ വഴികൾ അവിടുന്ന് എനിക്കു കാണിച്ചുതന്നു. തന്റെ സാന്നിധ്യത്താൽ അവിടുന്ന് എന്നെ സന്തോഷഭരിതനാക്കും.</div> </div> --> 28. ജീവന്റെ വഴികൾ അവിടുന്ന് എനിക്കു കാണിച്ചുതന്നു. തന്റെ സാന്നിധ്യത്താൽ അവിടുന്ന് എന്നെ സന്തോഷഭരിതനാക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">സഹോദരരേ, ഗോത്രപിതാവായ ദാവീ ദിനെക്കുറിച്ചു നിങ്ങളോടു ഞാൻ വ്യക്തമായിപ്പറഞ്ഞുകൊള്ളട്ടെ. അവൻ മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. അവന്റെ ശവകുടീരം ഇന്നും നമ്മുടെയിടയിൽ ഉണ്ടല്ലോ.</div> </div> --> 29. സഹോദരരേ, ഗോത്രപിതാവായ ദാവീ ദിനെക്കുറിച്ചു നിങ്ങളോടു ഞാൻ വ്യക്തമായിപ്പറഞ്ഞുകൊള്ളട്ടെ. അവൻ മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. അവന്റെ ശവകുടീരം ഇന്നും നമ്മുടെയിടയിൽ ഉണ്ടല്ലോ.<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">അവൻ പ്രവാചകനായിരുന്നു; തന്റെ അനന്തരഗാമികളിൽ ഒരാളെ തന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാക്കും എന്നു ദൈവം അവനോടു ചെയ്ത ശപഥം അവൻ അറിയുകയും ചെയ്തിരുന്നു.</div> </div> --> 30. അവൻ പ്രവാചകനായിരുന്നു; തന്റെ അനന്തരഗാമികളിൽ ഒരാളെ തന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാക്കും എന്നു ദൈവം അവനോടു ചെയ്ത ശപഥം അവൻ അറിയുകയും ചെയ്തിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">അതുകൊണ്ടാണ്, അവൻ പാതാളത്തിൽ ഉപേക്ഷിക്കപ്പെട്ടില്ല; അവന്റെ ശരീരം ജീർണിക്കാൻ ഇടയായതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ മുൻകൂട്ടി ദർശിച്ചുകൊണ്ട് അവൻ പറഞ്ഞത്.</div> </div> --> 31. അതുകൊണ്ടാണ്, അവൻ പാതാളത്തിൽ ഉപേക്ഷിക്കപ്പെട്ടില്ല; അവന്റെ ശരീരം ജീർണിക്കാൻ ഇടയായതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ മുൻകൂട്ടി ദർശിച്ചുകൊണ്ട് അവൻ പറഞ്ഞത്.<br /> <!-- <div class="result_row_selected"> <div class="result_col_1">32</div> <div class="result_col_2">ആ യേശുവിനെ ദൈവം ഉയിർപ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്.</div> </div> --> 32. ആ യേശുവിനെ ദൈവം ഉയിർപ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">33</div> <div class="result_col_2">ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ഉയർത്തപ്പെടുകയും പിതാവിൽനിന്നു പരിശുദ്ധാത്മാവിന്റെ വാഗ്ദാനം സ്വീകരിക്കുകയും ചെയ്ത അവൻ ഈ ആത്മാവിനെ വർഷിച്ചിരിക്കുന്നു. അതാണു നിങ്ങളിപ്പോൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്.</div> </div> --> 33. ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ഉയർത്തപ്പെടുകയും പിതാവിൽനിന്നു പരിശുദ്ധാത്മാവിന്റെ വാഗ്ദാനം സ്വീകരിക്കുകയും ചെയ്ത അവൻ ഈ ആത്മാവിനെ വർഷിച്ചിരിക്കുന്നു. അതാണു നിങ്ങളിപ്പോൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്. <br /> <!-- <div class="result_row_selected"> <div class="result_col_1">34</div> <div class="result_col_2">ദാവീദ് സ്വർഗത്തിലേക്ക് ആരോഹണം ചെയ്തില്ല. എങ്കിലും അവൻ പറയുന്നു:</div> </div> --> 34. ദാവീദ് സ്വർഗത്തിലേക്ക് ആരോഹണം ചെയ്തില്ല. എങ്കിലും അവൻ പറയുന്നു:<br /> <!-- <div class="result_row_selected"> <div class="result_col_1">35</div> <div class="result_col_2">കർത്താവ് എന്റെ കർത്താവിനോടു പറഞ്ഞു, ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക.</div> </div> --> 35. കർത്താവ് എന്റെ കർത്താവിനോടു പറഞ്ഞു, ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക.<br /> <!-- <div class="result_row_selected"> <div class="result_col_1">36</div> <div class="result_col_2">അതിനാൽ, നിങ്ങൾ കുരിശിൽ തറച്ച യേശുവിനെ ദൈവം, കർത്താവും ക്രിസ്തുവുമാക്കി ഉയർത്തി എന്ന് ഇസ്രായേൽ ജനം മുഴുവനും വ്യക്തമായി അറിയട്ടെ.</div> </div> --> 36. അതിനാൽ, നിങ്ങൾ കുരിശിൽ തറച്ച യേശുവിനെ ദൈവം, കർത്താവും ക്രിസ്തുവുമാക്കി ഉയർത്തി എന്ന് ഇസ്രായേൽ ജനം മുഴുവനും വ്യക്തമായി അറിയട്ടെ.<br /> <!-- <div class="result_row_heading"> <div class="result_col_2">ആദ്യ ക്രൈസ്തവസമൂഹം</div> </div> --> <br /> <b> ആദ്യ ക്രൈസ്തവസമൂഹം </b><br /> <!-- <div class="result_row_selected"> <div class="result_col_1">37</div> <div class="result_col_2">ഇതു കേട്ടപ്പോൾ അവർ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്തോലൻമാരോടും ചോദിച്ചു: സഹോദരൻമാരേ, ഞങ്ങൾ എന്താണു ചെയ്യേണ്ടത്?</div> </div> --> 37. ഇതു കേട്ടപ്പോൾ അവർ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്തോലൻമാരോടും ചോദിച്ചു: സഹോദരൻമാരേ, ഞങ്ങൾ എന്താണു ചെയ്യേണ്ടത്?<br /> <!-- <div class="result_row_selected"> <div class="result_col_1">38</div> <div class="result_col_2">പത്രോസ് പറഞ്ഞു: നിങ്ങൾ പശ്ചാത്തപിക്കുവിൻ, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുവിൻ. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങൾക്കു ലഭിക്കും.</div> </div> --> 38. പത്രോസ് പറഞ്ഞു: നിങ്ങൾ പശ്ചാത്തപിക്കുവിൻ, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുവിൻ. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങൾക്കു ലഭിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">39</div> <div class="result_col_2">ഈ വാഗ്ദാനം നിങ്ങൾക്കും നിങ്ങളുടെ സന്താനങ്ങൾക്കും വിദൂരസ്ഥർക്കും നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവർക്കും ഉള്ളതാണ്.</div> </div> --> 39. ഈ വാഗ്ദാനം നിങ്ങൾക്കും നിങ്ങളുടെ സന്താനങ്ങൾക്കും വിദൂരസ്ഥർക്കും നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവർക്കും ഉള്ളതാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">40</div> <div class="result_col_2">അവൻ മറ്റു പല വചനങ്ങളാലും അവർക്കു സാക്ഷ്യം നൽകുകയും ഈ ദുഷിച്ച തലമുറയിൽനിന്നു നിങ്ങളെത്തന്നെ രക്ഷിക്കുവിൻ എന്ന് ഉപദേശിക്കുകയുംചെയ്തു.</div> </div> --> 40. അവൻ മറ്റു പല വചനങ്ങളാലും അവർക്കു സാക്ഷ്യം നൽകുകയും ഈ ദുഷിച്ച തലമുറയിൽനിന്നു നിങ്ങളെത്തന്നെ രക്ഷിക്കുവിൻ എന്ന് ഉപദേശിക്കുകയുംചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">41</div> <div class="result_col_2">അവന്റെ വചനം ശ്രവിച്ചവർ സ്നാനം സ്വീകരിച്ചു. ആദിവസം തന്നെ മൂവായിരത്തോളം ആളുകൾ അവരോടു ചേർന്നു.</div> </div> --> 41. അവന്റെ വചനം ശ്രവിച്ചവർ സ്നാനം സ്വീകരിച്ചു. ആദിവസം തന്നെ മൂവായിരത്തോളം ആളുകൾ അവരോടു ചേർന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">42</div> <div class="result_col_2">അവർ അപ്പസ്തോലൻമാരുടെപ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കൽ, പ്രാർഥന എന്നിവയിൽ സദാ താത്പര്യപൂർവ്വം പങ്കുചേർന്നു.</div> </div> --> 42. അവർ അപ്പസ്തോലൻമാരുടെപ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കൽ, പ്രാർഥന എന്നിവയിൽ സദാ താത്പര്യപൂർവ്വം പങ്കുചേർന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">43</div> <div class="result_col_2">എല്ലാവരിലും ഭീതി ഉളവായി. അപ്പസ്തോലൻമാർ വഴി പല അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു.</div> </div> --> 43. എല്ലാവരിലും ഭീതി ഉളവായി. അപ്പസ്തോലൻമാർ വഴി പല അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">44</div> <div class="result_col_2">വിശ്വസിച്ചവർ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങൾക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു.</div> </div> --> 44. വിശ്വസിച്ചവർ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങൾക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">45</div> <div class="result_col_2">അവർ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവർക്കുമായി വീതിച്ചു.</div> </div> --> 45. അവർ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവർക്കുമായി വീതിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">46</div> <div class="result_col_2">അവർ ഏക മനസ്സോടെ താത്പര്യപൂർവ്വം അനുദിനംദേവാലയത്തിൽ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു.</div> </div> --> 46. അവർ ഏക മനസ്സോടെ താത്പര്യപൂർവ്വം അനുദിനംദേവാലയത്തിൽ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">47</div> <div class="result_col_2">അവർ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കർത്താവ് അവരുടെ ഗണത്തിൽ പ്രതിദിനം ചേർത്തുകൊണ്ടിരുന്നു.</div> </div> --> 47. അവർ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കർത്താവ് അവരുടെ ഗണത്തിൽ പ്രതിദിനം ചേർത്തുകൊണ്ടിരുന്നു.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-25131021389206955042010-12-16T12:07:00.001+05:302010-12-16T12:10:01.832+05:30അപ്പ. പ്രവര്ത്തനങ്ങള് 1<b>പരിശുദ്ധാത്മാവിന്റെ വാഗ്ദാനം </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">അല്ലയോ തെയോഫിലോസ്, യേശു, താൻ തെരഞ്ഞെടുത്ത അപ്പസ്തോലൻമാർക്ക് പരിശുദ്ധാത്മാവുവഴി കൽപന നൽകിയതിനുശേഷം സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാകാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തിൽ ഞാൻ എഴുതിയിട്ടുണ്ടല്ലോ.</div> </div> --> 1. അല്ലയോ തെയോഫിലോസ്, യേശു, താൻ തെരഞ്ഞെടുത്ത അപ്പസ്തോലൻമാർക്ക് പരിശുദ്ധാത്മാവുവഴി കൽപന നൽകിയതിനുശേഷം സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാകാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തിൽ ഞാൻ എഴുതിയിട്ടുണ്ടല്ലോ.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">കല്പന നൽകിയതിനുശേഷം സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാകാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തിൽ ഞാൻ എഴുതിയിട്ടുണ്ടല്ലോ.</div> </div> --> 2. കല്പന നൽകിയതിനുശേഷം സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാകാര്യങ്ങളെയുംകുറിച്ച് ആദ്യഗ്രന്ഥത്തിൽ ഞാൻ എഴുതിയിട്ടുണ്ടല്ലോ.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">പീഡാനുഭവത്തിനുശേഷം നാൽപതു ദിവസത്തേക്ക് യേശു അവരുടെയിടയിൽ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവൻ അവർക്കു വേണ്ടത്ര തെളിവുകൾ നൽകിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു.</div> </div> --> 3. പീഡാനുഭവത്തിനുശേഷം നാൽപതു ദിവസത്തേക്ക് യേശു അവരുടെയിടയിൽ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവൻ അവർക്കു വേണ്ടത്ര തെളിവുകൾ നൽകിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">അവൻ അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോൾ കൽപിച്ചു: നിങ്ങൾ ജറുസലെം വിട്ടു പോകരുത്. എന്നിൽനിന്നു നിങ്ങൾ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ.</div> </div> --> 4. അവൻ അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോൾ കൽപിച്ചു: നിങ്ങൾ ജറുസലെം വിട്ടു പോകരുത്. എന്നിൽനിന്നു നിങ്ങൾ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">എന്തെന്നാൽ, യോഹന്നാൻ വെള്ളം കൊണ്ടു സ്നാനം നൽകി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാൽ സ്നാനം ഏൽക്കും.</div> </div> --> 5. എന്തെന്നാൽ, യോഹന്നാൻ വെള്ളം കൊണ്ടു സ്നാനം നൽകി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാൽ സ്നാനം ഏൽക്കും.<br /> <!-- <div class="result_row_heading"> <div class="result_col_2">യേശുവിന്റെ സ്വർഗാരോഹണം</div> </div> --> <br /> <b> യേശുവിന്റെ സ്വർഗാരോഹണം </b><br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">ഒരുമിച്ചുകൂടിയിരിക്കുമ്പോൾ അവർ അവനോടു ചോദിച്ചു: കർത്താവേ, അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നൽകുന്നത് ഇപ്പോഴാണോ?</div> </div> --> 6. ഒരുമിച്ചുകൂടിയിരിക്കുമ്പോൾ അവർ അവനോടു ചോദിച്ചു: കർത്താവേ, അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നൽകുന്നത് ഇപ്പോഴാണോ?<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">അവൻ പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താൽ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങൾ അറിയേണ്ട കാര്യമല്ല.</div> </div> --> 7. അവൻ പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താൽ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങൾ അറിയേണ്ട കാര്യമല്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.</div> </div> --> 8. എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ, അവർ നോക്കി നിൽക്കേ, അവൻ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു; ഒരു മേഘംവന്ന് അവനെ അവരുടെ ദൃഷ്ടിയിൽനിന്നു മറച്ചു.</div> </div> --> 9. ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ, അവർ നോക്കി നിൽക്കേ, അവൻ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു; ഒരു മേഘംവന്ന് അവനെ അവരുടെ ദൃഷ്ടിയിൽനിന്നു മറച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">അവൻ ആകാശത്തിലേക്കു പോകുന്നത് അവർ നോക്കിനിൽക്കുമ്പോൾ, വെള്ളവ സ്ത്രം ധരിച്ച രണ്ടുപേർ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു</div> </div> --> 10. അവൻ ആകാശത്തിലേക്കു പോകുന്നത് അവർ നോക്കിനിൽക്കുമ്പോൾ, വെള്ളവ സ്ത്രം ധരിച്ച രണ്ടുപേർ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">പറഞ്ഞു : അല്ലയോ ഗലീലിയരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനിൽക്കുന്നതെന്ത്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വർഗത്തിലേക്ക്പോകുന്നതായി നിങ്ങൾ കണ്ട തുപോലെതന്നെതിരിച്ചുവരും.</div> </div> --> 11. പറഞ്ഞു : അല്ലയോ ഗലീലിയരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനിൽക്കുന്നതെന്ത്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വർഗത്തിലേക്ക്പോകുന്നതായി നിങ്ങൾ കണ്ട തുപോലെതന്നെതിരിച്ചുവരും.<br /> <!-- <div class="result_row_heading"> <div class="result_col_2">മത്തിയാസ്</div> </div> --> <br /> <b> മത്തിയാസ് </b><br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">അവർ ഒലിവുമലയിൽ നിന്നു ജറുസലെമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മിൽ ഒരു സാബത്തുദിവസത്തെയാത്രാദൂരമാണു ള്ളത്.</div> </div> --> 12. അവർ ഒലിവുമലയിൽ നിന്നു ജറുസലെമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മിൽ ഒരു സാബത്തുദിവസത്തെയാത്രാദൂരമാണു ള്ളത്.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">അവർ പട്ടണത്തിലെത്തി, തങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെനിലയിലുള്ള മുറിയിൽ ചെന്നു. അവർ, പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബർത്തലോമിയോ, മത്തായി, ഹൽപൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോൻ, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു.</div> </div> --> 13. അവർ പട്ടണത്തിലെത്തി, തങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെനിലയിലുള്ള മുറിയിൽ ചെന്നു. അവർ, പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബർത്തലോമിയോ, മത്തായി, ഹൽപൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോൻ, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">ഇവർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാർഥനയിൽ മുഴുകിയിരുന്നു.</div> </div> --> 14. ഇവർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാർഥനയിൽ മുഴുകിയിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">അന്നൊരു ദിവസം, നൂറ്റിയിരുപതോളം സഹോദരർ സമ്മേളിച്ചിരിക്കേ, പത്രോസ് അവരുടെ മധ്യേ എഴുന്നേറ്റുനിന്നു പ്രസ്താവിച്ചു:</div> </div> --> 15. അന്നൊരു ദിവസം, നൂറ്റിയിരുപതോളം സഹോദരർ സമ്മേളിച്ചിരിക്കേ, പത്രോസ് അവരുടെ മധ്യേ എഴുന്നേറ്റുനിന്നു പ്രസ്താവിച്ചു:<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">സഹോദരരേ, യേശുവിനെ പിടിക്കാൻ വന്നവർക്കു നേതൃത്വം നൽകിയ യൂദാസിനെക്കുറിച്ചു ദാവീദുവഴി പരിശുദ്ധാത്മാവ് അരുളിച്ചെയ്ത വചനം പൂർത്തിയാകേണ്ടിയിരുന്നു.</div> </div> --> 16. സഹോദരരേ, യേശുവിനെ പിടിക്കാൻ വന്നവർക്കു നേതൃത്വം നൽകിയ യൂദാസിനെക്കുറിച്ചു ദാവീദുവഴി പരിശുദ്ധാത്മാവ് അരുളിച്ചെയ്ത വചനം പൂർത്തിയാകേണ്ടിയിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">അവൻ നമ്മിലൊരുവനായി എണ്ണപ്പെടുകയും ഈ ശുശ്രൂഷയിൽ അവനു ഭാഗഭാഗിത്വം ലഭിക്കുകയും ചെയ്തിരുന്നു.</div> </div> --> 17. അവൻ നമ്മിലൊരുവനായി എണ്ണപ്പെടുകയും ഈ ശുശ്രൂഷയിൽ അവനു ഭാഗഭാഗിത്വം ലഭിക്കുകയും ചെയ്തിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">എന്നാൽ, അവൻ തന്റെ ദുഷ്കർമത്തിന്റെ പ്രതിഫലംകൊണ്ട് ഒരു പറമ്പു വാങ്ങി. അവൻ തലകുത്തി വീണു; ഉദരം പിളർന്ന് അവന്റെ കുടലെല്ലാം പുറത്തു ചാടി.</div> </div> --> 18. എന്നാൽ, അവൻ തന്റെ ദുഷ്കർമത്തിന്റെ പ്രതിഫലംകൊണ്ട് ഒരു പറമ്പു വാങ്ങി. അവൻ തലകുത്തി വീണു; ഉദരം പിളർന്ന് അവന്റെ കുടലെല്ലാം പുറത്തു ചാടി. <br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">ജറുസലെം നിവാസികൾക്കെല്ലാം ഈ വിവരം അറിയാം. ആ സ്ഥലം അവരുടെ ഭാഷയിൽ രക്തത്തിന്റെ വയൽ എന്നർഥമുള്ള ഹക്കൽദ്മാ എന്നു വിളിക്കപ്പെട്ടു.</div> </div> --> 19. ജറുസലെം നിവാസികൾക്കെല്ലാം ഈ വിവരം അറിയാം. ആ സ്ഥലം അവരുടെ ഭാഷയിൽ രക്തത്തിന്റെ വയൽ എന്നർഥമുള്ള ഹക്കൽദ്മാ എന്നു വിളിക്കപ്പെട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">അവന്റെ ഭവനം ശൂന്യമായിത്തീരട്ടെ. ആരും അതിൽ വസിക്കാതിരിക്കട്ടെ എന്നും അവന്റെ ശുശ്രൂഷയുടെ സ്ഥാനം മറ്റൊരുവൻ ഏറ്റെടുക്കട്ടെ എന്നും സങ്കീർത്തനപ്പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു.</div> </div> --> 20. അവന്റെ ഭവനം ശൂന്യമായിത്തീരട്ടെ. ആരും അതിൽ വസിക്കാതിരിക്കട്ടെ എന്നും അവന്റെ ശുശ്രൂഷയുടെ സ്ഥാനം മറ്റൊരുവൻ ഏറ്റെടുക്കട്ടെ എന്നും സങ്കീർത്തനപ്പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">അതിനാൽ, കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന് ഒരാൾ ഞങ്ങളോടൊപ്പം സാക്ഷിയായിരിക്കണം.</div> </div> --> 21. അതിനാൽ, കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന് ഒരാൾ ഞങ്ങളോടൊപ്പം സാക്ഷിയായിരിക്കണം.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">യോഹന്നാന്റെ സ്നാനം മുതൽ നമ്മിൽനിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ട നാൾവരെ, യേശു നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലം മുഴുവനും, നമ്മുടെ കൂടെയുണ്ടായിരുന്നവരിൽ ഒരുവനായിരിക്കണം അവൻ .</div> </div> --> 22. യോഹന്നാന്റെ സ്നാനം മുതൽ നമ്മിൽനിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ട നാൾവരെ, യേശു നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലം മുഴുവനും, നമ്മുടെ കൂടെയുണ്ടായിരുന്നവരിൽ ഒരുവനായിരിക്കണം അവൻ .<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">അവർ ബാർസബാസ് എന്നു വിളിക്കപ്പെട്ടിരുന്ന ജോസഫ്, മത്തിയാസ് എന്നീ രണ്ടുപേരെ നിർദേശിച്ചു. ജോസഫിനുയുസ്തോസ് എന്നുംപേരുണ്ടായിരുന്നു.</div> </div> --> 23. അവർ ബാർസബാസ് എന്നു വിളിക്കപ്പെട്ടിരുന്ന ജോസഫ്, മത്തിയാസ് എന്നീ രണ്ടുപേരെ നിർദേശിച്ചു. ജോസഫിനുയുസ്തോസ് എന്നുംപേരുണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">അവർ പ്രാർത്ഥിച്ചു: കർത്താവേ, എല്ലാ മനുഷ്യരുടെയും ഹൃദയങ്ങൾ അങ്ങ് അറിയുന്നുവല്ലോ.</div> </div> --> 24. അവർ പ്രാർത്ഥിച്ചു: കർത്താവേ, എല്ലാ മനുഷ്യരുടെയും ഹൃദയങ്ങൾ അങ്ങ് അറിയുന്നുവല്ലോ.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">യൂദാസ് താൻ അർഹിച്ചിരുന്നിടത്തേക്കു പോകാൻവേണ്ടി ഉപേക്ഷിച്ച അപ്പസ്തോലസ്ഥാനവും ശുശ്രൂഷാപദവിയും സ്വീകരിക്കാൻ ഈ ഇരുവരിൽ ആരെയാണ് അങ്ങു തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കണമേ.</div> </div> --> 25. യൂദാസ് താൻ അർഹിച്ചിരുന്നിടത്തേക്കു പോകാൻവേണ്ടി ഉപേക്ഷിച്ച അപ്പസ്തോലസ്ഥാനവും ശുശ്രൂഷാപദവിയും സ്വീകരിക്കാൻ ഈ ഇരുവരിൽ ആരെയാണ് അങ്ങു തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കണമേ.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">പിന്നെ അവർ കുറിയിട്ടു. മത്തിയാസിനു കുറി വീണു. പതിനൊന്ന് അപ്പസ്തോലൻമാരോടുകൂടെ അവൻ എണ്ണപ്പെടുകയും ചെയ്തു.</div> </div> --> 26. പിന്നെ അവർ കുറിയിട്ടു. മത്തിയാസിനു കുറി വീണു. പതിനൊന്ന് അപ്പസ്തോലൻമാരോടുകൂടെ അവൻ എണ്ണപ്പെടുകയും ചെയ്തു.sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-87318034449429331562010-12-15T16:13:00.001+05:302010-12-15T16:13:42.899+05:30യോഹന്നാന് 21<b>യേശു വീണ്ടും പ്രത്യക്ഷപ്പെടുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">ഇതിനുശേഷം യേശു തിബേരിയാസ് കടൽത്തീരത്തുവച്ച് ശിഷ്യൻമാർക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവൻ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്:</div> </div> --> 1. ഇതിനുശേഷം യേശു തിബേരിയാസ് കടൽത്തീരത്തുവച്ച് ശിഷ്യൻമാർക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവൻ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്:<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">ശിമയോൻ പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായിൽനിന്നുള്ള നഥാനയേൽ, സെബദിയുടെ പുത്രൻമാർ എന്നിവരും വേറെ രണ്ടു ശിഷ്യൻമാരും ഒരുമിച്ചിരിക്കുകയായിരുന്നു.</div> </div> --> 2. ശിമയോൻ പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായിൽനിന്നുള്ള നഥാനയേൽ, സെബദിയുടെ പുത്രൻമാർ എന്നിവരും വേറെ രണ്ടു ശിഷ്യൻമാരും ഒരുമിച്ചിരിക്കുകയായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">ശിമയോൻ പത്രോസ് പറഞ്ഞു: ഞാൻ മീൻ പിടിക്കാൻ പോകുകയാണ്. അവർ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവർ പോയി വള്ളത്തിൽ കയറി. എന്നാൽ, ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല.</div> </div> --> 3. ശിമയോൻ പത്രോസ് പറഞ്ഞു: ഞാൻ മീൻ പിടിക്കാൻ പോകുകയാണ്. അവർ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവർ പോയി വള്ളത്തിൽ കയറി. എന്നാൽ, ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">ഉഷസ്സായപ്പോൾ യേശു ക ടൽക്കരയിൽ വന്നു നിന്നു. എന്നാൽ, അതു യേശുവാണെന്നു ശിഷ്യൻമാർ അറിഞ്ഞില്ല.</div> </div> --> 4. ഉഷസ്സായപ്പോൾ യേശു ക ടൽക്കരയിൽ വന്നു നിന്നു. എന്നാൽ, അതു യേശുവാണെന്നു ശിഷ്യൻമാർ അറിഞ്ഞില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">യേശു അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കൽ മീൻ വല്ലതുമുണ്ടോ? ഇല്ല എന്ന് അവർ ഉത്തരം പറഞ്ഞു.</div> </div> --> 5. യേശു അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കൽ മീൻ വല്ലതുമുണ്ടോ? ഇല്ല എന്ന് അവർ ഉത്തരം പറഞ്ഞു.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">അവൻ പറഞ്ഞു: വള്ളത്തിന്റെ വലത്തു വശത്തു വലയിടുക. അപ്പോൾ നിങ്ങൾക്കു കിട്ടും. അവർ വലയിട്ടു. അപ്പോൾ വലയിലകപ്പെട്ട മത്സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാൻ അവർക്കു കഴിഞ്ഞില്ല.</div> </div> --> 6. അവൻ പറഞ്ഞു: വള്ളത്തിന്റെ വലത്തു വശത്തു വലയിടുക. അപ്പോൾ നിങ്ങൾക്കു കിട്ടും. അവർ വലയിട്ടു. അപ്പോൾ വലയിലകപ്പെട്ട മത്സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാൻ അവർക്കു കഴിഞ്ഞില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യൻ പത്രോസിനോടു പറഞ്ഞു: അതു കർത്താവാണ്. അതു കർത്താവാണെന്നുകേട്ടപ്പോൾ ശിമയോൻ പത്രോസ് താൻ നഗ്നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി.</div> </div> --> 7. യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യൻ പത്രോസിനോടു പറഞ്ഞു: അതു കർത്താവാണ്. അതു കർത്താവാണെന്നുകേട്ടപ്പോൾ ശിമയോൻ പത്രോസ് താൻ നഗ്നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">എന്നാൽ, മറ്റു ശിഷ്യൻമാർ മീൻ നിറഞ്ഞവലയും വലിച്ചുകൊണ്ടു വള്ളത്തിൽത്തന്നെ വന്നു. അവർ കരയിൽനിന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു.</div> </div> --> 8. എന്നാൽ, മറ്റു ശിഷ്യൻമാർ മീൻ നിറഞ്ഞവലയും വലിച്ചുകൊണ്ടു വള്ളത്തിൽത്തന്നെ വന്നു. അവർ കരയിൽനിന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">കരയ്ക്കിറങ്ങിയപ്പോൾ തീകൂട്ടിയിരിക്കുന്നതും അതിൽ മീൻ വച്ചിരിക്കുന്നതും അപ്പവും അവർ കണ്ടു.</div> </div> --> 9. കരയ്ക്കിറങ്ങിയപ്പോൾ തീകൂട്ടിയിരിക്കുന്നതും അതിൽ മീൻ വച്ചിരിക്കുന്നതും അപ്പവും അവർ കണ്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">യേശു പറഞ്ഞു: നിങ്ങൾ ഇപ്പോൾ പിടിച്ച മത്സ്യത്തിൽ കുറെ കൊണ്ടുവരുവിൻ.</div> </div> --> 10. യേശു പറഞ്ഞു: നിങ്ങൾ ഇപ്പോൾ പിടിച്ച മത്സ്യത്തിൽ കുറെ കൊണ്ടുവരുവിൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">ഉടനെ ശിമയോൻപത്രോസ് വള്ളത്തിൽ കയറി വലിയ മത്സ്യങ്ങൾകൊണ്ടു നിറഞ്ഞവല വലിച്ചു കരയ്ക്കു കയറ്റി. അതിൽ നൂറ്റിയ മ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.</div> </div> --> 11. ഉടനെ ശിമയോൻപത്രോസ് വള്ളത്തിൽ കയറി വലിയ മത്സ്യങ്ങൾകൊണ്ടു നിറഞ്ഞവല വലിച്ചു കരയ്ക്കു കയറ്റി. അതിൽ നൂറ്റിയ മ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">യേശു പറഞ്ഞു: വന്നു പ്രാതൽ കഴിക്കുവിൻ. ശിഷ്യൻമാരിലാരും അവനോട് നീ ആരാണ് എന്നു ചോദിക്കാൻമുതിർന്നില്ല; അതു കർത്താവാണെന്ന് അവർ അറിഞ്ഞിരുന്നു.</div> </div> --> 12. യേശു പറഞ്ഞു: വന്നു പ്രാതൽ കഴിക്കുവിൻ. ശിഷ്യൻമാരിലാരും അവനോട് നീ ആരാണ് എന്നു ചോദിക്കാൻമുതിർന്നില്ല; അതു കർത്താവാണെന്ന് അവർ അറിഞ്ഞിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">യേശു വന്ന് അപ്പമെടുത്ത് അവർക്കു കൊടുത്തു; അതുപോലെതന്നെ മത്സ്യവും.</div> </div> --> 13. യേശു വന്ന് അപ്പമെടുത്ത് അവർക്കു കൊടുത്തു; അതുപോലെതന്നെ മത്സ്യവും.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം ശിഷ്യൻമാർക്കു പ്രത്യക്ഷപ്പെടുന്നത് ഇതു മൂന്നാം പ്രാവശ്യമാണ്.</div> </div> --> 14. യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം ശിഷ്യൻമാർക്കു പ്രത്യക്ഷപ്പെടുന്നത് ഇതു മൂന്നാം പ്രാവശ്യമാണ്.<br /> <!-- <div class="result_row_heading"> <div class="result_col_2">പത്രോസ് അജപാലകൻ</div> </div> --> <br /> <b> പത്രോസ് അജപാലകൻ </b><br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">അവരുടെ പ്രാതൽ കഴിഞ്ഞപ്പോൾ യേശു ശിമയോൻപത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവൻ പറഞ്ഞു: ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക.</div> </div> --> 15. അവരുടെ പ്രാതൽ കഴിഞ്ഞപ്പോൾ യേശു ശിമയോൻപത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ? അവൻ പറഞ്ഞു: ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">രണ്ടാം പ്രാവശ്യവും അവൻ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? അവൻ പറഞ്ഞു: ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവൻ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.</div> </div> --> 16. രണ്ടാം പ്രാവശ്യവും അവൻ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? അവൻ പറഞ്ഞു: ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവൻ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">അവൻ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് അവൻ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവൻ പറഞ്ഞു: കർത്താവേ, നീ എല്ലാം അറിയുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.</div> </div> --> 17. അവൻ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് അവൻ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവൻ പറഞ്ഞു: കർത്താവേ, നീ എല്ലാം അറിയുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോൾ നീ സ്വയം അര മുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാൽ, പ്രായമാകുമ്പോൾ നീ നിന്റെ കൈകൾ നീട്ടുകയും മറ്റൊരുവൻ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും.</div> </div> --> 18. സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോൾ നീ സ്വയം അര മുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാൽ, പ്രായമാകുമ്പോൾ നീ നിന്റെ കൈകൾ നീട്ടുകയും മറ്റൊരുവൻ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">ഇത് അവൻ പറഞ്ഞത്, ഏതു വിധത്തിലുള്ള മരണത്താൽ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം യേശു അവനോട് എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.</div> </div> --> 19. ഇത് അവൻ പറഞ്ഞത്, ഏതു വിധത്തിലുള്ള മരണത്താൽ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം യേശു അവനോട് എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.<br /> <!-- <div class="result_row_heading"> <div class="result_col_2">യേശുവും വത്സലശിഷ്യനും</div> </div> --> <br /> <b> യേശുവും വത്സലശിഷ്യനും </b><br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">പത്രോസ് തിരിഞ്ഞു നോക്കിയപ്പോൾ യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യൻ പിന്നാലെ വരുന്നതു കണ്ടു. ഇവനാണ് അത്താഴസമയത്ത് യേശുവിന്റെ വക്ഷസ്സിൽ ചാരിക്കിടന്നുകൊണ്ട്, കർത്താവേ, ആരാണു നിന്നെ ഒറ്റിക്കൊടുക്കുവാൻ പോകുന്നത് എന്നു ചോദിച്ചത്.</div> </div> --> 20. പത്രോസ് തിരിഞ്ഞു നോക്കിയപ്പോൾ യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യൻ പിന്നാലെ വരുന്നതു കണ്ടു. ഇവനാണ് അത്താഴസമയത്ത് യേശുവിന്റെ വക്ഷസ്സിൽ ചാരിക്കിടന്നുകൊണ്ട്, കർത്താവേ, ആരാണു നിന്നെ ഒറ്റിക്കൊടുക്കുവാൻ പോകുന്നത് എന്നു ചോദിച്ചത്.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">അവനെ കണ്ടപ്പോൾ പത്രോസ് യേശുവിനോടു ചോദിച്ചു: കർത്താവേ, ഇവന്റെ കാര്യം എന്ത്?</div> </div> --> 21. അവനെ കണ്ടപ്പോൾ പത്രോസ് യേശുവിനോടു ചോദിച്ചു: കർത്താവേ, ഇവന്റെ കാര്യം എന്ത്?<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">യേശു പറഞ്ഞു: ഞാൻ വരുന്നതുവരെ ഇവൻ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കിൽ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക.</div> </div> --> 22. യേശു പറഞ്ഞു: ഞാൻ വരുന്നതുവരെ ഇവൻ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കിൽ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">ആ ശിഷ്യൻമരിക്കുകയില്ല എന്ന ഒരു സംസാരം സഹോദരരുടെയിടയിൽ പരന്നു. എന്നാൽ, അവൻ മരിക്കുകയില്ല എന്നല്ല യേശു പറഞ്ഞത്; പ്രത്യുത, ഞാൻ വരുന്നതുവരെ അവൻ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കിൽ നിനക്കെന്ത് എന്നാണ്.</div> </div> --> 23. ആ ശിഷ്യൻമരിക്കുകയില്ല എന്ന ഒരു സംസാരം സഹോദരരുടെയിടയിൽ പരന്നു. എന്നാൽ, അവൻ മരിക്കുകയില്ല എന്നല്ല യേശു പറഞ്ഞത്; പ്രത്യുത, ഞാൻ വരുന്നതുവരെ അവൻ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കിൽ നിനക്കെന്ത് എന്നാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">ഈ ശിഷ്യൻതന്നെയാണ് ഈ കാര്യങ്ങൾക്കു സാക്ഷ്യം നൽകുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങൾക്കറിയാം.</div> </div> --> 24. ഈ ശിഷ്യൻതന്നെയാണ് ഈ കാര്യങ്ങൾക്കു സാക്ഷ്യം നൽകുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങൾക്കറിയാം.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">യേശു ചെയ്ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കിൽ, ആ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളാൻ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.</div> </div> --> 25. യേശു ചെയ്ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കിൽ, ആ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളാൻ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-83957163767579250972010-12-15T16:12:00.005+05:302010-12-15T16:13:42.900+05:30യോഹന്നാന് 20<b>ശൂന്യമായ കല്ലറ </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾത്തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവൾ കണ്ടു.</div> </div> --> 1. ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾത്തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവൾ കണ്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">അവൾ ഉടനെ ഓടി ശിമയോൻ പത്രോസിന്റെയും യേശു സ്നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: കർത്താവിനെ അവർ കല്ലറയിൽനിന്നു മാറ്റിയിരിക്കുന്നു. എന്നാൽ, അവനെ അവർ എവിടെ വച്ചുവെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ.</div> </div> --> 2. അവൾ ഉടനെ ഓടി ശിമയോൻ പത്രോസിന്റെയും യേശു സ്നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: കർത്താവിനെ അവർ കല്ലറയിൽനിന്നു മാറ്റിയിരിക്കുന്നു. എന്നാൽ, അവനെ അവർ എവിടെ വച്ചുവെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">പത്രോസ് ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവർ ഇരുവരും ഒരുമിച്ച് ഓടി.</div> </div> --> 3. പത്രോസ് ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവർ ഇരുവരും ഒരുമിച്ച് ഓടി.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">എന്നാൽ, മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ കൂടുതൽ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി.</div> </div> --> 4. എന്നാൽ, മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ കൂടുതൽ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">കുനിഞ്ഞു നോക്കിയപ്പോൾ കച്ച കിടക്കുന്നത് അവൻ കണ്ടു. എങ്കിലും അവൻ അകത്തു പ്രവേശിച്ചില്ല.</div> </div> --> 5. കുനിഞ്ഞു നോക്കിയപ്പോൾ കച്ച കിടക്കുന്നത് അവൻ കണ്ടു. എങ്കിലും അവൻ അകത്തു പ്രവേശിച്ചില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">അവന്റെ പിന്നാലെ വന്ന ശിമയോൻ പത്രോസ് കല്ലറയിൽ പ്രവേശിച്ചു.</div> </div> --> 6. അവന്റെ പിന്നാലെ വന്ന ശിമയോൻ പത്രോസ് കല്ലറയിൽ പ്രവേശിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">കച്ച അവിടെ കിടക്കുന്നതും തലയിൽ കെട്ടിയിരുന്നതൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവൻ കണ്ടു.</div> </div> --> 7. കച്ച അവിടെ കിടക്കുന്നതും തലയിൽ കെട്ടിയിരുന്നതൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവൻ കണ്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">അപ്പോൾ കല്ലറയുടെ സമീപത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു.</div> </div> --> 8. അപ്പോൾ കല്ലറയുടെ സമീപത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടിയിരിക്കുന്നു എന്നതിരുവെഴുത്ത് അവർ അതുവരെ മനസ്സിലാക്കിയിരുന്നില്ല.</div> </div> --> 9. അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടിയിരിക്കുന്നു എന്നതിരുവെഴുത്ത് അവർ അതുവരെ മനസ്സിലാക്കിയിരുന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">അനന്തരം ശിഷ്യൻമാർ മടങ്ങിപ്പോയി.</div> </div> --> 10. അനന്തരം ശിഷ്യൻമാർ മടങ്ങിപ്പോയി.<br /> <!-- <div class="result_row_heading"> <div class="result_col_2">യേശു മഗ്ദലേനമറിയത്തിനുപ്രത്യക്ഷപ്പെടുന്നു</div> </div> --> <br /> <b> യേശു മഗ്ദലേനമറിയത്തിനുപ്രത്യക്ഷപ്പെടുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">മറിയം കല്ലറയ്ക്കു വെളിയിൽ കരഞ്ഞുകൊണ്ടു നിന്നു. അവൾ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ കുനിഞ്ഞു കല്ലറയിലേക്കു നോക്കി.</div> </div> --> 11. മറിയം കല്ലറയ്ക്കു വെളിയിൽ കരഞ്ഞുകൊണ്ടു നിന്നു. അവൾ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ കുനിഞ്ഞു കല്ലറയിലേക്കു നോക്കി.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതൻമാർ യേശുവിന്റെ ശരീരം വച്ചിരുന്നിടത്ത്, ഒരുവൻ തലയ്ക്കലും ഇതരൻ കാൽക്കലുമായി ഇരിക്കുന്നത് അവൾ കണ്ടു.</div> </div> --> 12. വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതൻമാർ യേശുവിന്റെ ശരീരം വച്ചിരുന്നിടത്ത്, ഒരുവൻ തലയ്ക്കലും ഇതരൻ കാൽക്കലുമായി ഇരിക്കുന്നത് അവൾ കണ്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">അവർ അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? അവൾ പറഞ്ഞു: എന്റെ കർത്താവിനെ അവർ എടുത്തുകൊണ്ടുപോയി; അവർ അവനെ എവിടെയാണു വച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ.</div> </div> --> 13. അവർ അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? അവൾ പറഞ്ഞു: എന്റെ കർത്താവിനെ അവർ എടുത്തുകൊണ്ടുപോയി; അവർ അവനെ എവിടെയാണു വച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോൾ യേശു നിൽക്കുന്നത് അവൾ കണ്ടു. എന്നാൽ, അത് യേശുവാണെന്ന് അവൾക്കു മനസ്സിലായില്ല.</div> </div> --> 14. ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോൾ യേശു നിൽക്കുന്നത് അവൾ കണ്ടു. എന്നാൽ, അത് യേശുവാണെന്ന് അവൾക്കു മനസ്സിലായില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">യേശു അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച് അവൾ പറഞ്ഞു: പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടു പോയെങ്കിൽ എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാൻ അവനെ എടുത്തുകൊണ്ടുപൊയ്ക്കൊള്ളാം.</div> </div> --> 15. യേശു അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച് അവൾ പറഞ്ഞു: പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടു പോയെങ്കിൽ എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാൻ അവനെ എടുത്തുകൊണ്ടുപൊയ്ക്കൊള്ളാം.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">യേശു അവളെ വിളിച്ചു: മറിയം! അവൾ തിരിഞ്ഞ് റബ്ബോനി എന്ന് ഹെബ്രായ ഭാഷയിൽ വിളിച്ചു വേഗുരു എന്നർഥം.</div> </div> --> 16. യേശു അവളെ വിളിച്ചു: മറിയം! അവൾ തിരിഞ്ഞ് റബ്ബോനി എന്ന് ഹെബ്രായ ഭാഷയിൽ വിളിച്ചു വേഗുരു എന്നർഥം.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിർത്താതിരിക്കുക. എന്തെന്നാൽ, ഞാൻ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരൻമാരുടെ അടുത്തുചെന്ന് അവരോട് ഞാൻ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക.</div> </div> --> 17. യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിർത്താതിരിക്കുക. എന്തെന്നാൽ, ഞാൻ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരൻമാരുടെ അടുത്തുചെന്ന് അവരോട് ഞാൻ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">മഗ്ദലേനമറിയം ചെന്ന് ഞാൻ കർത്താവിനെ കണ്ടു എന്നും അവൻ ഇക്കാര്യങ്ങൾ തന്നോടു പറഞ്ഞു എന്നും ശിഷ്യൻമാരെ അറിയിച്ചു.</div> </div> --> 18. മഗ്ദലേനമറിയം ചെന്ന് ഞാൻ കർത്താവിനെ കണ്ടു എന്നും അവൻ ഇക്കാര്യങ്ങൾ തന്നോടു പറഞ്ഞു എന്നും ശിഷ്യൻമാരെ അറിയിച്ചു.<br /> <!-- <div class="result_row_heading"> <div class="result_col_2">ശിഷ്യൻമാർക്കു പ്രത്യക്ഷപ്പെടുന്നു</div> </div> --> <br /> <b> ശിഷ്യൻമാർക്കു പ്രത്യക്ഷപ്പെടുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യൻമാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങൾക്കു സമാധാനം!</div> </div> --> 19. ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യൻമാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങൾക്കു സമാധാനം!<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">ഇപ്രകാരം പറഞ്ഞുകൊണ്ട് അവൻ തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ട് ശിഷ്യൻമാർ സന്തോഷിച്ചു.</div> </div> --> 20. ഇപ്രകാരം പറഞ്ഞുകൊണ്ട് അവൻ തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ട് ശിഷ്യൻമാർ സന്തോഷിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.</div> </div> --> 21. യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">ഇതു പറഞ്ഞിട്ട് അവരുടെമേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ.</div> </div> --> 22. ഇതു പറഞ്ഞിട്ട് അവരുടെമേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.</div> </div> --> 23. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.<br /> <!-- <div class="result_row_heading"> <div class="result_col_2">തോമസിന്റെ സംശയം</div> </div> --> <br /> <b> തോമസിന്റെ സംശയം </b><br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോൾ അവരോടുകൂടെ ഉണ്ടായിരുന്നില്ല.</div> </div> --> 24. പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോൾ അവരോടുകൂടെ ഉണ്ടായിരുന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">അതുകൊണ്ടു മറ്റു ശിഷ്യൻമാർ അവനോടു പറഞ്ഞു: ഞങ്ങൾ കർത്താവിനെ കണ്ടു. എന്നാൽ, അവൻ പറഞ്ഞു: അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല.</div> </div> --> 25. അതുകൊണ്ടു മറ്റു ശിഷ്യൻമാർ അവനോടു പറഞ്ഞു: ഞങ്ങൾ കർത്താവിനെ കണ്ടു. എന്നാൽ, അവൻ പറഞ്ഞു: അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">എട്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അവന്റെ ശിഷ്യൻമാർ വീട്ടിൽ ആയിരുന്നപ്പോൾ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങൾക്കു സമാധാനം!</div> </div> --> 26. എട്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അവന്റെ ശിഷ്യൻമാർ വീട്ടിൽ ആയിരുന്നപ്പോൾ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങൾക്കു സമാധാനം!<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">അവൻ തോമസിനോടു പറഞ്ഞു: നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക; എന്റെ കൈകൾ കാണുക; നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.</div> </div> --> 27. അവൻ തോമസിനോടു പറഞ്ഞു: നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക; എന്റെ കൈകൾ കാണുക; നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">തോമസ് പറഞ്ഞു: എന്റെ കർത്താവേ, എന്റെ ദൈവമേ!</div> </div> --> 28. തോമസ് പറഞ്ഞു: എന്റെ കർത്താവേ, എന്റെ ദൈവമേ!<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ.</div> </div> --> 29. യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ.<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">ഈ ഗ്രന്ഥത്തിൽ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തിൽ പ്രവർത്തിച്ചു.</div> </div> --> 30. ഈ ഗ്രന്ഥത്തിൽ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തിൽ പ്രവർത്തിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">എന്നാൽ, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങൾ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങൾക്ക് അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്.</div> </div> --> 31. എന്നാൽ, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങൾ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങൾക്ക് അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-35244526703018562742010-12-15T16:12:00.003+05:302010-12-15T16:13:42.901+05:30യോഹന്നാന് 191. പീലാത്തോസ് യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു. പടയാളികൾ ഒരു മുൾക്കിരീടമുണ്ടാക്കി അവന്റെ തലയിൽ വച്ചു;<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">ഒരു ചെമന്ന മേലങ്കി അവനെ അണിയിച്ചു.</div> </div> --> 2. ഒരു ചെമന്ന മേലങ്കി അവനെ അണിയിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">അവർ അവന്റെ അടുക്കൽ വന്ന് യഹൂദരുടെ രാജാവേ, സ്വസ്തി! എന്നുപറഞ്ഞ് കൈകൊണ്ട് അവനെ പ്രഹരിച്ചു.</div> </div> --> 3. അവർ അവന്റെ അടുക്കൽ വന്ന് യഹൂദരുടെ രാജാവേ, സ്വസ്തി! എന്നുപറഞ്ഞ് കൈകൊണ്ട് അവനെ പ്രഹരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">പീലാത്തോസ് വീണ്ടും പുറത്തു വന്ന് അവരോടു പറഞ്ഞു: ഒരു കുറ്റവും ഞാൻ അവനിൽ കാണുന്നില്ല എന്നു നിങ്ങൾ അറിയാൻ ഇതാ, അവനെ നിങ്ങളുടെ അടുത്തേക്കു കൊണ്ടുവരുന്നു.</div> </div> --> 4. പീലാത്തോസ് വീണ്ടും പുറത്തു വന്ന് അവരോടു പറഞ്ഞു: ഒരു കുറ്റവും ഞാൻ അവനിൽ കാണുന്നില്ല എന്നു നിങ്ങൾ അറിയാൻ ഇതാ, അവനെ നിങ്ങളുടെ അടുത്തേക്കു കൊണ്ടുവരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">മുൾക്കിരീടവും ചെമന്ന മേലങ്കിയും ധരിച്ച്് യേശു പുറത്തേക്കു വന്നു. അപ്പോൾ പീലാത്തോസ് അവരോടു പറഞ്ഞു: ഇതാ, മനുഷ്യൻ!</div> </div> --> 5. മുൾക്കിരീടവും ചെമന്ന മേലങ്കിയും ധരിച്ച്് യേശു പുറത്തേക്കു വന്നു. അപ്പോൾ പീലാത്തോസ് അവരോടു പറഞ്ഞു: ഇതാ, മനുഷ്യൻ!<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">അവനെക്കണ്ടപ്പോൾ പുരോഹിതപ്രമുഖൻമാരും സേവകരും വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക! പീലാത്തോസ് പറഞ്ഞു: നിങ്ങൾതന്നെ അവനെ കൊണ്ടുപോയി ക്രൂശിച്ചുകൊള്ളുവിൻ; എന്തെന്നാൽ, ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല.</div> </div> --> 6. അവനെക്കണ്ടപ്പോൾ പുരോഹിതപ്രമുഖൻമാരും സേവകരും വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക! പീലാത്തോസ് പറഞ്ഞു: നിങ്ങൾതന്നെ അവനെ കൊണ്ടുപോയി ക്രൂശിച്ചുകൊള്ളുവിൻ; എന്തെന്നാൽ, ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">യഹൂദർ പറഞ്ഞു: ഞങ്ങൾക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവൻമരിക്കണം. കാരണം, ഇവൻ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു.</div> </div> --> 7. യഹൂദർ പറഞ്ഞു: ഞങ്ങൾക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവൻമരിക്കണം. കാരണം, ഇവൻ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">ഇതു കേട്ടപ്പോൾ പീലാത്തോസ് കൂടുതൽ ഭയപ്പെട്ടു.</div> </div> --> 8. ഇതു കേട്ടപ്പോൾ പീലാത്തോസ് കൂടുതൽ ഭയപ്പെട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">അവൻ വീണ്ടും പ്രത്തോറിയത്തിൽ പ്രവേശിച്ച് യേശുവിനോടു ചോദിച്ചു: നീ എവിടെനിന്നാണ്? യേശു മറുപടിയൊന്നും പറഞ്ഞില്ല.</div> </div> --> 9. അവൻ വീണ്ടും പ്രത്തോറിയത്തിൽ പ്രവേശിച്ച് യേശുവിനോടു ചോദിച്ചു: നീ എവിടെനിന്നാണ്? യേശു മറുപടിയൊന്നും പറഞ്ഞില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">പീലാത്തോസ് ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?</div> </div> --> 10. പീലാത്തോസ് ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">യേശു പ്രതിവചിച്ചു: ഉന്നതത്തിൽനിന്നു നൽകപ്പെട്ടില്ലായിരുന്നുവെങ്കിൽ എന്റെ മേൽ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാൽ, എന്നെ നിനക്കേൽപിച്ചുതന്നവന്റെ പാപം കൂടുതൽ ഗൗരവമുള്ളതാണ്.</div> </div> --> 11. യേശു പ്രതിവചിച്ചു: ഉന്നതത്തിൽനിന്നു നൽകപ്പെട്ടില്ലായിരുന്നുവെങ്കിൽ എന്റെ മേൽ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാൽ, എന്നെ നിനക്കേൽപിച്ചുതന്നവന്റെ പാപം കൂടുതൽ ഗൗരവമുള്ളതാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">അപ്പോൾ മുതൽ പീലാത്തോസ് അവനെ വിട്ടയ്ക്കാൻ ശ്രമമായി. എന്നാൽ, യഹൂദർ വിളിച്ചുപറഞ്ഞു: ഇവനെ മോചിപ്പിക്കുന്നപക്ഷം നീ സീസറിന്റെ സ്നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഏവനും സീസറിന്റെ വിരോധിയാണ്.</div> </div> --> 12. അപ്പോൾ മുതൽ പീലാത്തോസ് അവനെ വിട്ടയ്ക്കാൻ ശ്രമമായി. എന്നാൽ, യഹൂദർ വിളിച്ചുപറഞ്ഞു: ഇവനെ മോചിപ്പിക്കുന്നപക്ഷം നീ സീസറിന്റെ സ്നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഏവനും സീസറിന്റെ വിരോധിയാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">ഈ വാക്കുകൾ കേട്ടപ്പോൾ പീലാത്തോസ് യേശുവിനെ പുറത്തേക്കു കൊണ്ടുവന്ന്, കൽത്തളം ഹെബ്രായ ഭാഷയിൽ ഗബ്ബാത്ത എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത്ന്യായാസനത്തിൽ ഇരുന്നു.</div> </div> --> 13. ഈ വാക്കുകൾ കേട്ടപ്പോൾ പീലാത്തോസ് യേശുവിനെ പുറത്തേക്കു കൊണ്ടുവന്ന്, കൽത്തളം ഹെബ്രായ ഭാഷയിൽ ഗബ്ബാത്ത എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത്ന്യായാസനത്തിൽ ഇരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോൾ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവൻ യഹൂദരോടു പറഞ്ഞു:</div> </div> --> 14. അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോൾ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവൻ യഹൂദരോടു പറഞ്ഞു:<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">ഇതാ, നിങ്ങളുടെ രാജാവ്! അവർ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശിൽ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കണമെന്നോ? പുരോഹിതപ്രമുഖൻമാർ പറഞ്ഞു: സീസറല്ലാതെ ഞങ്ങൾക്കു വേറെ രാജാവില്ല.</div> </div> --> 15. ഇതാ, നിങ്ങളുടെ രാജാവ്! അവർ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശിൽ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കണമെന്നോ? പുരോഹിതപ്രമുഖൻമാർ പറഞ്ഞു: സീസറല്ലാതെ ഞങ്ങൾക്കു വേറെ രാജാവില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കാനായി അവർക്കു വിട്ടുകൊടുത്തു.</div> </div> --> 16. അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കാനായി അവർക്കു വിട്ടുകൊടുത്തു.<br /> <!-- <div class="result_row_heading"> <div class="result_col_2">യേശുവിനെ ക്രൂശിക്കുന്നു</div> </div> --> <br /> <b> യേശുവിനെ ക്രൂശിക്കുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">അവർ യേശുവിനെ ഏറ്റുവാങ്ങി. അവൻ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം ഹെബ്രായ ഭാഷയിൽ ഗൊൽഗോഥാ എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി.</div> </div> --> 17. അവർ യേശുവിനെ ഏറ്റുവാങ്ങി. അവൻ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം ഹെബ്രായ ഭാഷയിൽ ഗൊൽഗോഥാ എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">അവിടെ അവർ അവനെ ക്രൂശിച്ചു; അവനോടൊപ്പം മറ്റു രണ്ടുപേരെയും; യേശുവിനെ മധ്യത്തിലും അവരെ ഇരുവശങ്ങളിലായും.</div> </div> --> 18. അവിടെ അവർ അവനെ ക്രൂശിച്ചു; അവനോടൊപ്പം മറ്റു രണ്ടുപേരെയും; യേശുവിനെ മധ്യത്തിലും അവരെ ഇരുവശങ്ങളിലായും.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">പീലാത്തോസ് ഒരു ശീർഷകം എഴുതി കുരിശിനു മുകളിൽ വച്ചു. അത് ഇങ്ങനെയായിരുന്നു: നസറായനായ യേശു, യഹൂദരുടെ രാജാവ്.</div> </div> --> 19. പീലാത്തോസ് ഒരു ശീർഷകം എഴുതി കുരിശിനു മുകളിൽ വച്ചു. അത് ഇങ്ങനെയായിരുന്നു: നസറായനായ യേശു, യഹൂദരുടെ രാജാവ്.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">യേശുവിനെ ക്രൂശിച്ച സ്ഥലം പട്ടണത്തിനു സമീപമായിരുന്നതിനാൽ യഹൂദരിൽ പലരും ആ ശീർഷകം വായിച്ചു. അത് ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു.</div> </div> --> 20. യേശുവിനെ ക്രൂശിച്ച സ്ഥലം പട്ടണത്തിനു സമീപമായിരുന്നതിനാൽ യഹൂദരിൽ പലരും ആ ശീർഷകം വായിച്ചു. അത് ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">യഹൂദരുടെ പുരോഹിതപ്രമുഖൻമാർ പീലാത്തോസിനോടു പറഞ്ഞു: യഹൂദരുടെ രാജാവ് എന്നല്ല, യഹൂദരുടെ രാജാവു ഞാനാണ് എന്ന് അവൻ പറഞ്ഞു എന്നാണ് എഴുതേണ്ടത്.</div> </div> --> 21. യഹൂദരുടെ പുരോഹിതപ്രമുഖൻമാർ പീലാത്തോസിനോടു പറഞ്ഞു: യഹൂദരുടെ രാജാവ് എന്നല്ല, യഹൂദരുടെ രാജാവു ഞാനാണ് എന്ന് അവൻ പറഞ്ഞു എന്നാണ് എഴുതേണ്ടത്.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">പീലാത്തോസ് പറഞ്ഞു: ഞാനെഴുതിയത് എഴുതി.</div> </div> --> 22. പീലാത്തോസ് പറഞ്ഞു: ഞാനെഴുതിയത് എഴുതി.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">പടയാളികൾ യേശുവിനെ ക്രൂശിച്ചതിനുശേഷം അവന്റെ വസ്ത്രങ്ങൾ നാലായി ഭാഗിച്ചു ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവർ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകൾമുതൽ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു.</div> </div> --> 23. പടയാളികൾ യേശുവിനെ ക്രൂശിച്ചതിനുശേഷം അവന്റെ വസ്ത്രങ്ങൾ നാലായി ഭാഗിച്ചു ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവർ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകൾമുതൽ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">ആകയാൽ, അവർ പരസ്പരം പറഞ്ഞു: നമുക്ക് അതു കീറേണ്ടാ; പകരം, അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. എന്റെ വസ്ത്രങ്ങൾ അവർ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കുവേണ്ടി അവർ കുറിയിട്ടു എന്നതിരുവെഴുത്തു പൂർത്തിയാകാൻവേണ്ടിയാണ്</div> </div> --> 24. ആകയാൽ, അവർ പരസ്പരം പറഞ്ഞു: നമുക്ക് അതു കീറേണ്ടാ; പകരം, അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. എന്റെ വസ്ത്രങ്ങൾ അവർ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കുവേണ്ടി അവർ കുറിയിട്ടു എന്നതിരുവെഴുത്തു പൂർത്തിയാകാൻവേണ്ടിയാണ്<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">പടയാളികൾ ഇപ്രകാരം ചെയ്തത്. യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നിൽക്കുന്നുണ്ടായിരുന്നു.</div> </div> --> 25. പടയാളികൾ ഇപ്രകാരം ചെയ്തത്. യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നിൽക്കുന്നുണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകൻ .</div> </div> --> 26. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകൻ .<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു.</div> </div> --> 27. അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു.<br /> <!-- <div class="result_row_heading"> <div class="result_col_2">യേശുവിന്റെ മരണം</div> </div> --> <br /> <b> യേശുവിന്റെ മരണം </b><br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂർത്തിയാകാൻവേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു.</div> </div> --> 28. അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂർത്തിയാകാൻവേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവർ വിനാഗിരിയിൽ കുതിർത്ത ഒരു നീർപ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടിൽ വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു.</div> </div> --> 29. ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവർ വിനാഗിരിയിൽ കുതിർത്ത ഒരു നീർപ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടിൽ വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂർത്തിയായിരിക്കുന്നു. അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു.</div> </div> --> 30. യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂർത്തിയായിരിക്കുന്നു. അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു.<br /> <!-- <div class="result_row_heading"> <div class="result_col_2">പാർശ്വം പിളർക്കപ്പെടുന്നു</div> </div> --> <br /> <b> പാർശ്വം പിളർക്കപ്പെടുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തിൽ ശരീരങ്ങൾ കുരിശിൽ കിടക്കാതിരിക്കാൻവേണ്ടി അവരുടെ കാലുകൾ തകർക്കാനും അവരെ നീക്കംചെയ്യാനും യഹൂദർ പീലാത്തോസിനോട് ആവശ്യപ്പെട്ടു.</div> </div> --> 31. അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തിൽ ശരീരങ്ങൾ കുരിശിൽ കിടക്കാതിരിക്കാൻവേണ്ടി അവരുടെ കാലുകൾ തകർക്കാനും അവരെ നീക്കംചെയ്യാനും യഹൂദർ പീലാത്തോസിനോട് ആവശ്യപ്പെട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">32</div> <div class="result_col_2">അതിനാൽ പടയാളികൾ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകൾ തകർത്തു.</div> </div> --> 32. അതിനാൽ പടയാളികൾ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകൾ തകർത്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">33</div> <div class="result_col_2">അവർ യേശുവിനെ സമീപിച്ചപ്പോൾ അവൻ മരിച്ചുകഴിഞ്ഞു എന്നു കാണുകയാൽ അവന്റെ കാലുകൾ തകർത്തില്ല.</div> </div> --> 33. അവർ യേശുവിനെ സമീപിച്ചപ്പോൾ അവൻ മരിച്ചുകഴിഞ്ഞു എന്നു കാണുകയാൽ അവന്റെ കാലുകൾ തകർത്തില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">34</div> <div class="result_col_2">എന്നാൽ, പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽനിന്നു രക്തവുംവെള്ളവും പുറപ്പെട്ടു.</div> </div> --> 34. എന്നാൽ, പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽനിന്നു രക്തവുംവെള്ളവും പുറപ്പെട്ടു.<br /> <!-- <div class="result_row_selected"> <div class="result_col_1">35</div> <div class="result_col_2">അതു കണ്ടയാൾതന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താൻ സത്യമാണു പറയുന്നതെന്ന് അവൻ അറിയുകയും ചെയ്യുന്നു.</div> </div> --> 35. അതു കണ്ടയാൾതന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താൻ സത്യമാണു പറയുന്നതെന്ന് അവൻ അറിയുകയും ചെയ്യുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">36</div> <div class="result_col_2">അവന്റെ അസ്ഥികളിൽ ഒന്നുപോലും തകർക്കപ്പെടുകയില്ല എന്നതിരുവെഴുത്തു പൂർത്തിയാകാൻവേണ്ടിയാണ് ഇതു സംഭവിച്ചത്.</div> </div> --> 36. അവന്റെ അസ്ഥികളിൽ ഒന്നുപോലും തകർക്കപ്പെടുകയില്ല എന്നതിരുവെഴുത്തു പൂർത്തിയാകാൻവേണ്ടിയാണ് ഇതു സംഭവിച്ചത്.<br /> <!-- <div class="result_row_selected"> <div class="result_col_1">37</div> <div class="result_col_2">മറ്റൊരു തിരുവെഴുത്തു പറയുന്നു: തങ്ങൾ കുത്തി മുറിവേൽപിച്ചവനെ അവർ നോക്കിനിൽക്കും.</div> </div> --> 37. മറ്റൊരു തിരുവെഴുത്തു പറയുന്നു: തങ്ങൾ കുത്തി മുറിവേൽപിച്ചവനെ അവർ നോക്കിനിൽക്കും.<br /> <!-- <div class="result_row_heading"> <div class="result_col_2">യേശുവിനെ സംസ്കരിക്കുന്നു</div> </div> --> <br /> <b> യേശുവിനെ സംസ്കരിക്കുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">38</div> <div class="result_col_2">യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്റെ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരൻ ജോസഫ് യേശുവിന്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട്് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി. അവൻ വന്ന് ശരീരം എടുത്തു മാറ്റി.</div> </div> --> 38. യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്റെ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരൻ ജോസഫ് യേശുവിന്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട്് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി. അവൻ വന്ന് ശരീരം എടുത്തു മാറ്റി.<br /> <!-- <div class="result_row_selected"> <div class="result_col_1">39</div> <div class="result_col_2">യേശുവിനെ ആദ്യം രാത്രിയിൽ ചെന്നുകണ്ട നിക്കോദേമോസും അവിടെയെത്തി. മീറയും ചെന്നിനായകവുംചേർന്ന ഏകദേശം നൂറു റാത്തൽ സുഗന്ധദ്രവ്യവും അവൻ കൊണ്ടുവന്നിട്ടുണ്ടായിരുന്നു.</div> </div> --> 39. യേശുവിനെ ആദ്യം രാത്രിയിൽ ചെന്നുകണ്ട നിക്കോദേമോസും അവിടെയെത്തി. മീറയും ചെന്നിനായകവുംചേർന്ന ഏകദേശം നൂറു റാത്തൽ സുഗന്ധദ്രവ്യവും അവൻ കൊണ്ടുവന്നിട്ടുണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">40</div> <div class="result_col_2">അവർ യേശുവിന്റെ ശരീരമെടുത്തു യഹൂദരുടെ ശവസംസ്കാരരീതിയനുസരിച്ചു സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയിൽ പൊതിഞ്ഞു.</div> </div> --> 40. അവർ യേശുവിന്റെ ശരീരമെടുത്തു യഹൂദരുടെ ശവസംസ്കാരരീതിയനുസരിച്ചു സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയിൽ പൊതിഞ്ഞു.<br /> <!-- <div class="result_row_selected"> <div class="result_col_1">41</div> <div class="result_col_2">അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ അതുവരെ ആരെയും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു.</div> </div> --> 41. അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ അതുവരെ ആരെയും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">42</div> <div class="result_col_2">യഹൂദരുടെ ഒരുക്കത്തിന്റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു.</div> </div> --> 42. യഹൂദരുടെ ഒരുക്കത്തിന്റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-90567087622709778202010-12-15T16:12:00.001+05:302010-12-15T16:13:42.901+05:30യോഹന്നാന് 18<b>യേശുവിനെ ബന്ധിക്കുന്നു </b> <br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">ഇതു പറഞ്ഞശേഷം യേശു ശിഷ്യൻമാരോടുകൂടെ കെദ്രോൺ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. അവനും ശിഷ്യൻമാരും അതിൽ പ്രവേശിച്ചു.</div> </div> --> 1. ഇതു പറഞ്ഞശേഷം യേശു ശിഷ്യൻമാരോടുകൂടെ കെദ്രോൺ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. അവനും ശിഷ്യൻമാരും അതിൽ പ്രവേശിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">അവനെ ഒറ്റിക്കൊടുത്ത യൂദാസിനും ആ സ്ഥലം അറിയാമായിരുന്നു. കാരണം, യേശു പലപ്പോഴും ശിഷ്യൻമാരോടുകൂടെ അവിടെ സമ്മേളിക്കാറുണ്ടായിരുന്നു.</div> </div> --> 2. അവനെ ഒറ്റിക്കൊടുത്ത യൂദാസിനും ആ സ്ഥലം അറിയാമായിരുന്നു. കാരണം, യേശു പലപ്പോഴും ശിഷ്യൻമാരോടുകൂടെ അവിടെ സമ്മേളിക്കാറുണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">യൂദാസ് ഒരുഗണം പടയാളികളെയും പുരോഹിതപ്രമുഖൻമാരുടെയും ഫരിസേയരുടെയും അടുക്കൽനിന്നു സേവകരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി.</div> </div> --> 3. യൂദാസ് ഒരുഗണം പടയാളികളെയും പുരോഹിതപ്രമുഖൻമാരുടെയും ഫരിസേയരുടെയും അടുക്കൽനിന്നു സേവകരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു വന്ന് അവരോടു ചോദിച്ചു: നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?</div> </div> --> 4. തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു വന്ന് അവരോടു ചോദിച്ചു: നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">അവർ പറഞ്ഞു: നസറായനായ യേശുവിനെ. യേശു പറഞ്ഞു: അതു ഞാനാണ്. അവനെ ഒറ്റിക്കൊടുത്ത യൂദാസും അവരോടുകൂടെ ഉണ്ടായിരുന്നു.</div> </div> --> 5. അവർ പറഞ്ഞു: നസറായനായ യേശുവിനെ. യേശു പറഞ്ഞു: അതു ഞാനാണ്. അവനെ ഒറ്റിക്കൊടുത്ത യൂദാസും അവരോടുകൂടെ ഉണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">ഞാനാണ് എന്ന് അവൻ പറഞ്ഞപ്പോൾ അവർ പിൻവലിയുകയും നിലംപതിക്കുകയും ചെയ്തു.</div> </div> --> 6. ഞാനാണ് എന്ന് അവൻ പറഞ്ഞപ്പോൾ അവർ പിൻവലിയുകയും നിലംപതിക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">അവൻ വീണ്ടും ചോദിച്ചു: നിങ്ങൾ ആരെ അന്വേഷിക്കുന്നു? അവർ പറഞ്ഞു: നസറായനായ യേശുവിനെ.</div> </div> --> 7. അവൻ വീണ്ടും ചോദിച്ചു: നിങ്ങൾ ആരെ അന്വേഷിക്കുന്നു? അവർ പറഞ്ഞു: നസറായനായ യേശുവിനെ.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">യേശു പ്രതിവചിച്ചു: ഞാനാണ് എന്നു നിങ്ങളോടു പറഞ്ഞുവല്ലോ. നിങ്ങൾ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ.</div> </div> --> 8. യേശു പ്രതിവചിച്ചു: ഞാനാണ് എന്നു നിങ്ങളോടു പറഞ്ഞുവല്ലോ. നിങ്ങൾ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">നീ എനിക്കു തന്നവ രിൽ ആരെയും ഞാൻ നഷ്ടപ്പെടുത്തിയില്ല എന്ന് അവൻ പറഞ്ഞവചനം പൂർത്തിയാകാൻവേണ്ടിയായിരുന്നു ഇത്.</div> </div> --> 9. നീ എനിക്കു തന്നവ രിൽ ആരെയും ഞാൻ നഷ്ടപ്പെടുത്തിയില്ല എന്ന് അവൻ പറഞ്ഞവചനം പൂർത്തിയാകാൻവേണ്ടിയായിരുന്നു ഇത്.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">ശിമയോൻ പത്രോസ് വാൾ ഊരി പ്രധാന പുരോഹിതന്റെ ഭൃത്യനെ വെട്ടി അവന്റെ വലത്തുചെവി ഛേദിച്ചുകളഞ്ഞു. ആ ഭൃത്യന്റെ പേര് മൽക്കോസ് എന്നായിരുന്നു.</div> </div> --> 10. ശിമയോൻ പത്രോസ് വാൾ ഊരി പ്രധാന പുരോഹിതന്റെ ഭൃത്യനെ വെട്ടി അവന്റെ വലത്തുചെവി ഛേദിച്ചുകളഞ്ഞു. ആ ഭൃത്യന്റെ പേര് മൽക്കോസ് എന്നായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">യേശു പത്രോസിനോടു പറഞ്ഞു: വാൾ ഉറയിലിടുക. പിതാവ് എനിക്കു നൽകിയ പാനപാത്രം ഞാൻ കുടിക്കേണ്ടയോ?</div> </div> --> 11. യേശു പത്രോസിനോടു പറഞ്ഞു: വാൾ ഉറയിലിടുക. പിതാവ് എനിക്കു നൽകിയ പാനപാത്രം ഞാൻ കുടിക്കേണ്ടയോ?<br /> <!-- <div class="result_row_heading"> <div class="result_col_2">പ്രധാനപുരോഹിതന്റെ മുമ്പിൽ</div> </div> --> <br /> <b> പ്രധാനപുരോഹിതന്റെ മുമ്പിൽ </b><br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">അപ്പോൾ പടയാളികളും അവരുടെ അധിപനും യഹൂദരുടെ സേവകരും കൂടി യേശുവിനെ പിടിച്ചു ബന്ധിച്ചു.</div> </div> --> 12. അപ്പോൾ പടയാളികളും അവരുടെ അധിപനും യഹൂദരുടെ സേവകരും കൂടി യേശുവിനെ പിടിച്ചു ബന്ധിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">അവർ അവനെ ആദ്യം അന്നാസിന്റെ അടുക്കലേക്കു കൊണ്ടുപോയി. കാരണം, അവൻ ആ വർഷത്തെ പ്രധാനപുരോഹിതനായ കയ്യാഫാസിന്റെ അമ്മായിയപ്പനായിരുന്നു.</div> </div> --> 13. അവർ അവനെ ആദ്യം അന്നാസിന്റെ അടുക്കലേക്കു കൊണ്ടുപോയി. കാരണം, അവൻ ആ വർഷത്തെ പ്രധാനപുരോഹിതനായ കയ്യാഫാസിന്റെ അമ്മായിയപ്പനായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">ജനങ്ങൾക്കുവേണ്ടി ഒരാൾ മരിക്കുന്നതുയുക്തമാണെന്നു യഹൂദരെ ഉപദേശിച്ചതു കയ്യാഫാസാണ്.</div> </div> --> 14. ജനങ്ങൾക്കുവേണ്ടി ഒരാൾ മരിക്കുന്നതുയുക്തമാണെന്നു യഹൂദരെ ഉപദേശിച്ചതു കയ്യാഫാസാണ്.<br /> <!-- <div class="result_row_heading"> <div class="result_col_2">പത്രോസ് തള്ളിപ്പറയുന്നു</div> </div> --> <br /> <b> പത്രോസ് തള്ളിപ്പറയുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">ശിമയോൻ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിച്ചിരുന്നു. ആ ശിഷ്യനെ പ്രധാനാചാര്യനു പരിചയമുണ്ടായിരുന്നതിനാൽ അവൻ യേശുവിനോടുകൂടെ പ്രധാനപുരോഹിതന്റെ കൊട്ടാരമുറ്റത്തു പ്രവേശിച്ചു.</div> </div> --> 15. ശിമയോൻ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിച്ചിരുന്നു. ആ ശിഷ്യനെ പ്രധാനാചാര്യനു പരിചയമുണ്ടായിരുന്നതിനാൽ അവൻ യേശുവിനോടുകൂടെ പ്രധാനപുരോഹിതന്റെ കൊട്ടാരമുറ്റത്തു പ്രവേശിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">പത്രോസാകട്ടെ പുറത്തു വാതിൽക്കൽ നിന്നു. അതിനാൽ പ്രധാനപുരോഹിതന്റെ പരിചയക്കാരനായ മറ്റേ ശിഷ്യൻ പുറത്തുചെന്നു വാതിൽക്കാവൽക്കാരിയോടു സംസാരിച്ച് പത്രോസിനെയും അ കത്തു പ്രവേശിപ്പിച്ചു.</div> </div> --> 16. പത്രോസാകട്ടെ പുറത്തു വാതിൽക്കൽ നിന്നു. അതിനാൽ പ്രധാനപുരോഹിതന്റെ പരിചയക്കാരനായ മറ്റേ ശിഷ്യൻ പുറത്തുചെന്നു വാതിൽക്കാവൽക്കാരിയോടു സംസാരിച്ച് പത്രോസിനെയും അ കത്തു പ്രവേശിപ്പിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">അപ്പോൾ ആ പരിചാരിക പത്രോസിനോടു ചോദിച്ചു: നീയും ഈ മനുഷ്യന്റെ ശിഷ്യൻമാരിലൊരുവനല്ലേ? അല്ല എന്ന് അവൻ പറഞ്ഞു.</div> </div> --> 17. അപ്പോൾ ആ പരിചാരിക പത്രോസിനോടു ചോദിച്ചു: നീയും ഈ മനുഷ്യന്റെ ശിഷ്യൻമാരിലൊരുവനല്ലേ? അല്ല എന്ന് അവൻ പറഞ്ഞു.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">തണുപ്പായിരുന്നതിനാൽ ഭൃത്യരും സേവകരും തീ കായുകയായിരുന്നു. പത്രോസും അവരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു.</div> </div> --> 18. തണുപ്പായിരുന്നതിനാൽ ഭൃത്യരും സേവകരും തീ കായുകയായിരുന്നു. പത്രോസും അവരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു.<br /> <!-- <div class="result_row_heading"> <div class="result_col_2">പ്രധാനപുരോഹിതൻ ചോദ്യം ചെയ്യുന്നു</div> </div> --> <br /> <b> പ്രധാനപുരോഹിതൻ ചോദ്യം ചെയ്യുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">പ്രധാനപുരോഹിതൻ യേശുവിനെ അവന്റെ ശിഷ്യരെയും പ്രബോധനത്തെയും കുറിച്ചു ചോദ്യംചെയ്തു.</div> </div> --> 19. പ്രധാനപുരോഹിതൻ യേശുവിനെ അവന്റെ ശിഷ്യരെയും പ്രബോധനത്തെയും കുറിച്ചു ചോദ്യംചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">യേശു മറുപടി പറഞ്ഞു: ഞാൻ പരസ്യമായിട്ടാണു ലോകത്തോടു സംസാരിച്ചത്. എല്ലാ യഹൂദരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ദേവാലയത്തിലുമാണ് എപ്പോഴും ഞാൻ പഠിപ്പിച്ചിട്ടുള്ളത്. രഹസ്യമായി ഞാൻ ഒന്നും സംസാരിച്ചിട്ടില്ല.</div> </div> --> 20. യേശു മറുപടി പറഞ്ഞു: ഞാൻ പരസ്യമായിട്ടാണു ലോകത്തോടു സംസാരിച്ചത്. എല്ലാ യഹൂദരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ദേവാലയത്തിലുമാണ് എപ്പോഴും ഞാൻ പഠിപ്പിച്ചിട്ടുള്ളത്. രഹസ്യമായി ഞാൻ ഒന്നും സംസാരിച്ചിട്ടില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">എന്നോടു ചോദിക്കുന്നതെന്തിന്? ഞാൻ പറഞ്ഞതെന്താണെന്ന് അതു കേട്ടവരോടു ചോദിക്കുക. ഞാൻ എന്താണു പറഞ്ഞതെന്ന് അവർക്കറിയാം.</div> </div> --> 21. എന്നോടു ചോദിക്കുന്നതെന്തിന്? ഞാൻ പറഞ്ഞതെന്താണെന്ന് അതു കേട്ടവരോടു ചോദിക്കുക. ഞാൻ എന്താണു പറഞ്ഞതെന്ന് അവർക്കറിയാം.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">അവൻ ഇതു പറഞ്ഞപ്പോൾ അടുത്തു നിന്നിരുന്ന സേവകൻമാരിലൊരുവൻ, ഇങ്ങനെയാണോ പ്രധാനപുരോഹിതനോടു മറുപടി പറയുന്നത് എന്നു ചോദിച്ചുകൊണ്ട് യേശുവിനെ അടിച്ചു.</div> </div> --> 22. അവൻ ഇതു പറഞ്ഞപ്പോൾ അടുത്തു നിന്നിരുന്ന സേവകൻമാരിലൊരുവൻ, ഇങ്ങനെയാണോ പ്രധാനപുരോഹിതനോടു മറുപടി പറയുന്നത് എന്നു ചോദിച്ചുകൊണ്ട് യേശുവിനെ അടിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">യേശു അവനോടു പറഞ്ഞു: ഞാൻ പറഞ്ഞതു തെറ്റാണെങ്കിൽ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കിൽ എന്തിനു നീ എന്നെ അടിക്കുന്നു?</div> </div> --> 23. യേശു അവനോടു പറഞ്ഞു: ഞാൻ പറഞ്ഞതു തെറ്റാണെങ്കിൽ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കിൽ എന്തിനു നീ എന്നെ അടിക്കുന്നു?<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">അപ്പോൾ അന്നാസ് യേശുവിനെ ബന്ധിച്ചു കയ്യാഫാസിന്റെ അടുക്കലേക്കയച്ചു.</div> </div> --> 24. അപ്പോൾ അന്നാസ് യേശുവിനെ ബന്ധിച്ചു കയ്യാഫാസിന്റെ അടുക്കലേക്കയച്ചു.<br /> <!-- <div class="result_row_heading"> <div class="result_col_2">പത്രോസ് വീണ്ടും തള്ളിപ്പറയുന്നു</div> </div> --> <br /> <b> പത്രോസ് വീണ്ടും തള്ളിപ്പറയുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">ശിമയോൻപത്രോസ് തീ കാഞ്ഞുകൊണ്ടു നിൽക്കുകയായിരുന്നു. അപ്പോൾ അവർ അവനോടു ചോദിച്ചു: നീയും അവന്റെ ശിഷ്യൻമാരിൽ ഒരുവനല്ലേ? അല്ല എന്ന് അവൻ തള്ളിപ്പറഞ്ഞു.</div> </div> --> 25. ശിമയോൻപത്രോസ് തീ കാഞ്ഞുകൊണ്ടു നിൽക്കുകയായിരുന്നു. അപ്പോൾ അവർ അവനോടു ചോദിച്ചു: നീയും അവന്റെ ശിഷ്യൻമാരിൽ ഒരുവനല്ലേ? അല്ല എന്ന് അവൻ തള്ളിപ്പറഞ്ഞു.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">പ്രധാനപുരോഹിതന്റെ ഭൃത്യരിലൊരുവനും പത്രോസ് ചെവി ഛേദിച്ചവന്റെ ചാർച്ചക്കാരനുമായ ഒരുവൻ അവനോടു ചോദിച്ചു: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടതല്ലേ?</div> </div> --> 26. പ്രധാനപുരോഹിതന്റെ ഭൃത്യരിലൊരുവനും പത്രോസ് ചെവി ഛേദിച്ചവന്റെ ചാർച്ചക്കാരനുമായ ഒരുവൻ അവനോടു ചോദിച്ചു: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടതല്ലേ?<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">പത്രോസ് വീണ്ടും തള്ളിപ്പറഞ്ഞു. ഉടനെ കോഴി കൂവി.</div> </div> --> 27. പത്രോസ് വീണ്ടും തള്ളിപ്പറഞ്ഞു. ഉടനെ കോഴി കൂവി.<br /> <!-- <div class="result_row_heading"> <div class="result_col_2">പീലാത്തോസിന്റെ മുമ്പിൽ</div> </div> --> <br /> <b> പീലാത്തോസിന്റെ മുമ്പിൽ </b><br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">യേശുവിനെ അവർ കയ്യാഫാസിന്റെ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോൾ പുലർച്ചയായിരുന്നു. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാൽ അവർ പ്രത്തോറിയത്തിൽ പ്രവേശിച്ചില്ല.</div> </div> --> 28. യേശുവിനെ അവർ കയ്യാഫാസിന്റെ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോൾ പുലർച്ചയായിരുന്നു. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാൽ അവർ പ്രത്തോറിയത്തിൽ പ്രവേശിച്ചില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">അതിനാൽ പീലാത്തോസ് പുറത്ത് അവരുടെ അടുക്കൽ വന്നു ചോദിച്ചു: ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങൾ കൊണ്ടുവരുന്നത്?</div> </div> --> 29. അതിനാൽ പീലാത്തോസ് പുറത്ത് അവരുടെ അടുക്കൽ വന്നു ചോദിച്ചു: ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങൾ കൊണ്ടുവരുന്നത്?<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">അവർ പറഞ്ഞു: ഇവൻ തിൻമ പ്രവർത്തിക്കുന്നവനല്ലെങ്കിൽ ഞങ്ങൾ ഇവനെ നിനക്ക് ഏൽപിച്ചു തരുകയില്ലായിരുന്നു.</div> </div> --> 30. അവർ പറഞ്ഞു: ഇവൻ തിൻമ പ്രവർത്തിക്കുന്നവനല്ലെങ്കിൽ ഞങ്ങൾ ഇവനെ നിനക്ക് ഏൽപിച്ചു തരുകയില്ലായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">പീലാത്തോസ് പറഞ്ഞു: നിങ്ങൾതന്നെ അവനെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുവിൻ. അപ്പോൾ യഹൂദർ പറഞ്ഞു: ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല.</div> </div> --> 31. പീലാത്തോസ് പറഞ്ഞു: നിങ്ങൾതന്നെ അവനെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുവിൻ. അപ്പോൾ യഹൂദർ പറഞ്ഞു: ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">32</div> <div class="result_col_2">ഏതു വിധത്തിലുള്ള മരണമാണു തനിക്കു വരാനിരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് യേശു പറഞ്ഞവചനം പൂർത്തിയാകാനാണ് ഇതു സംഭവിച്ചത്.</div> </div> --> 32. ഏതു വിധത്തിലുള്ള മരണമാണു തനിക്കു വരാനിരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് യേശു പറഞ്ഞവചനം പൂർത്തിയാകാനാണ് ഇതു സംഭവിച്ചത്.<br /> <!-- <div class="result_row_selected"> <div class="result_col_1">33</div> <div class="result_col_2">പീലാത്തോസ് വീണ്ടും പ്രത്തോറിയത്തിൽ പ്രവേശിച്ച് യേശുവിനെ വിളിച്ച് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ?</div> </div> --> 33. പീലാത്തോസ് വീണ്ടും പ്രത്തോറിയത്തിൽ പ്രവേശിച്ച് യേശുവിനെ വിളിച്ച് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ?<br /> <!-- <div class="result_row_selected"> <div class="result_col_1">34</div> <div class="result_col_2">യേശു പ്രതിവചിച്ചു: നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവർ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ?</div> </div> --> 34. യേശു പ്രതിവചിച്ചു: നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവർ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ?<br /> <!-- <div class="result_row_selected"> <div class="result_col_1">35</div> <div class="result_col_2">പീലാത്തോസ് പറഞ്ഞു: ഞാൻ യഹൂദനല്ലല്ലോ; നിന്റെ ജനങ്ങളും പുരോഹിതപ്രമുഖൻമാരുമാണ് നിന്നെ എനിക്കേൽപിച്ചു തന്നത്. നീ എന്താണു ചെയ്തത്?</div> </div> --> 35. പീലാത്തോസ് പറഞ്ഞു: ഞാൻ യഹൂദനല്ലല്ലോ; നിന്റെ ജനങ്ങളും പുരോഹിതപ്രമുഖൻമാരുമാണ് നിന്നെ എനിക്കേൽപിച്ചു തന്നത്. നീ എന്താണു ചെയ്തത്? <br /> <!-- <div class="result_row_selected"> <div class="result_col_1">36</div> <div class="result_col_2">യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കിൽ ഞാൻ യഹൂദർക്ക് ഏൽപിക്കപ്പെടാതിരിക്കാൻ എന്റെ സേവകർ പോരാടുമായിരുന്നു. എന്നാൽ, എന്റെ രാജ്യം ഐഹികമല്ല.</div> </div> --> 36. യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കിൽ ഞാൻ യഹൂദർക്ക് ഏൽപിക്കപ്പെടാതിരിക്കാൻ എന്റെ സേവകർ പോരാടുമായിരുന്നു. എന്നാൽ, എന്റെ രാജ്യം ഐഹികമല്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">37</div> <div class="result_col_2">പീലാത്തോസ് ചോദിച്ചു: അപ്പോൾ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാൻ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാൻ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാൻ ഈ ലോകത്തിലേക്കു വന്നതും സത്യത്തിനു സാക്ഷ്യം നൽകാൻ. സത്യത്തിൽനിന്നുള്ളവൻ എന്റെ സ്വരം കേൾക്കുന്നു.</div> </div> --> 37. പീലാത്തോസ് ചോദിച്ചു: അപ്പോൾ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാൻ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാൻ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാൻ ഈ ലോകത്തിലേക്കു വന്നതും സത്യത്തിനു സാക്ഷ്യം നൽകാൻ. സത്യത്തിൽനിന്നുള്ളവൻ എന്റെ സ്വരം കേൾക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">38</div> <div class="result_col_2">പീലാത്തോസ് അവനോടു ചോദിച്ചു: എന്താണു സത്യം?</div> </div> --> 38. പീലാത്തോസ് അവനോടു ചോദിച്ചു: എന്താണു സത്യം?<br /> <!-- <div class="result_row_heading"> <div class="result_col_2">മരണത്തിനു വിധിക്കപ്പെടുന്നു</div> </div> --> <br /> <b> മരണത്തിനു വിധിക്കപ്പെടുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">39</div> <div class="result_col_2">ഇതു ചോദിച്ചിട്ട് അവൻ വീണ്ടും യഹൂദരുടെ അടുത്തേക്കു ചെന്ന് അവരോടു പറഞ്ഞു: അവനിൽ ഒരു കുറ്റവും ഞാൻ കാണുന്നില്ല. എന്നാൽ പെസഹാദിവസം ഞാൻ നിങ്ങൾക്കൊരുവനെ സ്വതന്ത്രനായി വിട്ടുതരുന്ന പതിവുണ്ടല്ലോ; അതിനാൽ യഹൂദരുടെ രാജാവിനെ ഞാൻ നിങ്ങൾക്കു വിട്ടുതരട്ടെയോ?</div> </div> --> 39. ഇതു ചോദിച്ചിട്ട് അവൻ വീണ്ടും യഹൂദരുടെ അടുത്തേക്കു ചെന്ന് അവരോടു പറഞ്ഞു: അവനിൽ ഒരു കുറ്റവും ഞാൻ കാണുന്നില്ല. എന്നാൽ പെസഹാദിവസം ഞാൻ നിങ്ങൾക്കൊരുവനെ സ്വതന്ത്രനായി വിട്ടുതരുന്ന പതിവുണ്ടല്ലോ; അതിനാൽ യഹൂദരുടെ രാജാവിനെ ഞാൻ നിങ്ങൾക്കു വിട്ടുതരട്ടെയോ?<br /> <!-- <div class="result_row_selected"> <div class="result_col_1">40</div> <div class="result_col_2">ഈ മനുഷ്യനെ അല്ല, ബറാബ്ബാസിനെ എന്ന് അവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ബറാബ്ബാസ് കൊള്ളക്കാരനായിരുന്നു.</div> </div> --> 40. ഈ മനുഷ്യനെ അല്ല, ബറാബ്ബാസിനെ എന്ന് അവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ബറാബ്ബാസ് കൊള്ളക്കാരനായിരുന്നു.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-79426544572254613922010-12-15T16:11:00.003+05:302010-12-15T16:13:42.902+05:30യോഹന്നാന് 17<b>ശിഷ്യൻമാർക്കുവേണ്ടി പ്രാർഥിക്കുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">ഇത്രയും പറഞ്ഞതിനുശേഷം യേശു സ്വർഗത്തിലേക്കു കണ്ണുകളുയർത്തി പ്രാർഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രൻ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!</div> </div> --> 1. ഇത്രയും പറഞ്ഞതിനുശേഷം യേശു സ്വർഗത്തിലേക്കു കണ്ണുകളുയർത്തി പ്രാർഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രൻ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">എന്തെന്നാൽ, അവിടുന്ന് അവനു നൽകിയിട്ടുള്ളവർക്കെല്ലാം അവൻ നിത്യജീവൻ നൽകേണ്ടതിന്, എല്ലാവരുടെയുംമേൽ അവന് അവിടുന്ന് അധികാരം നൽകിയിരിക്കുന്നുവല്ലോ.</div> </div> --> 2. എന്തെന്നാൽ, അവിടുന്ന് അവനു നൽകിയിട്ടുള്ളവർക്കെല്ലാം അവൻ നിത്യജീവൻ നൽകേണ്ടതിന്, എല്ലാവരുടെയുംമേൽ അവന് അവിടുന്ന് അധികാരം നൽകിയിരിക്കുന്നുവല്ലോ.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ.</div> </div> --> 3. ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">അവിടുന്ന് എന്നെ ഏൽപിച്ച ജോലി പൂർത്തിയാക്കിക്കൊണ്ട് ഭൂമിയിൽ അവിടുത്തെ ഞാൻ മഹത്വപ്പെടുത്തി.</div> </div> --> 4. അവിടുന്ന് എന്നെ ഏൽപിച്ച ജോലി പൂർത്തിയാക്കിക്കൊണ്ട് ഭൂമിയിൽ അവിടുത്തെ ഞാൻ മഹത്വപ്പെടുത്തി.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">ആകയാൽ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടുത്തോടുകൂടെയുണ്ടായിരുന്ന മഹത്വത്താൽ ഇപ്പോൾ അവിടുത്തെ സന്നിധിയിൽ എന്നെ മഹത്വപ്പെടുത്തണമേ.</div> </div> --> 5. ആകയാൽ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടുത്തോടുകൂടെയുണ്ടായിരുന്ന മഹത്വത്താൽ ഇപ്പോൾ അവിടുത്തെ സന്നിധിയിൽ എന്നെ മഹത്വപ്പെടുത്തണമേ.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">ലോകത്തിൽനിന്ന് അവിടുന്ന് എനിക്കു നൽകിയവർക്ക് അവിടുത്തെനാമം ഞാൻ വെളിപ്പെടുത്തി. അവർ അങ്ങയുടേതായിരുന്നു; അങ്ങ് അവരെ എനിക്കു നൽകി. അവർ അങ്ങയുടെ വചനം പാലിക്കുകയും ചെയ്തു.</div> </div> --> 6. ലോകത്തിൽനിന്ന് അവിടുന്ന് എനിക്കു നൽകിയവർക്ക് അവിടുത്തെനാമം ഞാൻ വെളിപ്പെടുത്തി. അവർ അങ്ങയുടേതായിരുന്നു; അങ്ങ് അവരെ എനിക്കു നൽകി. അവർ അങ്ങയുടെ വചനം പാലിക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">അവിടുന്ന് എനിക്കു നൽകിയതെല്ലാം അങ്ങിൽനിന്നാണെന്ന് അവർ ഇപ്പോൾ അറിയുന്നു.</div> </div> --> 7. അവിടുന്ന് എനിക്കു നൽകിയതെല്ലാം അങ്ങിൽനിന്നാണെന്ന് അവർ ഇപ്പോൾ അറിയുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">എന്തെന്നാൽ, അങ്ങ് എനിക്കു നൽകിയ വചനം ഞാൻ അവർക്കു നൽകി. അവർ അതു സ്വീകരിക്കുകയും ഞാൻ അങ്ങയുടെ അടുക്കൽനിന്നു വന്നുവെന്നു സത്യമായി അറിയുകയും അങ്ങ് എന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്തു.</div> </div> --> 8. എന്തെന്നാൽ, അങ്ങ് എനിക്കു നൽകിയ വചനം ഞാൻ അവർക്കു നൽകി. അവർ അതു സ്വീകരിക്കുകയും ഞാൻ അങ്ങയുടെ അടുക്കൽനിന്നു വന്നുവെന്നു സത്യമായി അറിയുകയും അങ്ങ് എന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">ഞാൻ അവർക്കുവേണ്ടിയാണുപ്രാർഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവർക്കു വേണ്ടിയാണ് പ്രാർഥിക്കുന്നത്. എന്തെന്നാൽ, അവർ അവിടുത്തേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്.</div> </div> --> 9. ഞാൻ അവർക്കുവേണ്ടിയാണുപ്രാർഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവർക്കു വേണ്ടിയാണ് പ്രാർഥിക്കുന്നത്. എന്തെന്നാൽ, അവർ അവിടുത്തേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">അങ്ങേക്കുള്ളതെല്ലാം എന്റേതും. ഞാൻ അവരിൽ മഹത്വപ്പെട്ടിരിക്കുന്നു.</div> </div> --> 10. അങ്ങേക്കുള്ളതെല്ലാം എന്റേതും. ഞാൻ അവരിൽ മഹത്വപ്പെട്ടിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">ഇനിമേൽ ഞാൻ ലോകത്തിലല്ല; എന്നാൽ, അവർ ലോകത്തിലാണ്. ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു. പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നൽകിയ അവിടുത്തെനാമത്തിൽ അവരെ അങ്ങ് കാത്തുകൊള്ളണമേ!</div> </div> --> 11. ഇനിമേൽ ഞാൻ ലോകത്തിലല്ല; എന്നാൽ, അവർ ലോകത്തിലാണ്. ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു. പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നൽകിയ അവിടുത്തെനാമത്തിൽ അവരെ അങ്ങ് കാത്തുകൊള്ളണമേ!<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">ഞാൻ അവരോടുകൂടെയായിരുന്നപ്പോൾ, അങ്ങ് എനിക്കു നൽകിയ അവിടുത്തെനാമത്തിൽ ഞാൻ അവരെ സംരക്ഷിച്ചു; ഞാൻ അവരെ കാത്തുസൂക്ഷിച്ചു. വിശുദ്ധലിഖിതം പൂർത്തിയാകാൻവേണ്ടി നാശത്തിന്റെ പുത്രനല്ലാതെ അവരിൽ ആരും നഷ്ടപ്പെട്ടിട്ടില്ല.</div> </div> --> 12. ഞാൻ അവരോടുകൂടെയായിരുന്നപ്പോൾ, അങ്ങ് എനിക്കു നൽകിയ അവിടുത്തെനാമത്തിൽ ഞാൻ അവരെ സംരക്ഷിച്ചു; ഞാൻ അവരെ കാത്തുസൂക്ഷിച്ചു. വിശുദ്ധലിഖിതം പൂർത്തിയാകാൻവേണ്ടി നാശത്തിന്റെ പുത്രനല്ലാതെ അവരിൽ ആരും നഷ്ടപ്പെട്ടിട്ടില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">എന്നാൽ, ഇപ്പോൾ ഇതാ, ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു. ഇതെല്ലാം ലോകത്തിൽവച്ചു ഞാൻ സംസാരിക്കുന്നത് എന്റെ സന്തോഷം അതിന്റെ പൂർണ തയിൽ അവർക്കുണ്ടാകേണ്ടതിനാണ്.</div> </div> --> 13. എന്നാൽ, ഇപ്പോൾ ഇതാ, ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു. ഇതെല്ലാം ലോകത്തിൽവച്ചു ഞാൻ സംസാരിക്കുന്നത് എന്റെ സന്തോഷം അതിന്റെ പൂർണ തയിൽ അവർക്കുണ്ടാകേണ്ടതിനാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">അവിടുത്തെ വചനം അവർക്കു ഞാൻ നൽകിയിരിക്കുന്നു. എന്നാൽ, ലോകം അവരെ ദ്വേഷിച്ചു. എന്തെന്നാൽ, ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല.</div> </div> --> 14. അവിടുത്തെ വചനം അവർക്കു ഞാൻ നൽകിയിരിക്കുന്നു. എന്നാൽ, ലോകം അവരെ ദ്വേഷിച്ചു. എന്തെന്നാൽ, ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">ലോകത്തിൽനിന്ന് അവരെ അവിടുന്ന് എടുക്കണം എന്നല്ല, ദുഷ്ടനിൽനിന്ന് അവരെ കാത്തുകൊള്ളണം എന്നാണു ഞാൻ പ്രാർഥിക്കുന്നത്.</div> </div> --> 15. ലോകത്തിൽനിന്ന് അവരെ അവിടുന്ന് എടുക്കണം എന്നല്ല, ദുഷ്ടനിൽനിന്ന് അവരെ കാത്തുകൊള്ളണം എന്നാണു ഞാൻ പ്രാർഥിക്കുന്നത്.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല.</div> </div> --> 16. ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">അവരെ അങ്ങ് സത്യത്താൽ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം.</div> </div> --> 17. അവരെ അങ്ങ് സത്യത്താൽ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">അങ്ങ് എന്നെ ലോകത്തിലേക്കയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്കയച്ചിരിക്കുന്നു.</div> </div> --> 18. അങ്ങ് എന്നെ ലോകത്തിലേക്കയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്കയച്ചിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">അവരും സത്യത്താൽ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുഡ്ഢീകരിക്കുന്നു.</div> </div> --> 19. അവരും സത്യത്താൽ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുഡ്ഢീകരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടിക്കൂടിയാണു ഞാൻ പ്രാർഥിക്കുന്നത്.</div> </div> --> 20. അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടിക്കൂടിയാണു ഞാൻ പ്രാർഥിക്കുന്നത്.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">അവരെല്ലാവരും ഒന്നായിരിക്കാൻവേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.</div> </div> --> 21. അവരെല്ലാവരും ഒന്നായിരിക്കാൻവേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവർക്കു ഞാൻ നൽകിയിരിക്കുന്നു.</div> </div> --> 22. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവർക്കു ഞാൻ നൽകിയിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">അവർ പൂർണമായും ഒന്നാകേണ്ടതിന് ഞാൻ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്നേഹിച്ചതുപോലെതന്നെ അവരെയും സ്നേഹിച്ചുവെന്നും ലോകം അറിയട്ടെ.</div> </div> --> 23. അവർ പൂർണമായും ഒന്നാകേണ്ടതിന് ഞാൻ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്നേഹിച്ചതുപോലെതന്നെ അവരെയും സ്നേഹിച്ചുവെന്നും ലോകം അറിയട്ടെ.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">പിതാവേ, ലോകസ്ഥാപനത്തിനുമുമ്പ്, എന്നോടുള്ള അവിടുത്തെ സ്നേഹത്താൽ അങ്ങ് എനിക്കു മഹത്വം നൽകി. അങ്ങ് എനിക്കു നൽകിയവരും അതു കാണാൻ ഞാൻ ആയിരിക്കുന്നിടത്ത് എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.</div> </div> --> 24. പിതാവേ, ലോകസ്ഥാപനത്തിനുമുമ്പ്, എന്നോടുള്ള അവിടുത്തെ സ്നേഹത്താൽ അങ്ങ് എനിക്കു മഹത്വം നൽകി. അങ്ങ് എനിക്കു നൽകിയവരും അതു കാണാൻ ഞാൻ ആയിരിക്കുന്നിടത്ത് എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാൽ, ഞാൻ അങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അവിടുന്നാണ് അയച്ചതെന്ന് ഇവരും അറിഞ്ഞിരിക്കുന്നു.</div> </div> --> 25. നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാൽ, ഞാൻ അങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അവിടുന്നാണ് അയച്ചതെന്ന് ഇവരും അറിഞ്ഞിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">അങ്ങയുടെ നാമം അവരെ ഞാൻ അറിയിച്ചു. അവിടുന്ന് എനിക്കു നൽകിയ സ്നേഹം അവരിൽ ഉണ്ടാകേണ്ടതിനും ഞാൻ അവരിൽ ആയിരിക്കേണ്ടതിനുമായി ഞാൻ ഇനിയും അത് അറിയിക്കും.</div> </div> --> 26. അങ്ങയുടെ നാമം അവരെ ഞാൻ അറിയിച്ചു. അവിടുന്ന് എനിക്കു നൽകിയ സ്നേഹം അവരിൽ ഉണ്ടാകേണ്ടതിനും ഞാൻ അവരിൽ ആയിരിക്കേണ്ടതിനുമായി ഞാൻ ഇനിയും അത് അറിയിക്കും.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-75974821731501744782010-12-15T16:11:00.001+05:302010-12-15T16:13:42.902+05:30യോഹന്നാന് 161. നിങ്ങൾക്ക് ഇടർച്ചയുണ്ടാകാതിരിക്കേണ്ടതിനാണ് ഞാൻ ഇതെല്ലാം നിങ്ങളോടു പറഞ്ഞത്.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">അവർ നിങ്ങളെ സിനഗോഗുകളിൽനിന്നു പുറത്താക്കും. നിങ്ങളെ കൊല്ലുന്ന ഏവനും താൻ ദൈവത്തിനു ബലിയർപ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു.</div> </div> --> 2. അവർ നിങ്ങളെ സിനഗോഗുകളിൽനിന്നു പുറത്താക്കും. നിങ്ങളെ കൊല്ലുന്ന ഏവനും താൻ ദൈവത്തിനു ബലിയർപ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">അവർ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഇതു ചെയ്യും.</div> </div> --> 3. അവർ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഇതു ചെയ്യും. <br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">അവരുടെ സമയം വരുമ്പോൾ, ഇതു ഞാൻ പറഞ്ഞിരുന്നു എന്നു നിങ്ങൾ ഓർമിക്കാൻവേണ്ടി ഞാൻ ഇതു നിങ്ങളോടു പറഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങൾ ആരംഭത്തിലേ നിങ്ങളോടു പറയാതിരുന്നത് ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്.</div> </div> --> 4. അവരുടെ സമയം വരുമ്പോൾ, ഇതു ഞാൻ പറഞ്ഞിരുന്നു എന്നു നിങ്ങൾ ഓർമിക്കാൻവേണ്ടി ഞാൻ ഇതു നിങ്ങളോടു പറഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങൾ ആരംഭത്തിലേ നിങ്ങളോടു പറയാതിരുന്നത് ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്.<br /> <!-- <div class="result_row_heading"> <div class="result_col_2">പരിശുദ്ധാത്മാവിന്റെ പ്രവർത്തനം</div> </div> --> <br /> <b> പരിശുദ്ധാത്മാവിന്റെ പ്രവർത്തനം </b><br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">എന്നാൽ, ഇപ്പോൾ ഞാൻ എന്നെ അയച്ചവന്റെ അടുക്കലേക്കു പോവുകയാണ്. എന്നിട്ടും നീ എവിടെപോകുന്നു എന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല.</div> </div> --> 5. എന്നാൽ, ഇപ്പോൾ ഞാൻ എന്നെ അയച്ചവന്റെ അടുക്കലേക്കു പോവുകയാണ്. എന്നിട്ടും നീ എവിടെപോകുന്നു എന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">ഞാൻ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയം ദുഃഖപൂരിതമായിരിക്കുന്നു.</div> </div> --> 6. ഞാൻ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയം ദുഃഖപൂരിതമായിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">എങ്കിലും, സത്യം ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നൻമയ്ക്കുവേണ്ടിയാണ് ഞാൻ പോകുന്നത്. ഞാൻ പോകുന്നില്ലെങ്കിൽ, സഹായകൻ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാൻ അയയ്ക്കും.</div> </div> --> 7. എങ്കിലും, സത്യം ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നൻമയ്ക്കുവേണ്ടിയാണ് ഞാൻ പോകുന്നത്. ഞാൻ പോകുന്നില്ലെങ്കിൽ, സഹായകൻ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാൻ അയയ്ക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും </div> </div> --> 8. അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും <br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">അവർ എന്നിൽ വിശ്വസിക്കാത്തതിനാൽ പാപത്തെക്കുറിച്ചും ,</div> </div> --> 9. അവർ എന്നിൽ വിശ്വസിക്കാത്തതിനാൽ പാപത്തെക്കുറിച്ചും ,<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">ഞാൻ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങൾ ഇനിമേലിൽ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും ,</div> </div> --> 10. ഞാൻ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങൾ ഇനിമേലിൽ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും ,<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാൽ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.</div> </div> --> 11. ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാൽ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">ഇനിയും വളരെ കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാൽ, അവ ഉൾക്കൊള്ളാൻ ഇപ്പോൾ നിങ്ങൾക്കു കഴിവില്ല.</div> </div> --> 12. ഇനിയും വളരെ കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാൽ, അവ ഉൾക്കൊള്ളാൻ ഇപ്പോൾ നിങ്ങൾക്കു കഴിവില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്കു നയിക്കും.</div> </div> --> 13. സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്കു നയിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">അവൻ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവൻ കേൾക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും. അവൻ എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവൻ എന്നെ മഹത്വപ്പെടുത്തും.</div> </div> --> 14. അവൻ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവൻ കേൾക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും. അവൻ എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവൻ എന്നെ മഹത്വപ്പെടുത്തും.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് അവൻ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാൻ പറഞ്ഞത്.</div> </div> --> 15. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് അവൻ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാൻ പറഞ്ഞത്.<br /> <!-- <div class="result_row_heading"> <div class="result_col_2">ദുഃഖം സന്തോഷമായി മാറും</div> </div> --> <br /> <b> ദുഃഖം സന്തോഷമായി മാറും </b><br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">അൽപസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. വീണ്ടും അൽപ സമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണും.</div> </div> --> 16. അൽപസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. വീണ്ടും അൽപ സമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണും.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">അപ്പോൾ അവന്റെ ശിഷ്യൻമാരിൽ ചിലർ പരസ്പരം പറഞ്ഞു: അൽപ സമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, വീണ്ടും അൽപസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണും എന്നും, ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നു എന്നും അവൻ നമ്മോടു പറയുന്നതിന്റെ അർഥമെന്താണ്?</div> </div> --> 17. അപ്പോൾ അവന്റെ ശിഷ്യൻമാരിൽ ചിലർ പരസ്പരം പറഞ്ഞു: അൽപ സമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, വീണ്ടും അൽപസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണും എന്നും, ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നു എന്നും അവൻ നമ്മോടു പറയുന്നതിന്റെ അർഥമെന്താണ്?<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">അവർ തുടർന്നു: അൽപസമയം എന്നതുകൊണ്ട് അവൻ എന്താണ് അർഥമാക്കുന്നത്? അവൻ പറയുന്നതെന്താണെന്നു നമുക്കറിഞ്ഞുകൂടാ.</div> </div> --> 18. അവർ തുടർന്നു: അൽപസമയം എന്നതുകൊണ്ട് അവൻ എന്താണ് അർഥമാക്കുന്നത്? അവൻ പറയുന്നതെന്താണെന്നു നമുക്കറിഞ്ഞുകൂടാ.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">ഇക്കാര്യം അവർ തന്നോടു ചോദിക്കാൻ ആഗ്രഹിക്കുന്നു എന്നു മനസ്സി ലാക്കി യേശു പറഞ്ഞു: അൽപസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, വീണ്ടും അൽപസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണും എന്നു ഞാൻ പറഞ്ഞതിനെപ്പറ്റി നിങ്ങൾ പരസ്പരം ചോദിക്കുന്നുവോ?</div> </div> --> 19. ഇക്കാര്യം അവർ തന്നോടു ചോദിക്കാൻ ആഗ്രഹിക്കുന്നു എന്നു മനസ്സി ലാക്കി യേശു പറഞ്ഞു: അൽപസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, വീണ്ടും അൽപസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണും എന്നു ഞാൻ പറഞ്ഞതിനെപ്പറ്റി നിങ്ങൾ പരസ്പരം ചോദിക്കുന്നുവോ?<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാൽ ലോകം സന്തോഷിക്കും. നിങ്ങൾ ദുഃഖിതരാകും; എന്നാൽ, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.</div> </div> --> 20. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാൽ ലോകം സന്തോഷിക്കും. നിങ്ങൾ ദുഃഖിതരാകും; എന്നാൽ, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോൾ അവളുടെ സമയം വന്നതുകൊണ്ട് അവൾക്കു ദുഃഖം ഉണ്ടാകുന്നു. എന്നാൽ, ശിശുവിനെ പ്രസ വിച്ചുകഴിയുമ്പോൾ ഒരു മനുഷ്യൻ ലോകത്തിൽ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവൾ ഓർമിക്കുന്നില്ല.</div> </div> --> 21. സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോൾ അവളുടെ സമയം വന്നതുകൊണ്ട് അവൾക്കു ദുഃഖം ഉണ്ടാകുന്നു. എന്നാൽ, ശിശുവിനെ പ്രസ വിച്ചുകഴിയുമ്പോൾ ഒരു മനുഷ്യൻ ലോകത്തിൽ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവൾ ഓർമിക്കുന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">അതുപോലെ ഇപ്പോൾ നിങ്ങളും ദുഃഖിതരാണ്. എന്നാൽ ഞാൻ വീണ്ടും നിങ്ങളെ കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളിൽനിന്ന് എടുത്തു കളയുകയുമില്ല.</div> </div> --> 22. അതുപോലെ ഇപ്പോൾ നിങ്ങളും ദുഃഖിതരാണ്. എന്നാൽ ഞാൻ വീണ്ടും നിങ്ങളെ കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളിൽനിന്ന് എടുത്തു കളയുകയുമില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">അന്ന് നിങ്ങൾ എന്നോട് ഒന്നും ചോദിക്കുകയില്ല. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നൽകും.</div> </div> --> 23. അന്ന് നിങ്ങൾ എന്നോട് ഒന്നും ചോദിക്കുകയില്ല. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നൽകും.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂർണമാവുകയും ചെയ്യും.</div> </div> --> 24. ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂർണമാവുകയും ചെയ്യും.<br /> <!-- <div class="result_row_heading"> <div class="result_col_2">ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു</div> </div> --> <br /> <b> ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">ഉപമകൾ വഴിയാണ് ഇതെല്ലാം ഞാൻ നിങ്ങളോടു പറഞ്ഞത്. ഉപമകൾ വഴിയല്ലാതെ ഞാൻ നിങ്ങളോടു സംസാരിക്കുന്ന സമയം വരുന്നു. അപ്പോൾ പിതാവിനെപ്പറ്റി സ്പഷ്ടമായി ഞാൻ നിങ്ങളെ അറിയിക്കും.</div> </div> --> 25. ഉപമകൾ വഴിയാണ് ഇതെല്ലാം ഞാൻ നിങ്ങളോടു പറഞ്ഞത്. ഉപമകൾ വഴിയല്ലാതെ ഞാൻ നിങ്ങളോടു സംസാരിക്കുന്ന സമയം വരുന്നു. അപ്പോൾ പിതാവിനെപ്പറ്റി സ്പഷ്ടമായി ഞാൻ നിങ്ങളെ അറിയിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">അന്ന് നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു പ്രാർഥിക്കാം എന്നു പറയുന്നില്ല.</div> </div> --> 26. അന്ന് നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു പ്രാർഥിക്കാം എന്നു പറയുന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">കാരണം, പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നു. എന്തെന്നാൽ നിങ്ങൾ എന്നെ സ്നേഹിക്കുകയും ഞാൻ ദൈവത്തിൽനിന്നു വന്നുവെന്നു വിശ്വസിക്കുകയുംചെയ്തിരിക്കുന്നു.</div> </div> --> 27. കാരണം, പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നു. എന്തെന്നാൽ നിങ്ങൾ എന്നെ സ്നേഹിക്കുകയും ഞാൻ ദൈവത്തിൽനിന്നു വന്നുവെന്നു വിശ്വസിക്കുകയുംചെയ്തിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">ഞാൻ പിതാവിൽനിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോൾ വീണ്ടും ലോകം വിട്ട് പിതാവിന്റെ അടുത്തേക്കു പോകുന്നു.</div> </div> --> 28. ഞാൻ പിതാവിൽനിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോൾ വീണ്ടും ലോകം വിട്ട് പിതാവിന്റെ അടുത്തേക്കു പോകുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">അവന്റെ ശിഷ്യൻമാർ പറഞ്ഞു: ഇപ്പോൾ ഇതാ, നീ സ്പഷ്ടമായി സംസാരിക്കുന്നു; ഉപമയൊന്നും പറയുന്നുമില്ല.</div> </div> --> 29. അവന്റെ ശിഷ്യൻമാർ പറഞ്ഞു: ഇപ്പോൾ ഇതാ, നീ സ്പഷ്ടമായി സംസാരിക്കുന്നു; ഉപമയൊന്നും പറയുന്നുമില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">നീ എല്ലാക്കാര്യങ്ങളും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു. നീ ദൈവത്തിൽനിന്നു വന്നുവെന്ന് ഇതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു.</div> </div> --> 30. നീ എല്ലാക്കാര്യങ്ങളും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു. നീ ദൈവത്തിൽനിന്നു വന്നുവെന്ന് ഇതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">യേശു ചോദിച്ചു: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ?</div> </div> --> 31. യേശു ചോദിച്ചു: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ?<br /> <!-- <div class="result_row_selected"> <div class="result_col_1">32</div> <div class="result_col_2">എന്നാൽ, നിങ്ങൾ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടുപോവുകയും ചെയ്യുന്ന സമയം വരുന്നു; അല്ല, അതു വന്നുകഴിഞ്ഞു. എങ്കിലും ഞാൻ ഏകനല്ല; കാരണം, പിതാവ് എന്നോടുകൂടെയുണ്ട്.</div> </div> --> 32. എന്നാൽ, നിങ്ങൾ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടുപോവുകയും ചെയ്യുന്ന സമയം വരുന്നു; അല്ല, അതു വന്നുകഴിഞ്ഞു. എങ്കിലും ഞാൻ ഏകനല്ല; കാരണം, പിതാവ് എന്നോടുകൂടെയുണ്ട്.<br /> <!-- <div class="result_row_selected"> <div class="result_col_1">33</div> <div class="result_col_2">നിങ്ങൾ എന്നിൽ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാൻ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു.</div> </div> --> 33. നിങ്ങൾ എന്നിൽ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാൻ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-75995538922331292652010-12-15T16:10:00.002+05:302010-12-15T16:13:42.903+05:30യോഹന്നാന് 15<b>മുന്തിരിച്ചെടിയും ശാഖകളും </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്.</div> </div> --> 1. ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">എന്റെ ശാഖകളിൽ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാൽ, ഫലം തരുന്നതിനെ കൂടുതൽ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.</div> </div> --> 2. എന്റെ ശാഖകളിൽ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാൽ, ഫലം തരുന്നതിനെ കൂടുതൽ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">ഞാൻ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു.</div> </div> --> 3. ഞാൻ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ നിൽക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാൻ സാധിക്കാത്തതുപോലെ, എന്നിൽ വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും സാധിക്കുകയില്ല.</div> </div> --> 4. നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ നിൽക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാൻ സാധിക്കാത്തതുപോലെ, എന്നിൽ വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും സാധിക്കുകയില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.</div> </div> --> 5. ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">എന്നിൽ വസിക്കാത്തവൻമുറിച്ച ശാഖപോലെ പുറത്തെ റിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകൾ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു.</div> </div> --> 6. എന്നിൽ വസിക്കാത്തവൻമുറിച്ച ശാഖപോലെ പുറത്തെ റിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകൾ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങൾക്കു ലഭിക്കും.</div> </div> --> 7. നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങൾക്കു ലഭിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">നിങ്ങൾ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യൻമാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്വപ്പെടുന്നു.</div> </div> --> 8. നിങ്ങൾ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യൻമാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്വപ്പെടുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ.</div> </div> --> 9. പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">ഞാൻ എന്റെ പിതാവിന്റെ കൽപനകൾ പാലിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുന്നതുപോലെ, നിങ്ങൾ എന്റെ കൽപന കൾ പാലിച്ചാൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും.</div> </div> --> 10. ഞാൻ എന്റെ പിതാവിന്റെ കൽപനകൾ പാലിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുന്നതുപോലെ, നിങ്ങൾ എന്റെ കൽപന കൾ പാലിച്ചാൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">ഇത് ഞാൻ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളിൽ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂർണമാകാനും വേണ്ടിയാണ്.</div> </div> --> 11. ഇത് ഞാൻ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളിൽ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂർണമാകാനും വേണ്ടിയാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">ഇതാണ് എന്റെ കൽപന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം.</div> </div> --> 12. ഇതാണ് എന്റെ കൽപന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹം ഇല്ല.</div> </div> --> 13. സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹം ഇല്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">ഞാൻ നിങ്ങളോടു കൽപിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്.</div> </div> --> 14. ഞാൻ നിങ്ങളോടു കൽപിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">ഇനി ഞാൻ നിങ്ങളെ ദാസൻമാർ എന്നു വിളിക്കുകയില്ല. കാരണം, യജമാനൻ ചെയ്യുന്നതെന്തെന്ന് ദാസൻ അറിയുന്നില്ല. എന്നാൽ, ഞാൻ നിങ്ങളെ സ്നേഹിതൻമാരെന്നു വിളിച്ചു. എന്തെന്നാൽ, എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു.</div> </div> --> 15. ഇനി ഞാൻ നിങ്ങളെ ദാസൻമാർ എന്നു വിളിക്കുകയില്ല. കാരണം, യജമാനൻ ചെയ്യുന്നതെന്തെന്ന് ദാസൻ അറിയുന്നില്ല. എന്നാൽ, ഞാൻ നിങ്ങളെ സ്നേഹിതൻമാരെന്നു വിളിച്ചു. എന്തെന്നാൽ, എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തൻമൂലം, നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നൽകും.</div> </div> --> 16. നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തൻമൂലം, നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നൽകും.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">ഞാൻ നിങ്ങളോടു കൽപിക്കുന്നു: പരസ്പരം സ്നേഹിക്കുവിൻ.</div> </div> --> 17. ഞാൻ നിങ്ങളോടു കൽപിക്കുന്നു: പരസ്പരം സ്നേഹിക്കുവിൻ.<br /> <!-- <div class="result_row_heading"> <div class="result_col_2">ലോകം നിങ്ങളെ വെറുക്കും</div> </div> --> <br /> <b> ലോകം നിങ്ങളെ വെറുക്കും </b><br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കിൽ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിൻ.</div> </div> --> 18. ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കിൽ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">നിങ്ങൾ ലോകത്തിന്റേ തായിരുന്നുവെങ്കിൽ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാൽ, നിങ്ങൾ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു.</div> </div> --> 19. നിങ്ങൾ ലോകത്തിന്റേ തായിരുന്നുവെങ്കിൽ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാൽ, നിങ്ങൾ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">ദാസൻയജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞവചനം ഓർമിക്കുവിൻ. അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും. അവർ എന്റെ വചനം പാലിച്ചുവെങ്കിൽ നിങ്ങളുടേതും പാലിക്കും.</div> </div> --> 20. ദാസൻയജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞവചനം ഓർമിക്കുവിൻ. അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും. അവർ എന്റെ വചനം പാലിച്ചുവെങ്കിൽ നിങ്ങളുടേതും പാലിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">എന്നാൽ, എന്റെ നാമം മൂലം അവർ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവർ അറിയുന്നില്ല.</div> </div> --> 21. എന്നാൽ, എന്റെ നാമം മൂലം അവർ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവർ അറിയുന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">ഞാൻ വന്ന് അവരോടു സംസാരിച്ചിരുന്നില്ലെങ്കിൽ അവർക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാൽ, ഇപ്പോൾ അവരുടെ പാപത്തെക്കുറിച്ച് അവർക്ക് ഒഴികഴിവില്ല.</div> </div> --> 22. ഞാൻ വന്ന് അവരോടു സംസാരിച്ചിരുന്നില്ലെങ്കിൽ അവർക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാൽ, ഇപ്പോൾ അവരുടെ പാപത്തെക്കുറിച്ച് അവർക്ക് ഒഴികഴിവില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">എന്നെ ദ്വേഷിക്കുന്നവൻ എന്റെ പിതാവിനെയും ദ്വേഷിക്കുന്നു.</div> </div> --> 23. എന്നെ ദ്വേഷിക്കുന്നവൻ എന്റെ പിതാവിനെയും ദ്വേഷിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികൾ ഞാൻ അവരുടെയിടയിൽ ചെയ്തില്ലായിരുന്നുവെങ്കിൽ, അവർക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാൽ, ഇപ്പോൾ അവർ എന്നെയും എന്റെ പിതാവിനെയും കാണുകയും ദ്വേഷിക്കുകയും ചെയ്തിരിക്കുന്നു.</div> </div> --> 24. മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികൾ ഞാൻ അവരുടെയിടയിൽ ചെയ്തില്ലായിരുന്നുവെങ്കിൽ, അവർക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാൽ, ഇപ്പോൾ അവർ എന്നെയും എന്റെ പിതാവിനെയും കാണുകയും ദ്വേഷിക്കുകയും ചെയ്തിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">അവർ കാരണം കൂടാതെ എന്നെ വെറുത്തു എന്ന് അവരുടെ നിയമത്തിൽ എഴുതപ്പെട്ടിരിക്കുന്ന വചനം പൂർത്തിയാകാനാണ് ഇതു സംഭവിച്ചത്.</div> </div> --> 25. അവർ കാരണം കൂടാതെ എന്നെ വെറുത്തു എന്ന് അവരുടെ നിയമത്തിൽ എഴുതപ്പെട്ടിരിക്കുന്ന വചനം പൂർത്തിയാകാനാണ് ഇതു സംഭവിച്ചത്.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">ഞാൻ പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകൻ, പിതാവിൽനിന്നു പുറപ്പെടുന്ന ആ സത്യാത്മാവ്, വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം നൽകും.</div> </div> --> 26. ഞാൻ പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകൻ, പിതാവിൽനിന്നു പുറപ്പെടുന്ന ആ സത്യാത്മാവ്, വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം നൽകും.<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">ആരംഭം മുതൽ എന്നോടുകൂടെയുള്ളവരായതുകൊണ്ട് നിങ്ങളും സാക്ഷ്യം നൽകും.</div> </div> --> 27. ആരംഭം മുതൽ എന്നോടുകൂടെയുള്ളവരായതുകൊണ്ട് നിങ്ങളും സാക്ഷ്യം നൽകും.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-39421303921092708072010-12-15T16:10:00.001+05:302010-12-15T16:13:42.904+05:30യോഹന്നാന് 14<b>യേശു പിതാവിലേക്കുള്ള വഴി </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ.</div> </div> --> 1. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്കു സ്ഥലമൊരുക്കാൻ പോകുന്നുവെന്നു ഞാൻ നിങ്ങളോടു പറയുമായിരുന്നോ?</div> </div> --> 2. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്കു സ്ഥലമൊരുക്കാൻ പോകുന്നുവെന്നു ഞാൻ നിങ്ങളോടു പറയുമായിരുന്നോ?<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.</div> </div> --> 3. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾക്കറിയാം.</div> </div> --> 4. ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾക്കറിയാം.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">തോമസ്് പറഞ്ഞു: കർത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും?</div> </div> --> 5. തോമസ്് പറഞ്ഞു: കർത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും?<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.</div> </div> --> 6. യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">നിങ്ങൾ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾ മുതൽ നിങ്ങൾ അവനെ അറിയുന്നു. നിങ്ങൾ അവനെ കാണുകയും ചെയ്തിരിക്കുന്നു.</div> </div> --> 7. നിങ്ങൾ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾ മുതൽ നിങ്ങൾ അവനെ അറിയുന്നു. നിങ്ങൾ അവനെ കാണുകയും ചെയ്തിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">പീലിപ്പോസ് പറഞ്ഞു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരുക, ഞങ്ങൾക്ക് അതു മതി.</div> </div> --> 8. പീലിപ്പോസ് പറഞ്ഞു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരുക, ഞങ്ങൾക്ക് അതു മതി.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">യേശു പറഞ്ഞു: ഇക്കാലമത്രയും ഞാൻ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ?</div> </div> --> 9. യേശു പറഞ്ഞു: ഇക്കാലമത്രയും ഞാൻ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ?<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നിൽ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികൾ ചെയ്യുകയാണ്.</div> </div> --> 10. ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നിൽ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികൾ ചെയ്യുകയാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാൻ പറയുന്നതു വിശ്വസിക്കുവിൻ. അല്ലെങ്കിൽ പ്രവൃത്തികൾമൂലം വിശ്വസിക്കുവിൻ.</div> </div> --> 11. ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാൻ പറയുന്നതു വിശ്വസിക്കുവിൻ. അല്ലെങ്കിൽ പ്രവൃത്തികൾമൂലം വിശ്വസിക്കുവിൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാൾ വലിയവയും അവൻ ചെയ്യും.</div> </div> --> 12. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാൾ വലിയവയും അവൻ ചെയ്യും.<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനിൽ മഹത്വപ്പെടാൻവേണ്ടി ഞാൻ പ്രവർത്തിക്കും.</div> </div> --> 13. നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനിൽ മഹത്വപ്പെടാൻവേണ്ടി ഞാൻ പ്രവർത്തിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനതു ചെയ്തുതരും.</div> </div> --> 14. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനതു ചെയ്തുതരും.<br /> <!-- <div class="result_row_heading"> <div class="result_col_2">പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നു</div> </div> --> <br /> <b> പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കൽപന പാലിക്കും.</div> </div> --> 15. നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കൽപന പാലിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാൻമറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്കു തരുകയും ചെയ്യും.</div> </div> --> 16. ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാൻമറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്കു തരുകയും ചെയ്യും.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">ഈ സത്യാത്മാവിനെ സ്വീകരിക്കാൻ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാൽ, നിങ്ങൾ അവനെ അറിയുന്നു. കാരണം, അവൻ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളിൽ ആയിരിക്കുകയും ചെയ്യും.</div> </div> --> 17. ഈ സത്യാത്മാവിനെ സ്വീകരിക്കാൻ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാൽ, നിങ്ങൾ അവനെ അറിയുന്നു. കാരണം, അവൻ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളിൽ ആയിരിക്കുകയും ചെയ്യും.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്കു വരും.</div> </div> --> 18. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്കു വരും.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">അൽപ സമയംകൂടി കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണുകയില്ല. എന്നാൽ, നിങ്ങൾ എന്നെ കാണും. ഞാൻ ജീവിക്കുന്നു; അതിനാൽ നിങ്ങളും ജീവിക്കും.</div> </div> --> 19. അൽപ സമയംകൂടി കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണുകയില്ല. എന്നാൽ, നിങ്ങൾ എന്നെ കാണും. ഞാൻ ജീവിക്കുന്നു; അതിനാൽ നിങ്ങളും ജീവിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലുമാണെന്ന് ആദിവസം നിങ്ങൾ അറിയും.</div> </div> --> 20. ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലുമാണെന്ന് ആദിവസം നിങ്ങൾ അറിയും.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">എന്റെ കൽപനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും.</div> </div> --> 21. എന്റെ കൽപനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">യൂദാസ് യൂദാസ്കറിയോത്തായല്ല അവനോടു പറഞ്ഞു: കർത്താവേ, നീ നിന്നെ ഞങ്ങൾക്കു വെളിപ്പെടുത്താൻ പോകുന്നു, എന്നാൽ, ലോകത്തിനു വെളിപ്പെടുത്തുകയില്ല എന്നു പറഞ്ഞതെന്താണ്?</div> </div> --> 22. യൂദാസ് യൂദാസ്കറിയോത്തായല്ല അവനോടു പറഞ്ഞു: കർത്താവേ, നീ നിന്നെ ഞങ്ങൾക്കു വെളിപ്പെടുത്താൻ പോകുന്നു, എന്നാൽ, ലോകത്തിനു വെളിപ്പെടുത്തുകയില്ല എന്നു പറഞ്ഞതെന്താണ്?<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">യേശു പ്രതിവചിച്ചു: എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തു വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും.</div> </div> --> 23. യേശു പ്രതിവചിച്ചു: എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തു വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">എന്നെ സ്നേഹിക്കാത്തവനോ എന്റെ വചനങ്ങൾ പാലിക്കുന്നില്ല. നിങ്ങൾ ശ്രവിക്കുന്ന ഈ വചനം എന്റേതല്ല; എന്നെ അയച്ച പിതാവിന്റേതാണ്.</div> </div> --> 24. എന്നെ സ്നേഹിക്കാത്തവനോ എന്റെ വചനങ്ങൾ പാലിക്കുന്നില്ല. നിങ്ങൾ ശ്രവിക്കുന്ന ഈ വചനം എന്റേതല്ല; എന്നെ അയച്ച പിതാവിന്റേതാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">നിങ്ങളോടുകൂടെ ആയിരിക്കുമ്പോൾത്തന്നെ ഇതു ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു.</div> </div> --> 25. നിങ്ങളോടുകൂടെ ആയിരിക്കുമ്പോൾത്തന്നെ ഇതു ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">എന്നാൽ, എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും.</div> </div> --> 26. എന്നാൽ, എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും.<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നൽകുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങൾ ഭയപ്പെടുകയും വേണ്ടാ.</div> </div> --> 27. ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നൽകുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങൾ ഭയപ്പെടുകയും വേണ്ടാ.<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">ഞാൻ പോകുന്നെന്നും വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുമെന്നും ഞാൻ പറഞ്ഞതു നിങ്ങൾ കേട്ടല്ലോ. നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നുവെങ്കിൽ, പിതാവിന്റെ യടുത്തേക്കു ഞാൻ പോകുന്നതിൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു. എന്തെന്നാൽ, പിതാവ് എന്നെക്കാൾ വലിയവനാണ്.</div> </div> --> 28. ഞാൻ പോകുന്നെന്നും വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുമെന്നും ഞാൻ പറഞ്ഞതു നിങ്ങൾ കേട്ടല്ലോ. നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നുവെങ്കിൽ, പിതാവിന്റെ യടുത്തേക്കു ഞാൻ പോകുന്നതിൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു. എന്തെന്നാൽ, പിതാവ് എന്നെക്കാൾ വലിയവനാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">അതു സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ടതിന്, സംഭവിക്കുന്നതിനുമുമ്പുതന്നെ നിങ്ങളോടു ഞാൻ പറഞ്ഞിരിക്കുന്നു.</div> </div> --> 29. അതു സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ടതിന്, സംഭവിക്കുന്നതിനുമുമ്പുതന്നെ നിങ്ങളോടു ഞാൻ പറഞ്ഞിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">നിങ്ങളോട് ഇനിയും ഞാൻ അധികം സംസാരിക്കുകയില്ല. കാരണം, ഈ ലോകത്തിന്റെ അധികാരി വരുന്നു. എങ്കിലും അവന് എന്റെ മേൽ അധികാരമില്ല.</div> </div> --> 30. നിങ്ങളോട് ഇനിയും ഞാൻ അധികം സംസാരിക്കുകയില്ല. കാരണം, ഈ ലോകത്തിന്റെ അധികാരി വരുന്നു. എങ്കിലും അവന് എന്റെ മേൽ അധികാരമില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">എന്നാൽ, ഞാൻ പിതാവിനെ സ്നേഹിക്കുന്നുവെന്നും അവിടുന്ന് എന്നോടു കൽപിച്ചതുപോലെ ഞാൻ പ്രവർത്തിക്കുന്നുവെന്നും ലോകം അറിയണം. എഴുന്നേൽക്കുവിൻ, നമുക്ക് ഇവിടെനിന്നുപോകാം.</div> </div> --> 31. എന്നാൽ, ഞാൻ പിതാവിനെ സ്നേഹിക്കുന്നുവെന്നും അവിടുന്ന് എന്നോടു കൽപിച്ചതുപോലെ ഞാൻ പ്രവർത്തിക്കുന്നുവെന്നും ലോകം അറിയണം. എഴുന്നേൽക്കുവിൻ, നമുക്ക് ഇവിടെനിന്നുപോകാം.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-60531756545649000852010-12-15T16:03:00.002+05:302010-12-15T16:13:42.904+05:30യോഹന്നാന് 13<b>ശിഷ്യൻമാരുടെ പാദം കഴുകുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു.</div> </div> --> 1. ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">അത്താഴ സമയത്ത് പിശാച് ശിമയോന്റെ പുത്രനായ യൂദാസ് സ്കറിയോത്തായുടെ മനസ്സിൽ യേശു വിനെ ഒറ്റിക്കൊടുക്കുവാൻ തോന്നിച്ചു.</div> </div> --> 2. അത്താഴ സമയത്ത് പിശാച് ശിമയോന്റെ പുത്രനായ യൂദാസ് സ്കറിയോത്തായുടെ മനസ്സിൽ യേശു വിനെ ഒറ്റിക്കൊടുക്കുവാൻ തോന്നിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">പിതാവ് സകലതും തന്റെ കരങ്ങളിൽഏൽപിച്ചിരിക്കുന്നുവെന്നും താൻ ദൈവത്തിൽനിന്നു വരുകയും ദൈവത്തിങ്കലേക്കുപോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു.</div> </div> --> 3. പിതാവ് സകലതും തന്റെ കരങ്ങളിൽഏൽപിച്ചിരിക്കുന്നുവെന്നും താൻ ദൈവത്തിൽനിന്നു വരുകയും ദൈവത്തിങ്കലേക്കുപോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">അത്താഴത്തിനിടയിൽ അവൻ എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയിൽ കെട്ടി.</div> </div> --> 4. അത്താഴത്തിനിടയിൽ അവൻ എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയിൽ കെട്ടി.<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">അനന്തരം, ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യൻമാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി.</div> </div> --> 5. അനന്തരം, ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യൻമാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി.<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">അവൻ ശിമയോൻ പത്രോസിന്റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: കർത്താവേ, നീ എന്റെ കാൽ കഴുകുകയോ?</div> </div> --> 6. അവൻ ശിമയോൻ പത്രോസിന്റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: കർത്താവേ, നീ എന്റെ കാൽ കഴുകുകയോ?<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">യേശു പറഞ്ഞു: ഞാൻ ചെയ്യുന്നതെന്തെന്ന് ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും.</div> </div> --> 7. യേശു പറഞ്ഞു: ഞാൻ ചെയ്യുന്നതെന്തെന്ന് ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">പത്രോസ് പറഞ്ഞു: നീ ഒരിക്കലും എന്റെ പാദം കഴുക രുത്. യേശു പറഞ്ഞു: ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല.</div> </div> --> 8. പത്രോസ് പറഞ്ഞു: നീ ഒരിക്കലും എന്റെ പാദം കഴുക രുത്. യേശു പറഞ്ഞു: ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">ശിമയോൻ പത്രോസ് പറഞ്ഞു: കർത്താവേ, എങ്കിൽ എന്റെ പാദങ്ങൾ മാത്രമല്ല, കരങ്ങളും ശിരസ്സുംകൂടി കഴുകണമേ!</div> </div> --> 9. ശിമയോൻ പത്രോസ് പറഞ്ഞു: കർത്താവേ, എങ്കിൽ എന്റെ പാദങ്ങൾ മാത്രമല്ല, കരങ്ങളും ശിരസ്സുംകൂടി കഴുകണമേ!<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവന്റെ കാലുകൾ മാത്രമേ കഴുകേണ്ടതുള്ളു. അവൻ മുഴുവൻ ശുചിയായിരിക്കും. നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാൽ എല്ലാവരുമല്ല.</div> </div> --> 10. യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവന്റെ കാലുകൾ മാത്രമേ കഴുകേണ്ടതുള്ളു. അവൻ മുഴുവൻ ശുചിയായിരിക്കും. നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാൽ എല്ലാവരുമല്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്ന് അവൻ അറിഞ്ഞിരുന്നു; അതുകൊണ്ടാണ് നിങ്ങളിൽ എല്ലാവരും ശുദ്ധിയുള്ള വരല്ല എന്ന് അവൻ പറഞ്ഞത്.</div> </div> --> 11. തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്ന് അവൻ അറിഞ്ഞിരുന്നു; അതുകൊണ്ടാണ് നിങ്ങളിൽ എല്ലാവരും ശുദ്ധിയുള്ള വരല്ല എന്ന് അവൻ പറഞ്ഞത്.<br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">അവരുടെ പാദങ്ങൾ കഴുകിയതിനുശേഷം അവൻ മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങൾക്കു ചെയ്തതെന്ന് നിങ്ങൾ അറിയുന്നുവോ?</div> </div> --> 12. അവരുടെ പാദങ്ങൾ കഴുകിയതിനുശേഷം അവൻ മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങൾക്കു ചെയ്തതെന്ന് നിങ്ങൾ അറിയുന്നുവോ?<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">നിങ്ങൾ എന്നെ ഗുരു എന്നും കർത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാൻ ഗുരുവും കർത്താവുമാണ്.</div> </div> --> 13. നിങ്ങൾ എന്നെ ഗുരു എന്നും കർത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാൻ ഗുരുവും കർത്താവുമാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം.</div> </div> --> 14. നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">എന്തെന്നാൽ, ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ട തിന്, ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു.</div> </div> --> 15. എന്തെന്നാൽ, ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ട തിന്, ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഭൃത്യൻയജമാനനെക്കാൾ വലിയവനല്ല; അയയ്ക്കപ്പെട്ടവൻ അയച്ചവനെക്കാളും വലിയവനല്ല.</div> </div> --> 16. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഭൃത്യൻയജമാനനെക്കാൾ വലിയവനല്ല; അയയ്ക്കപ്പെട്ടവൻ അയച്ചവനെക്കാളും വലിയവനല്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">ഈ കാര്യങ്ങൾ അറിഞ്ഞ് നിങ്ങൾ ഇതനുസരിച്ചു പ്രവർത്തിച്ചാൽ അനുഗൃഹീതർ.</div> </div> --> 17. ഈ കാര്യങ്ങൾ അറിഞ്ഞ് നിങ്ങൾ ഇതനുസരിച്ചു പ്രവർത്തിച്ചാൽ അനുഗൃഹീതർ.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">നിങ്ങൾ എല്ലാവരെയുംകുറിച്ചല്ല ഞാനിതു പറയുന്നത്. ഞാൻ തെരഞ്ഞെടുത്തവരെ എനിക്കറിയാം. എന്റെ അപ്പം ഭക്ഷിക്കുന്നവൻ എനിക്കെതിരേ കുതികാലുയർത്തി എന്നതിരുവെഴുത്തു പൂർത്തിയാകേണ്ടിയിരിക്കുന്നു.</div> </div> --> 18. നിങ്ങൾ എല്ലാവരെയുംകുറിച്ചല്ല ഞാനിതു പറയുന്നത്. ഞാൻ തെരഞ്ഞെടുത്തവരെ എനിക്കറിയാം. എന്റെ അപ്പം ഭക്ഷിക്കുന്നവൻ എനിക്കെതിരേ കുതികാലുയർത്തി എന്നതിരുവെഴുത്തു പൂർത്തിയാകേണ്ടിയിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">അതു സംഭവിക്കുമ്പോൾ ഞാൻ തന്നെ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനാണു സംഭവിക്കുന്നതിനുമുമ്പുതന്നെ ഞാൻ നിങ്ങളോടു പറയുന്നത്.</div> </div> --> 19. അതു സംഭവിക്കുമ്പോൾ ഞാൻ തന്നെ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനാണു സംഭവിക്കുന്നതിനുമുമ്പുതന്നെ ഞാൻ നിങ്ങളോടു പറയുന്നത്.<br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞാൻ അയയ്ക്കുന്നവനെ സ്വീകരിക്കുന്നവൻ എന്നെയാണു സ്വീകരിക്കുന്നത്. എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.</div> </div> --> 20. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞാൻ അയയ്ക്കുന്നവനെ സ്വീകരിക്കുന്നവൻ എന്നെയാണു സ്വീകരിക്കുന്നത്. എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.<br /> <!-- <div class="result_row_heading"> <div class="result_col_2">യൂദാസിന്റെ വഞ്ചനയെക്കുറിച്ച്</div> </div> --> <br /> <b> യൂദാസിന്റെ വഞ്ചനയെക്കുറിച്ച് </b><br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">ഇതു പറഞ്ഞപ്പോൾ യേശു ആത്മാവിൽ അസ്വസ്ഥനായി. അവൻ വ്യക്തമായി പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.</div> </div> --> 21. ഇതു പറഞ്ഞപ്പോൾ യേശു ആത്മാവിൽ അസ്വസ്ഥനായി. അവൻ വ്യക്തമായി പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">അവൻ ആരെപ്പറ്റി പറയുന്നു എന്നറിയാതെ ശിഷ്യൻമാർ ആ കുലചിത്തരായി പരസ്പരം നോക്കി.</div> </div> --> 22. അവൻ ആരെപ്പറ്റി പറയുന്നു എന്നറിയാതെ ശിഷ്യൻമാർ ആ കുലചിത്തരായി പരസ്പരം നോക്കി.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">ശിഷ്യൻമാരിൽ യേശു സ്നേഹിച്ചിരുന്നവൻ അവന്റെ വക്ഷസ്സിലേക്കു ചാരിക്കിടന്നിരുന്നു.</div> </div> --> 23. ശിഷ്യൻമാരിൽ യേശു സ്നേഹിച്ചിരുന്നവൻ അവന്റെ വക്ഷസ്സിലേക്കു ചാരിക്കിടന്നിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">ശിമയോൻ പത്രോസ് അവനോട് ആംഗ്യം കാണിച്ചു പറഞ്ഞു: അവൻ ആരെപ്പറ്റി പറയുന്നു എന്നു ചോദിക്കുക.</div> </div> --> 24. ശിമയോൻ പത്രോസ് അവനോട് ആംഗ്യം കാണിച്ചു പറഞ്ഞു: അവൻ ആരെപ്പറ്റി പറയുന്നു എന്നു ചോദിക്കുക.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">യേശുവിന്റെ വക്ഷസ്സിൽ ചേർന്നു കിടന്നുകൊണ്ട് അവൻ ചോദിച്ചു: കർത്താവേ, ആരാണത്?</div> </div> --> 25. യേശുവിന്റെ വക്ഷസ്സിൽ ചേർന്നു കിടന്നുകൊണ്ട് അവൻ ചോദിച്ചു: കർത്താവേ, ആരാണത്?<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">അവൻ പ്രതിവചിച്ചു: അപ്പക്കഷണം മുക്കി ഞാൻ ആർക്കു കൊടുക്കുന്നുവോ അവൻ തന്നെ. അവൻ അപ്പക്കഷണം മുക്കി ശിമയോൻ സ്കറിയോത്തായുടെ മകൻ യൂദാസിനു കൊടുത്തു.</div> </div> --> 26. അവൻ പ്രതിവചിച്ചു: അപ്പക്കഷണം മുക്കി ഞാൻ ആർക്കു കൊടുക്കുന്നുവോ അവൻ തന്നെ. അവൻ അപ്പക്കഷണം മുക്കി ശിമയോൻ സ്കറിയോത്തായുടെ മകൻ യൂദാസിനു കൊടുത്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">അപ്പക്കഷണം സ്വീകരിച്ചതിനെത്തുടർന്ന് സാത്താൻ അവനിൽ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക.</div> </div> --> 27. അപ്പക്കഷണം സ്വീകരിച്ചതിനെത്തുടർന്ന് സാത്താൻ അവനിൽ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക.<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">എന്നാൽ, ഭക്ഷണത്തിനിരുന്നവരിൽ ആരും അവൻ ഇത് എന്തിനു പറഞ്ഞുവെന്ന് അറിഞ്ഞില്ല.</div> </div> --> 28. എന്നാൽ, ഭക്ഷണത്തിനിരുന്നവരിൽ ആരും അവൻ ഇത് എന്തിനു പറഞ്ഞുവെന്ന് അറിഞ്ഞില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">പണസഞ്ചി യൂദാസിന്റെ പക്കലായിരുന്നതിനാൽ , നമുക്കു തിരുനാളിനാവശ്യമുള്ളതു വാങ്ങുക എന്നോ ദരിദ്രർക്ക് എന്തെങ്കിലും കൊടുക്കുക എന്നോ ആയിരിക്കാം യേശു അവനോട് ആവശ്യപ്പെട്ടതെന്നു ചിലർ വിചാരിച്ചു.</div> </div> --> 29. പണസഞ്ചി യൂദാസിന്റെ പക്കലായിരുന്നതിനാൽ , നമുക്കു തിരുനാളിനാവശ്യമുള്ളതു വാങ്ങുക എന്നോ ദരിദ്രർക്ക് എന്തെങ്കിലും കൊടുക്കുക എന്നോ ആയിരിക്കാം യേശു അവനോട് ആവശ്യപ്പെട്ടതെന്നു ചിലർ വിചാരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അവൻ പുറത്തു പോയി. അപ്പോൾ രാത്രിയായിരുന്നു.</div> </div> --> 30. ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അവൻ പുറത്തു പോയി. അപ്പോൾ രാത്രിയായിരുന്നു.<br /> <!-- <div class="result_row_heading"> <div class="result_col_2">പുതിയ പ്രമാണം</div> </div> --> <br /> <b> പുതിയ പ്രമാണം </b><br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">അവൻ പുറത്തു പോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: ഇപ്പോൾ മനുഷ്യപുത്രൻമഹത്വപ്പെട്ടിരിക്കുന്നു. അവനിൽ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു.</div> </div> --> 31. അവൻ പുറത്തു പോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: ഇപ്പോൾ മനുഷ്യപുത്രൻമഹത്വപ്പെട്ടിരിക്കുന്നു. അവനിൽ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">32</div> <div class="result_col_2">ദൈവം അവനിൽ മഹത്വപ്പെട്ടുവെങ്കിൽ ദൈവം അവനെ തന്നിൽ മഹത്വപ്പെടുത്തും; ഉടൻതന്നെ മഹത്വപ്പെടുത്തും.</div> </div> --> 32. ദൈവം അവനിൽ മഹത്വപ്പെട്ടുവെങ്കിൽ ദൈവം അവനെ തന്നിൽ മഹത്വപ്പെടുത്തും; ഉടൻതന്നെ മഹത്വപ്പെടുത്തും.<br /> <!-- <div class="result_row_selected"> <div class="result_col_1">33</div> <div class="result_col_2">എന്റെ കുഞ്ഞുങ്ങളേ, ഇനി അൽപസമയംകൂടി ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ, ഞാൻ യഹൂദരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു, ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയുകയില്ല.</div> </div> --> 33. എന്റെ കുഞ്ഞുങ്ങളേ, ഇനി അൽപസമയംകൂടി ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ, ഞാൻ യഹൂദരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു, ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയുകയില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">34</div> <div class="result_col_2">ഞാൻ പുതിയൊരു കൽപന നിങ്ങൾക്കു നൽകുന്നു.</div> </div> --> 34. ഞാൻ പുതിയൊരു കൽപന നിങ്ങൾക്കു നൽകുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">35</div> <div class="result_col_2">നിങ്ങൾ പരസ്പരം സ്നേഹിക്കു വിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് അതുമൂലം എല്ലാവരും അറിയും.</div> </div> --> 35. നിങ്ങൾ പരസ്പരം സ്നേഹിക്കു വിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് അതുമൂലം എല്ലാവരും അറിയും.<br /> <!-- <div class="result_row_heading"> <div class="result_col_2">പത്രോസ് ഗുരുവിനെനിഷേധിക്കും</div> </div> --> <br /> <b> പത്രോസ് ഗുരുവിനെനിഷേധിക്കും </b><br /> <!-- <div class="result_row_selected"> <div class="result_col_1">36</div> <div class="result_col_2">ശിമയോൻ പത്രോസ് ചോദിച്ചു: കർത്താവേ, നീ എവിടേക്കു പോകുന്നു? യേശു പ്രതിവചിച്ചു: ഞാൻ പോകുന്നിടത്തേക്ക് ഇപ്പോൾ എന്നെ അനുഗമിക്കാൻ നിനക്കു കഴിയുകയില്ല. എന്നാൽ, പിന്നീടു നീ അനുഗമിക്കും.</div> </div> --> 36. ശിമയോൻ പത്രോസ് ചോദിച്ചു: കർത്താവേ, നീ എവിടേക്കു പോകുന്നു? യേശു പ്രതിവചിച്ചു: ഞാൻ പോകുന്നിടത്തേക്ക് ഇപ്പോൾ എന്നെ അനുഗമിക്കാൻ നിനക്കു കഴിയുകയില്ല. എന്നാൽ, പിന്നീടു നീ അനുഗമിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">37</div> <div class="result_col_2">പത്രോസ് പറഞ്ഞു: കർത്താവേ, ഇപ്പോൾത്തന്നെ നിന്നെ അനുഗമിക്കാൻ എനിക്കു കഴിയാത്തത് എന്തുകൊണ്ട്? നിനക്കുവേണ്ടി എന്റെ ജീവൻ ഞാൻ ത്യജിക്കും.</div> </div> --> 37. പത്രോസ് പറഞ്ഞു: കർത്താവേ, ഇപ്പോൾത്തന്നെ നിന്നെ അനുഗമിക്കാൻ എനിക്കു കഴിയാത്തത് എന്തുകൊണ്ട്? നിനക്കുവേണ്ടി എന്റെ ജീവൻ ഞാൻ ത്യജിക്കും. <br /> <!-- <div class="result_row_selected"> <div class="result_col_1">38</div> <div class="result_col_2">യേശു പ്രതിവചിച്ചു: നീ എനിക്കുവേണ്ടി ജീവൻ ത്യജിക്കുമെന്നോ? സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നതുവരെ കോഴി കൂവുകയില്ല.</div> </div> --> 38. യേശു പ്രതിവചിച്ചു: നീ എനിക്കുവേണ്ടി ജീവൻ ത്യജിക്കുമെന്നോ? സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നതുവരെ കോഴി കൂവുകയില്ല.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-987995558624123077.post-25115639262000573482010-12-15T16:03:00.001+05:302010-12-15T16:13:42.905+05:30യോഹന്നാന് 12<b>തൈലാഭിഷേകം </b><br /> <!-- <div class="result_row_selected"> <div class="result_col_1">1</div> <div class="result_col_2">മരിച്ചവരിൽനിന്നു താൻ ഉയിർപ്പിച്ച ലാസർ താമസിച്ചിരുന്ന ബഥാനിയായിലേക്കു പെസഹായ്ക്ക് ആറു ദിവസം മുമ്പ് യേശു വന്നു.</div> </div> --> 1. മരിച്ചവരിൽനിന്നു താൻ ഉയിർപ്പിച്ച ലാസർ താമസിച്ചിരുന്ന ബഥാനിയായിലേക്കു പെസഹായ്ക്ക് ആറു ദിവസം മുമ്പ് യേശു വന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">2</div> <div class="result_col_2">അവർ അവന് അത്താഴം ഒരുക്കി. മർത്താ പരിചരിച്ചു. അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരിൽ ലാസറും ഉണ്ടായിരുന്നു.</div> </div> --> 2. അവർ അവന് അത്താഴം ഒരുക്കി. മർത്താ പരിചരിച്ചു. അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരിൽ ലാസറും ഉണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">3</div> <div class="result_col_2">മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാർദിൻ സുഗന്ധതൈലമെടുത്ത് യേശുവിന്റെ പാദങ്ങളിൽ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങൾ തുടയ്ക്കുകയും ചെയ്തു. തൈലത്തിന്റെ പരിമളംകൊണ്ടു വീടു നിറഞ്ഞു.</div> </div> --> 3. മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാർദിൻ സുഗന്ധതൈലമെടുത്ത് യേശുവിന്റെ പാദങ്ങളിൽ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങൾ തുടയ്ക്കുകയും ചെയ്തു. തൈലത്തിന്റെ പരിമളംകൊണ്ടു വീടു നിറഞ്ഞു.<br /> <!-- <div class="result_row_selected"> <div class="result_col_1">4</div> <div class="result_col_2">അവന്റെ ശിഷ്യൻമാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്കറിയോത്താ പറഞ്ഞു:</div> </div> --> 4. അവന്റെ ശിഷ്യൻമാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്കറിയോത്താ പറഞ്ഞു:<br /> <!-- <div class="result_row_selected"> <div class="result_col_1">5</div> <div class="result_col_2">എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്ക്കു വിറ്റു ദരിദ്രർക്കു കൊടുത്തില്ല?</div> </div> --> 5. എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്ക്കു വിറ്റു ദരിദ്രർക്കു കൊടുത്തില്ല?<br /> <!-- <div class="result_row_selected"> <div class="result_col_1">6</div> <div class="result_col_2">അവൻ ഇതു പറഞ്ഞത് അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവൻ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതിൽ വീഴുന്നതിൽനിന്ന് അവൻ എടുത്തിരുന്നതുകൊണ്ടുമാണ്.</div> </div> --> 6. അവൻ ഇതു പറഞ്ഞത് അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവൻ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതിൽ വീഴുന്നതിൽനിന്ന് അവൻ എടുത്തിരുന്നതുകൊണ്ടുമാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">7</div> <div class="result_col_2">യേശു പറഞ്ഞു: അവളെ തടയേണ്ടാ. എന്റെ ശവസംസ്കാരദിനത്തിനായി ഇതു ചെയ്തുവെന്ന് അവൾ കരുതിക്കൊള്ളട്ടെ.</div> </div> --> 7. യേശു പറഞ്ഞു: അവളെ തടയേണ്ടാ. എന്റെ ശവസംസ്കാരദിനത്തിനായി ഇതു ചെയ്തുവെന്ന് അവൾ കരുതിക്കൊള്ളട്ടെ.<br /> <!-- <div class="result_row_selected"> <div class="result_col_1">8</div> <div class="result_col_2">ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്; ഞാൻ എപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല.</div> </div> --> 8. ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്; ഞാൻ എപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">9</div> <div class="result_col_2">അവൻ അവിടെയുണ്ടെന്നറിഞ്ഞ് വലിയ ഒരു ഗണം യഹൂദർ അവിടേക്കു വന്നു. അവർ വന്നത് യേശുവിനെ ഉദ്ദേശിച്ചുമാത്രമല്ല; അവൻ മരിച്ചവരിൽനിന്നുയിർപ്പിച്ച ലാസറിനെ കാണാൻകൂടിയാണ്.</div> </div> --> 9. അവൻ അവിടെയുണ്ടെന്നറിഞ്ഞ് വലിയ ഒരു ഗണം യഹൂദർ അവിടേക്കു വന്നു. അവർ വന്നത് യേശുവിനെ ഉദ്ദേശിച്ചുമാത്രമല്ല; അവൻ മരിച്ചവരിൽനിന്നുയിർപ്പിച്ച ലാസറിനെ കാണാൻകൂടിയാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">10</div> <div class="result_col_2">ലാസറിനെക്കൂടി കൊല്ലാൻ പുരോഹിതപ്രമുഖൻമാർ ആലോചിച്ചു.</div> </div> --> 10. ലാസറിനെക്കൂടി കൊല്ലാൻ പുരോഹിതപ്രമുഖൻമാർ ആലോചിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">11</div> <div class="result_col_2">എന്തെന്നാൽ, അവൻ നിമിത്തം യഹൂദരിൽ വളരെപ്പേർ അവരെ വിട്ടു യേശുവിൽ വിശ്വസിച്ചിരുന്നു.</div> </div> --> 11. എന്തെന്നാൽ, അവൻ നിമിത്തം യഹൂദരിൽ വളരെപ്പേർ അവരെ വിട്ടു യേശുവിൽ വിശ്വസിച്ചിരുന്നു.<br /> <!-- <div class="result_row_heading"> <div class="result_col_2">രാജകീയപ്രവേശനം</div> </div> --> <br /> <b> രാജകീയപ്രവേശനം </b><br /> <!-- <div class="result_row_selected"> <div class="result_col_1">12</div> <div class="result_col_2">അടുത്ത ദിവസം, തിരുനാളിനു വന്നുകൂടിയ ഒരു വലിയ ജനക്കൂട്ടം യേശു ജറുസലെമിലേക്കു വരുന്നെന്നു കേട്ട്,</div> </div> --> 12. അടുത്ത ദിവസം, തിരുനാളിനു വന്നുകൂടിയ ഒരു വലിയ ജനക്കൂട്ടം യേശു ജറുസലെമിലേക്കു വരുന്നെന്നു കേട്ട്,<br /> <!-- <div class="result_row_selected"> <div class="result_col_1">13</div> <div class="result_col_2">ഈന്തപ്പനയുടെ കൈകൾ എടുത്തുകൊണ്ട് അവനെ എതിരേൽക്കാൻ പുറപ്പെട്ടു. അവർ വിളിച്ചുപറഞ്ഞു: ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവൻ വാഴ്ത്തപ്പെട്ടവൻ.</div> </div> --> 13. ഈന്തപ്പനയുടെ കൈകൾ എടുത്തുകൊണ്ട് അവനെ എതിരേൽക്കാൻ പുറപ്പെട്ടു. അവർ വിളിച്ചുപറഞ്ഞു: ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവൻ വാഴ്ത്തപ്പെട്ടവൻ.<br /> <!-- <div class="result_row_selected"> <div class="result_col_1">14</div> <div class="result_col_2">യേശു ഒരു കഴുതക്കുട്ടിയെക്കണ്ട് അതിന്റെ പുറത്തു കയറിയിരുന്നു.</div> </div> --> 14. യേശു ഒരു കഴുതക്കുട്ടിയെക്കണ്ട് അതിന്റെ പുറത്തു കയറിയിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">15</div> <div class="result_col_2">സീയോൻപുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ് കഴുതക്കുട്ടിയുടെ പുറത്ത് എഴുന്നള്ളുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു.</div> </div> --> 15. സീയോൻപുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ് കഴുതക്കുട്ടിയുടെ പുറത്ത് എഴുന്നള്ളുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">16</div> <div class="result_col_2">അവന്റെ ശിഷ്യൻമാർക്ക് ആദ്യം ഇതു മനസ്സിലായില്ല. എന്നാൽ, യേശു മഹത്വം പ്രാപിച്ചപ്പോൾ അവനെപ്പറ്റി ഇക്കാര്യങ്ങൾ എഴുതപ്പെട്ടിരുന്നുവെന്നും അവനുവേണ്ടി ഇവയെല്ലാം ചെയ്തുവെന്നും അവർ അനുസ്മരിച്ചു.</div> </div> --> 16. അവന്റെ ശിഷ്യൻമാർക്ക് ആദ്യം ഇതു മനസ്സിലായില്ല. എന്നാൽ, യേശു മഹത്വം പ്രാപിച്ചപ്പോൾ അവനെപ്പറ്റി ഇക്കാര്യങ്ങൾ എഴുതപ്പെട്ടിരുന്നുവെന്നും അവനുവേണ്ടി ഇവയെല്ലാം ചെയ്തുവെന്നും അവർ അനുസ്മരിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">17</div> <div class="result_col_2">ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച അവസരത്തിൽ അവനോടൊപ്പമുണ്ടായിരുന്ന ജനക്കൂട്ടം അവനു സാക്ഷ്യം നൽകിയിരുന്നു.</div> </div> --> 17. ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച അവസരത്തിൽ അവനോടൊപ്പമുണ്ടായിരുന്ന ജനക്കൂട്ടം അവനു സാക്ഷ്യം നൽകിയിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">18</div> <div class="result_col_2">അവൻ ഈ അടയാളം പ്രവർത്തിച്ചെന്നു കേട്ടതുകൊണ്ടുകൂടിയാണ് ജനക്കൂട്ടം അവനെ സ്വീകരിക്കുവാൻ വന്നത്.</div> </div> --> 18. അവൻ ഈ അടയാളം പ്രവർത്തിച്ചെന്നു കേട്ടതുകൊണ്ടുകൂടിയാണ് ജനക്കൂട്ടം അവനെ സ്വീകരിക്കുവാൻ വന്നത്.<br /> <!-- <div class="result_row_selected"> <div class="result_col_1">19</div> <div class="result_col_2">അപ്പോൾ ഫരിസേയർ പരസ്പരം പറഞ്ഞു: നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നു കാണുന്നില്ലേ? നോക്കൂ. ലോകം അവന്റെ പിന്നാലെ പോയിക്കഴിഞ്ഞു.</div> </div> --> 19. അപ്പോൾ ഫരിസേയർ പരസ്പരം പറഞ്ഞു: നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നു കാണുന്നില്ലേ? നോക്കൂ. ലോകം അവന്റെ പിന്നാലെ പോയിക്കഴിഞ്ഞു.<br /> <!-- <div class="result_row_heading"> <div class="result_col_2">ഗ്രീക്കുകാർ യേശുവിനെ തേടുന്നു</div> </div> --> <br /> <b> ഗ്രീക്കുകാർ യേശുവിനെ തേടുന്നു </b><br /> <!-- <div class="result_row_selected"> <div class="result_col_1">20</div> <div class="result_col_2">തിരുനാളിൽ ആരാധിക്കാൻ വന്നവരിൽ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു.</div> </div> --> 20. തിരുനാളിൽ ആരാധിക്കാൻ വന്നവരിൽ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">21</div> <div class="result_col_2">ഇവർ ഗലീലിയിലെ ബേത്സയ്ദായിൽനിന്നുള്ള പീലിപ്പോസിന്റെ അടുക്കൽ ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു.</div> </div> --> 21. ഇവർ ഗലീലിയിലെ ബേത്സയ്ദായിൽനിന്നുള്ള പീലിപ്പോസിന്റെ അടുക്കൽ ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">22</div> <div class="result_col_2">പീലിപ്പോസ് പോയി അന്ത്രയോസിനോടു പറഞ്ഞു: അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ വിവരമറിയിച്ചു.</div> </div> --> 22. പീലിപ്പോസ് പോയി അന്ത്രയോസിനോടു പറഞ്ഞു: അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ വിവരമറിയിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">23</div> <div class="result_col_2">യേശു പറഞ്ഞു: മനുഷ്യപുത്രൻമഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.</div> </div> --> 23. യേശു പറഞ്ഞു: മനുഷ്യപുത്രൻമഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">24</div> <div class="result_col_2">സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.</div> </div> --> 24. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">25</div> <div class="result_col_2">തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തിൽ തന്റെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും.</div> </div> --> 25. തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തിൽ തന്റെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">26</div> <div class="result_col_2">എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. അപ്പോൾ, ഞാൻ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.</div> </div> --> 26. എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. അപ്പോൾ, ഞാൻ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.<br /> <!-- <div class="result_row_heading"> <div class="result_col_2">മനുഷ്യപുത്രൻ ഉയർത്തപ്പെടണം</div> </div> --> <br /> <b> മനുഷ്യപുത്രൻ ഉയർത്തപ്പെടണം </b><br /> <!-- <div class="result_row_selected"> <div class="result_col_1">27</div> <div class="result_col_2">ഇപ്പോൾ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു. ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറിൽനിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാൻ വന്നത്.</div> </div> --> 27. ഇപ്പോൾ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു. ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറിൽനിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാൻ വന്നത്.<br /> <!-- <div class="result_row_selected"> <div class="result_col_1">28</div> <div class="result_col_2">പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോൾ സ്വർഗത്തിൽനിന്ന് ഒരു സ്വരമുണ്ടായി: ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹ ത്വപ്പെടുത്തും.</div> </div> --> 28. പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോൾ സ്വർഗത്തിൽനിന്ന് ഒരു സ്വരമുണ്ടായി: ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹ ത്വപ്പെടുത്തും.<br /> <!-- <div class="result_row_selected"> <div class="result_col_1">29</div> <div class="result_col_2">അവിടെ നിന്നിരുന്ന ജനക്കൂട്ടം ഇതു കേട്ടിട്ട്, ഇടിമുഴക്കമുണ്ടായി എന്നു പറഞ്ഞു. എന്നാൽ ചിലർ ഒരു ദൂതൻ അവനോടു സംസാരിച്ചു എന്നു പറഞ്ഞു.</div> </div> --> 29. അവിടെ നിന്നിരുന്ന ജനക്കൂട്ടം ഇതു കേട്ടിട്ട്, ഇടിമുഴക്കമുണ്ടായി എന്നു പറഞ്ഞു. എന്നാൽ ചിലർ ഒരു ദൂതൻ അവനോടു സംസാരിച്ചു എന്നു പറഞ്ഞു.<br /> <!-- <div class="result_row_selected"> <div class="result_col_1">30</div> <div class="result_col_2">യേശു പറഞ്ഞു: ഈ സ്വരമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്.</div> </div> --> 30. യേശു പറഞ്ഞു: ഈ സ്വരമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">31</div> <div class="result_col_2">ഇപ്പോഴാണ് ഈ ലോകത്തിന്റെന്യായവിധി. ഇപ്പോൾ ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും.</div> </div> --> 31. ഇപ്പോഴാണ് ഈ ലോകത്തിന്റെന്യായവിധി. ഇപ്പോൾ ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും.<br /> <!-- <div class="result_row_selected"> <div class="result_col_1">32</div> <div class="result_col_2">ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്കാകർഷിക്കും.</div> </div> --> 32. ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്കാകർഷിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">33</div> <div class="result_col_2">അവൻ ഇതു പറഞ്ഞത്, താൻ ഏതു വിധത്തിലുള്ള മരണമാണു വരിക്കാൻ പോകുന്നത് എന്നു സൂചിപ്പിക്കാനാണ്.</div> </div> --> 33. അവൻ ഇതു പറഞ്ഞത്, താൻ ഏതു വിധത്തിലുള്ള മരണമാണു വരിക്കാൻ പോകുന്നത് എന്നു സൂചിപ്പിക്കാനാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">34</div> <div class="result_col_2">അപ്പോൾ ജനക്കൂട്ടം അവനോടു ചോദിച്ചു: ക്രിസ്തു എന്നേക്കും നിലനിൽക്കുന്നു എന്നാണല്ലോ നിയമത്തിൽ ഞങ്ങൾ കേട്ടിട്ടുള്ളത്. പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നതെങ്ങനെ? ആരാണ് ഈ മനുഷ്യപുത്രൻ?</div> </div> --> 34. അപ്പോൾ ജനക്കൂട്ടം അവനോടു ചോദിച്ചു: ക്രിസ്തു എന്നേക്കും നിലനിൽക്കുന്നു എന്നാണല്ലോ നിയമത്തിൽ ഞങ്ങൾ കേട്ടിട്ടുള്ളത്. പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നതെങ്ങനെ? ആരാണ് ഈ മനുഷ്യപുത്രൻ?<br /> <!-- <div class="result_row_selected"> <div class="result_col_1">35</div> <div class="result_col_2">യേശു അവരോടു പറഞ്ഞു: അൽപസമയത്തേക്കുകൂടി പ്രകാശം നിങ്ങളുടെയിടയിലുണ്ട്. അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാൻ പ്രകാശമുള്ളപ്പോൾ നടന്നുകൊള്ളുവിൻ. അന്ധകാരത്തിൽ നടക്കുന്നവൻ താൻ എവിടേക്കാണ് പോകുന്നതെന്ന് അറിയുന്നില്ല.</div> </div> --> 35. യേശു അവരോടു പറഞ്ഞു: അൽപസമയത്തേക്കുകൂടി പ്രകാശം നിങ്ങളുടെയിടയിലുണ്ട്. അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാൻ പ്രകാശമുള്ളപ്പോൾ നടന്നുകൊള്ളുവിൻ. അന്ധകാരത്തിൽ നടക്കുന്നവൻ താൻ എവിടേക്കാണ് പോകുന്നതെന്ന് അറിയുന്നില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">36</div> <div class="result_col_2">നിങ്ങൾ പ്രകാശത്തിന്റെ മക്കളാകേണ്ടതിന് നിങ്ങൾക്കു പ്രകാശമുള്ളപ്പോൾ അതിൽ വിശ്വസിക്കുവിൻ.</div> </div> --> 36. നിങ്ങൾ പ്രകാശത്തിന്റെ മക്കളാകേണ്ടതിന് നിങ്ങൾക്കു പ്രകാശമുള്ളപ്പോൾ അതിൽ വിശ്വസിക്കുവിൻ.<br /> <!-- <div class="result_row_heading"> <div class="result_col_2">യഹൂദരുടെ അവിശ്വാസം</div> </div> --> <br /> <b> യഹൂദരുടെ അവിശ്വാസം </b><br /> <!-- <div class="result_row_selected"> <div class="result_col_1">37</div> <div class="result_col_2">ഇതു പറഞ്ഞതിനുശേഷം യേശു അവരിൽനിന്നു പോയി രഹസ്യമായി പാർത്തു. അവൻ വളരെ അടയാളങ്ങൾ അവരുടെ മുമ്പാകെ പ്രവർത്തിച്ചെങ്കിലും അവർ അവനിൽ വിശ്വസിച്ചില്ല.</div> </div> --> 37. ഇതു പറഞ്ഞതിനുശേഷം യേശു അവരിൽനിന്നു പോയി രഹസ്യമായി പാർത്തു. അവൻ വളരെ അടയാളങ്ങൾ അവരുടെ മുമ്പാകെ പ്രവർത്തിച്ചെങ്കിലും അവർ അവനിൽ വിശ്വസിച്ചില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">38</div> <div class="result_col_2">ഏശയ്യാ പ്രവാചകൻ പറഞ്ഞവചനം പൂർത്തിയാകേണ്ടതിനാണ് ഇത്. കർത്താവേ, ഞങ്ങളുടെ സന്ഡേശം ആരു വിശ്വസിച്ചു? കർത്താവിന്റെ ഭുജം ആർക്കാണു വെളിപ്പെട്ടത്?</div> </div> --> 38. ഏശയ്യാ പ്രവാചകൻ പറഞ്ഞവചനം പൂർത്തിയാകേണ്ടതിനാണ് ഇത്. കർത്താവേ, ഞങ്ങളുടെ സന്ഡേശം ആരു വിശ്വസിച്ചു? കർത്താവിന്റെ ഭുജം ആർക്കാണു വെളിപ്പെട്ടത്?<br /> <!-- <div class="result_row_selected"> <div class="result_col_1">39</div> <div class="result_col_2">അതുകൊണ്ട് അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഏശയ്യാ വീണ്ടും പറഞ്ഞിരിക്കുന്നു:</div> </div> --> 39. അതുകൊണ്ട് അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഏശയ്യാ വീണ്ടും പറഞ്ഞിരിക്കുന്നു:<br /> <!-- <div class="result_row_selected"> <div class="result_col_1">40</div> <div class="result_col_2">അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും ഹൃദയംകൊണ്ട് ഗ്രഹിക്കുകയും അങ്ങനെ അവർ എന്നിലേക്കു തിരിഞ്ഞ് ഞാൻ അവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ട തിന് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു.</div> </div> --> 40. അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും ഹൃദയംകൊണ്ട് ഗ്രഹിക്കുകയും അങ്ങനെ അവർ എന്നിലേക്കു തിരിഞ്ഞ് ഞാൻ അവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ട തിന് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു.<br /> <!-- <div class="result_row_selected"> <div class="result_col_1">41</div> <div class="result_col_2">അവന്റെ മഹത്വം കാണുകയും അവനെപ്പറ്റി സംസാരിക്കുകയും ചെയ്തതുകൊണ്ടാണ് ഏശയ്യാ ഇങ്ങനെ പ്രസ്താവിച്ചത്.</div> </div> --> 41. അവന്റെ മഹത്വം കാണുകയും അവനെപ്പറ്റി സംസാരിക്കുകയും ചെയ്തതുകൊണ്ടാണ് ഏശയ്യാ ഇങ്ങനെ പ്രസ്താവിച്ചത്.<br /> <!-- <div class="result_row_selected"> <div class="result_col_1">42</div> <div class="result_col_2">എന്നിട്ടും, അധികാരികളിൽപ്പോലും അനേകർ അവനിൽ വിശ്വസിച്ചു. എന്നാൽ, സിനഗോഗിൽനിന്നു ബഹിഷ്കൃതരാകാതിരിക്കാൻവേണ്ടി ഫരിസേയരെ ഭയന്ന് അവരാരും അത് ഏറ്റുപറഞ്ഞില്ല.</div> </div> --> 42. എന്നിട്ടും, അധികാരികളിൽപ്പോലും അനേകർ അവനിൽ വിശ്വസിച്ചു. എന്നാൽ, സിനഗോഗിൽനിന്നു ബഹിഷ്കൃതരാകാതിരിക്കാൻവേണ്ടി ഫരിസേയരെ ഭയന്ന് അവരാരും അത് ഏറ്റുപറഞ്ഞില്ല.<br /> <!-- <div class="result_row_selected"> <div class="result_col_1">43</div> <div class="result_col_2">ദൈവത്തിൽനിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവർ അഭിലഷിച്ചു.</div> </div> --> 43. ദൈവത്തിൽനിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവർ അഭിലഷിച്ചു.<br /> <!-- <div class="result_row_selected"> <div class="result_col_1">44</div> <div class="result_col_2">യേശു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്.</div> </div> --> 44. യേശു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്.<br /> <!-- <div class="result_row_selected"> <div class="result_col_1">45</div> <div class="result_col_2">എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.</div> </div> --> 45. എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">46</div> <div class="result_col_2">എന്നിൽ വിശ്വസിക്കുന്ന വരാരും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിന് ഞാൻ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു.</div> </div> --> 46. എന്നിൽ വിശ്വസിക്കുന്ന വരാരും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിന് ഞാൻ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">47</div> <div class="result_col_2">എന്റെ വാക്കുകൾ കേൾക്കുന്നവൻ അവ പാലിക്കുന്നില്ലെങ്കിലും ഞാൻ അവനെ വിധിക്കുന്നില്ല. കാരണം, ഞാൻ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്.</div> </div> --> 47. എന്റെ വാക്കുകൾ കേൾക്കുന്നവൻ അവ പാലിക്കുന്നില്ലെങ്കിലും ഞാൻ അവനെ വിധിക്കുന്നില്ല. കാരണം, ഞാൻ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്.<br /> <!-- <div class="result_row_selected"> <div class="result_col_1">48</div> <div class="result_col_2">എന്നാൽ, എന്നെ നിരസിക്കുകയും എന്റെ വാക്കുകൾ തിരസ്കരിക്കുകയും ചെയ്യുന്നവന് ഒരു വിധികർത്താവുണ്ട്. ഞാൻ പറഞ്ഞവചനംതന്നെ അന്ത്യദിനത്തിൽ അവനെ വിധിക്കും.</div> </div> --> 48. എന്നാൽ, എന്നെ നിരസിക്കുകയും എന്റെ വാക്കുകൾ തിരസ്കരിക്കുകയും ചെയ്യുന്നവന് ഒരു വിധികർത്താവുണ്ട്. ഞാൻ പറഞ്ഞവചനംതന്നെ അന്ത്യദിനത്തിൽ അവനെ വിധിക്കും.<br /> <!-- <div class="result_row_selected"> <div class="result_col_1">49</div> <div class="result_col_2">എന്തെന്നാൽ, ഞാൻ സ്വമേധയാ അല്ല സംസാരിച്ചത്. ഞാൻ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എനിക്കു കൽപന നൽകിയിരിക്കുന്നു.</div> </div> --> 49. എന്തെന്നാൽ, ഞാൻ സ്വമേധയാ അല്ല സംസാരിച്ചത്. ഞാൻ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എനിക്കു കൽപന നൽകിയിരിക്കുന്നു.<br /> <!-- <div class="result_row_selected"> <div class="result_col_1">50</div> <div class="result_col_2">അവിടുത്തെ കൽപന നിത്യജീവനാണെന്നു ഞാൻ അറിയുന്നു. അതിനാൽ, ഞാൻ പറയുന്നതെല്ലാം പിതാവ് എന്നോടു കൽപിച്ചതുപോലെ തന്നെയാണ്.</div> </div> --> 50. അവിടുത്തെ കൽപന നിത്യജീവനാണെന്നു ഞാൻ അറിയുന്നു. അതിനാൽ, ഞാൻ പറയുന്നതെല്ലാം പിതാവ് എന്നോടു കൽപിച്ചതുപോലെ തന്നെയാണ്.<br /> <div id="footer"> <!-- footer.php --> <br /></div>sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.com